1

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

FtÃmkn

L.O.C

2

3

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

FtÃmkn

L.O.C

4

"" a\Ênse AXnÀ¯nIÄ ambm¯nSt¯mfw a\pjyÀ Ieln¨psImt­>bncn¡pw ''

amKkn³ 17

FtÃmkn l.o .c

sIm¨n imkv{X kmt¦XnI kÀÆIemime

5

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

[t_m¡À, ]³kmsc, IÂ_pÀKn, Kucn et¦jv..... AklnjvWpXbpsS shSnbp­@Ifnsem¶v \½psS incÊn\v t\scbpw \ofp¶p@­v FtÃmkn

L.O.C

6

ആഗസ്റ്റ്‌30, 201 7

നം .1044/പ്രസ് /സി .എം .ഒ /2017

സന്ദേശം ക�ൊച്ചി ഒരു

ശാസ്ത്ര മാഗസിന്‍

സന്തോഷം

സാങ്കേതിക

സര്‍വ്വകലാശാല യൂണിയന്‍

പ്രസിദ്ധീകരിക്കുന്നു

വിദ്യാര്‍ത്ഥികളുടെ

അനുഭവക്കുറിപ്പുകളാലും

എന്നറിഞ്ഞതില്‍

സര്‍ഗ്ഗാത്മക രചനകളാലും

സമ്പന്നമാകും

പ്രതീക്ഷിക്കുന്നു. എല്ലാ ഭാവുകങ്ങളും

മാഗസിന്‍ എന്ന്

നേരുന്നു .

പിണറായി വിജയന്‍

7

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

പ്രിയ അക്ഷയ്, ജിജിഷ,ജ്യോതി, സജയ്.. ഇനിയും കണ്ടു തീരാത്ത ക്യാമ്പസ് വഴികളിൽ അടർന്നു പ�ോയ നിങ്ങൾക്ക്.

വിദ്യാഭ്യാസ കച്ചവടത്തിന്റെ അരണ്ട ഇടിമുറിയിൽ രക്തസാക്ഷിത്വം വരിച്ച ജിഷ്ണു പ്രണ�ോയ് ..... നിന്റെ സ്വപ്നങ്ങൾക്ക്

FtÃmkn

L.O.C

8

It is indeed with utmost pleasure and great happiness that I write this message, to introduce you to the much awaited 2016- 2017 Annual University Union Magazine. This Magazine is not just a set of simple literary works by the students. They have poured in their life and soul and all their painstaking effort to bring into light a noble cause and thus, it shouldn't go unnoticed.I sincerely hope that the pages that follow will take each and every one of its readers to a world much beyond a common man's imagination; to a world we all thought never existed. Cochin University of Science And Technology has always emphasized on a curriculum much beyond what the classrooms and the textbooks can offer. Throughout the years, it has encouraged the students to use their talent and channelise them in a more productive and resourceful manner. Together with the support of this year's Students' Union, we have once again achieved that objective.The University Union has brought about much laurels to their institution and now, this Magazine is a feather in their cap. I wish all success to this magazine and to all the young minds that have constantly worked to make this noble endeavour fruitful.

9

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

Cochin University Union 2016 - 17

ചെയര്‍മാന്‍

ശ്രീജേഷ് ബ�ോണ്‍സ്ലെ

വൈസ് ചെയര്‍പേഴ്സണ്‍ അഞ്ജു മുരളീധരന്‍

Executive Members

ബല്‍റാം എസ് എ

ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എ വൈ

സെക്രട്ടറി

ജിജി സ�ോണിയ

സിറാജ് സലിം

FtÃmkn

L.O.C

നസ്റീന്‍ സി10 എ

നിഖില്‍ രാജ്

സുശാന്ത് ഷാജി

മാഗസിന്‍ സമിതി

എഡിറ്റര്‍

ശ്രീജേഷ് ബ�ോണ്‍സ്ലെ

സബ് എഡിറ്റേഴ്സ് അമൃത കെ പി അസ്കര്‍ അലി

കണ്‍വീനേഴ്സ്

ക�ോര്‍ഡിനേറ്റേഴ്സ്

അഞ്ജു മുരളീധരന്‍ അഖില്‍ വി കെ

ഗുഫ്രാന്‍ എ കെ സജാദ് ചെമ്മുക്കന്‍ മുഹമ്മദ്‌അനീസ്‌വി

മാഗസിന്‍ കമ്മിറ്റി പ്രസാദ് സഫ് വാന്‍ അശ്വിന്‍ ടി ആര്‍ സ്നേഹ ബല്‍റാം സുജിത്

11

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

സ്റ്റാഫ് എഡിറ്റര്‍ :ഡ�ോ . K. വനജ എഡിറ്റര്‍ : ശ്രീജേഷ് ബ�ോണ്‍സ് ലെ സബ് എഡിറ്റര്‍ : അസ്കര്‍ അലി , അമൃത കെ പി രൂപവിന്യാസം , മുഖചിത്രം, വരകള്‍ magicBus / പ്രജില്‍ അമന്‍ / 8589883349 അച്ചടി : Jose Printers ഫ�ോട്ടോഗ്രഫി : സാമി വാസ് , തലാല്‍ മന്‍സൂര്‍, ഉല്ലാസ് ജി കളപ്പുര, ആലാപ് എസ് പ്രതാപ് Statement of ownership and other particulars about the publication of cochin university union magazine 2016 - 17 Printer and Publisher : Sreejesh B Panicker , Editor : Sreejesh B Panicker , Indian, Union Chairman , Cochin University Of Science And Technology, kochi Owner : The Registrar Address : The Registrar Cochin University , CUSAT, Kochi -22 I, Sreejesh B Panicker hereby declare that the particulars given above are true to the best of my knowledge and belief. Sd/ Sreejesh B Panicker

Dr.S.David Peter Registrar FtÃmkn

L.O.C

12

​ r. K. Vanaja​ D Staff Editor

Dr. P.K. BABY Hon. Treasurer

cochin University Union

cmPyt{Zmlambn hymJym\n¡s¸Sphm³ km[yXbpÅXn\m 52 sk¡âv Fgpt¶äv \n¶Xn\v tijw hmbn¨p XpS§pI.

13

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

Dd¡w \Sn¨pd§p¶hcpsS cm{XnIfn \n¶v tKmhÀ²³ A]cnNnXamb GtXm ]Iente¡pÅ bm{Xs¡mcp§pIbmWv . \nba§Ä, Igpac¯nepd¸n¨ Ipcp¡ph«¯ns\m¯ saenª Igp¯pIft\zjn¨v Ahs\ tXSnsb¯pw ap³t] Ah\nd§n \S¶p XpS§n. \S¶p\Ss¶¯pw hsc tKmhÀ²t\bpw Im¯v Ahkm\ Xoh>­n Im¯p \n¡p­¶p>mbncp¶p. Ah\Xv \¶mbn Adnbmambncp¶p "ap³]nse Nph¸v hnf¡Wbpw hsc Bcpw ChnsS \n¶v \mSv IS¯s¸SpIbnà .'

FtÃmkn

L.O.C

14

15

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

FtÃmkn

L.O.C

16

പട്ടയം പതിച്ച് കിട്ടീപ്പൊ മുതല് മുറുമുറുപ്പാർന്നു മക്കൾക്ക്. പ്രശ്നം തീർക്കാൻ കാർന്നോന്‍മാരിരുന്നു; മുറുക്കാൻ വെറ്റില രണ്ടായി കീറി നടുക്ക് ചുണ്ണാമ്പ് ക�ൊണ്ട് വരച്ചിട്ടവർ തീർപ്പ് പറഞ്ഞു , പറമ്പിന് നടുക്കൊരു വേലി കെട്ട്യാ മതി. ! ശീമക�ൊന്നകള്‍ ചേർന്നിരുന്ന് രണ്ടു ല�ോകങ്ങളുണ്ടാക്കി. അങ്ങനെ ഒറ്റമണ്ണിനു രണ്ടു വളക്കൂറു കല്‍പിച്ചു അതിൽ വിളഞ്ഞത�ൊന്നും വേലി കടന്നു പ�ോയില്ല. മുലപ്പാലിന�ൊപ്പം പിന്നെ ജനിച്ചവര�ൊക്കെയ�ൊരു വേലിക്കഥ കേട്ടു . വേലി കടത്തുമെന്ന് പേടിപ്പിച്ചാണ് അവരാദ്യം കുപ്പിയിൽ ക�ൊടുത്ത പശൂമ്പാൽ കുടിച്ചത്, അവർ വളർന്നപ്പോൾ വേലിക്ക് പുറത്ത് അടിച്ചാൽ ഔട്ടാകുന്ന കളികളുണ്ടായി. അങ്ങനെ അങ്ങനെ വേലിക്ക് പുറത്തെ കുടുംബദ്രോഹികളെ അവരും തെറി പറയാൻ തുടങ്ങി. വേലി പ�ൊളിച്ചിട്ടും, പകരം കെട്ടിയ സ്നേഹമതിലിന്റെ വിടവിലൂടെ അവർ ഒളിഞ്ഞു ന�ോക്കിക്കൊണ്ടേയിരുന്നു. പള്ളു പറഞ്ഞും, കൂട�ോത്ര മുട്ടകളെറിഞ്ഞും, ഗുരുത്ത ദ�ോഷികളെ മതിലുകടത്തിയും അവരിപ്പഴുമാ വേലിക്കിരുവശം പുറംതിരിഞ്ഞു നില്ക്കുകയാണ് .

17

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

Xoh>­n¨{Iapcp>­v XpS§n. Dcp>­`qanbpsS ]c¶ \ne§fn \n¶v cmPmhpw cmPykvt\lnIfpw BImihmWnbpsS Bdp aWn¸m«n\p I®p]q«nbt¸mÄ, Xpdn¨psh¨ I®pIfpambn tXmäpt]mb {]PIfpsS CSbn \n¶v tZikvt\lw AXncphc¡ms¯mcp ]m«nte¡v tKmhÀ²³ bm{X XpS§pIbmWv...

FtÃmkn

L.O.C

18

19

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

ജനിച്ചു വീണതു മുതൽ അതിരുകൾ കണ്ട് കരഞ്ഞവരാണ് നമ്മൾ . ത�ൊട്ടിലിന്റെ വശങ്ങളായും, കാലുറച്ചപ്പോൾ മുട്ടുവേലികളായും അതിരുകൾ നമുക്കൊപ്പം വളർന്നപ്പോൾ മുൻപിൽ എത്തിപ്പെടാനാവാത്തത് വിധിയായി കരുതുവാൻ പഠിപ്പിച്ചവർ മതങ്ങളായും, ദൈവങ്ങളായും അവതരിച്ചുക�ൊണ്ടേയിരുന്നു. സ്തുതിപാടകർ അത് ഏറ്റുപാടിയപ്പോൾ ചിലർ അതിരിനകത്തും ചിലർ പുറത്തുമായി. അതിരുവരച്ചതിന്റെ പ�ൊരുളറിയാതെ അതിരുകളെ പ്രണയിക്കുന്നവരുടെ കാലമാണ്. ഒന്നായിരിക്കേണ്ടതിനു നടുവിലൂടെ ത�ൊട്ടാൽ മുറിയുന്ന വേലിമുള്ള് വലിച്ചുകെട്ടി ചവിട്ടി നില്ക്കുന്ന ചെളിക്കുണ്ടിന്റെ ഉറപ്പിനെ വാഴ്ത്തുന്നവരുടെ കാലം. അതിർത്തിക്കിരുവശം രണ്ടു നീതിയുണ്ടാക്കി മനുഷ്യനെ കെട്ടിയിട്ടു കല്ലെറിയുന്നവരുടെ വിചിത്രമായ കാലം. കാലത്തിന്റെ ദുർഗതിയിൽ ഉള്ളു വിങ്ങുന്ന തലമുറ കണ്ണുപ�ൊത്തി കരയുമ്പോൾ, പരിധികളില്ലാത്ത സ്നേഹം പറന്നുയരേണ്ട ആകാശത്ത് നിയന്ത്രണരേഖകൾ വരച്ച് അറ്റൻഷനിൽ നില്‍ക്കാൻ മനസ്സില്ലാത്തവർ ഒരു യാത്ര പ�ോവുകയാണ്. ദുഷിച്ച പ�ൊതുബ�ോധത്തിന്റെ ദീർഘദർശനങ്ങളെ ച�ോദ്യം ചെയ്ത ഗുരുത്തദ�ോഷികളെയും വ്യക്തിസ്വാതന്ത്ര്യങ്ങളെയും രാജസേവകർ നാടുകടത്തുകയാണ്. അവർക്കൊപ്പം അതിരുകൾ ലംഘിച്ച് നമുക്കൊരു യാത്ര പ�ോകാം.. മാഗസിന്‍ എഡിറ്റര്‍ FtÃmkn

L.O.C

20

21

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

s]s®mcp cmPyambn hfcpIbpw AXn\¸pd¯v sXm¸nbpw thZ§fpw kvarXnIfpw _es¸Sp¯nb Xdbn \n¶pw aXnepsI«pIbpw IsÃdnbpIbpw sN¿p¶nSs¯¯nbt¸mgmWv Xebn intcmhkv{Xhpw Imen Nne¦bpambn bm{Xs¡mcp Iq«mfnsb¯p¶Xv. AWs]m«nt¸mIcpXm¯ ]ucpj¯n\mbn at\mlcambn s]mXnªp sht¡­> k½m\s¸mXnbà s]s®¶v kzbapd¸n¨v \S\Xmf¯n\v ImtXmÀ¯hÄ... NndIä§sf Acnªp an\p¡msX NphSpIfpsSbpw ap{ZIfpsSbpw BImiw tXSnt¸mbhÄ..

FtÃmkn

L.O.C

22

23

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

\S\ thZnbnse kac \mbnI

ചങ്ങലകള്‍ പ�ൊട്ടിച്ചെറിഞ്ഞ നാള്‍വഴികളെപ്പറ്റി മന്‍സിയ മനസ്സുതുറക്കുന്നു.

FtÃmkn

L.O.C

24

അഭിമുഖം

മന്‍സിയ വി പി / മാഗസിന്‍ സമിതി



മൂഹം കല്‍പ്പിയ്ക്കുന്ന അതിര്‍വരമ്പുകള്‍ക്കുള്ളില്‍ സ്വതസിദ്ധികള്‍ പണയം വച്ച് കേവല വസ്തു വായിത്തീരാതെ തന്‍റെ സ്വപ്നങ്ങള്‍ക്കൊത്ത് ചുവട് വെയ്ക്കാന്‍ വെമ്പിയവര്‍ക്കിടയില്‍ ഉയരങ്ങള്‍ കീഴടക്കിയ രാജകുമാരിയായി മന്‍സിയ. മലപ്പുറത്തെ യാഥാസ്ഥിതിക മുസ്ലീം സമൂഹത്തിലെ ഒരു പെണ്‍കുട്ടിയ്ക്ക് നൃത്തമഭ്യസിക്കുക, അറിയപ്പെടുന്ന നര്‍ത്തകിയാവുക എന്നതെല്ലാം ചിന്തിക്കാവുന്നതിനുമപ്പുറ ത്തായിട്ടും മതവും ലിംഗവും സൃഷ്ടിച്ച വിലക്കുകളെ തൃണവല്‍ക്കരിച്ച് കലയെ ഉപാസിച്ചവള്‍. നൃത്തമഭ്യസിച്ചതിന്റെ പേരില്‍ മഹല്ലില്‍ നിന്നും മതം വിലക്കേര്‍പ്പെടുത്തിയപ്പോഴും, ര�ോഗബാധിതയായി മരിച്ച ഉമ്മയുടെ ശവസംസ്കാരത്തിന് ആറടി മണ്ണ് നിഷേധിച്ച പ്പോഴും തന്റെ ശരികളെ നിശ്ചയദാര്‍ഢ്യത്തോടു കൂടി പിന്തുടര്‍ന്ന മന്‍സിയക്കൊപ്പം മകളുടെ സ്വപ്നങ്ങള്‍ക്ക് അതിരു വരയ്ക്കാത്തൊരു പിതാവുകൂടിയുണ്ടായിരുന്നു. സഹപാഠികളില്‍ പലരും വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹിതരും അമ്മമാരുമ�ൊക്കെയായപ്പോള്‍ ഭരതനാട്യത്തില്‍ ഫസ്റ്റ് റാങ്കോടെ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കി ഇപ്പോള്‍ കേരളക ലാമണ്ഡലത്തില്‍ Mphil പഠനമാരംഭിച്ചിരിക്കുകയാണ് ഈ മിടുക്കി

25

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

മതം ശക്തമായി വിലക്കുമെന്നുറപ്പുള്ള നൃത്ത കലയിലേക്ക് ഒരു പരമ്പരാഗത മുസ്ലീം സമൂഹത്തിലെ പെണ്‍കുട്ടി എങ്ങനെ എത്തി ?

തിനുമ�ൊക്കെ ഇത്തരത്തി ലുള്ള അപമാനങ്ങളിലൂടെ പലതവണ കടന്നു പ�ോകേ ണ്ടിവന്നിട്ടുണ്ട്. ഉപ്പ നിരീശ്വര വാദിയും പുര�ോഗമനചിന്താ ഗതിക്കാരനും നാടകപ്ര വര്‍ത്തകനുമായിരുന്നതി നാല്‍ ഈവിധത്തിലുള്ള ധ്വംസനങ്ങളെ ഭയന്നില്ല. ഇടതുപക്ഷപ്ര സ്ഥാനത്തിന്റെ ശക്തമായ പിന്തുണകൂടിയുണ്ടായിരുന്ന തിനാലാണ് ഇതുവരെ ഞങ്ങളെയാരും ദേഹ�ോപദ്രവം ചെയ്യാതിരുന്നത്. യുവജന�ോ ത്സവവേദികളിലെ മുസ്ലീം സഹ�ോദരിമാര്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടപ്പോഴാണ് കൂടുതല്‍ പ്രശ്നങ്ങളുയര്‍ന്നുവന്നത്. നൃത്തമഭ്യസിക്കുന്നതിന്റെ പേരില്‍ കുടുംബത്തെ മഹല്ലില്‍ നിന്നും പുറത്താക്കുകയും, ഉമ്മയുടെ മരണശേഷം അവരുടെ അവസാന ആഗ്രഹപ്രകാരം പള്ളിയില്‍ അടക്കം ചെയ്യാനുള്ള മണ്ണ് നല്‍കാതിരിക്കുകയുമ�ൊ ക്കെ ചെയ്ത്, പലതവണ തളര്‍ത്താന്‍ ശ്രമിച്ചു. ഭീഷ ണികളും ഒറ്റപ്പെടുത്തലുകളും ഒരുപാട് സഹിച്ചു. പെണ്‍കുട്ടി കളുടെ വായടപ്പിക്കാന്‍ സമൂഹം പലവഴികളും കണ്ടെത്തിയിട്ടുണ്ട്. അതില്‍ പലതുമവര്‍ പയറ്റി. പലത വണ കരഞ്ഞുക�ൊണ്ടോടി വന്നിട്ടുണ്ട്.

ഒരിക്കല്‍ ടിവിയില്‍ കണ്ട ക്ലാസ്സിക്കല്‍ ഡാന്‍സില്‍ ആകൃഷ്ടയായ ഉമ്മ മൂത്ത സഹ�ോദരിയെ 3ാം വയസ്സില്‍ തന്നെ നൃത്തപഠനത്തിന് ചേര്‍ക്കുകയായിരുന്നു. സഹ�ോദരിയുടെ പ്രകടന ങ്ങളായിരുന്നു നൃത്തത്തില്‍ താല്‍പര്യം ജനിപ്പിച്ചത്. 3ാം വയസ്സില്‍ തന്നെ എനിക്കും നൃത്തമഭ്യസിക്കാനുള്ള അവസരം കിട്ടി. ചെറിയ ക്ലാസ്സുകള്‍ ത�ൊട്ട് രണ്ടു പേരും കല�ോത്സവവേദി കളില്‍ തിളങ്ങിയിരുന്നു.

എപ്പോള്‍ മുതലായിരുന്നു വിലക്കുകള്‍ വന്നു തുടങ്ങിയത്?

ഇത്ത നൃത്തം പഠിക്കുന്ന തറിഞ്ഞ ഉസ്താദ് മദ്രസ്സ യില്‍ വച്ച് ഒരിക്കല്‍ “കളിയ്ക്കെടി നിന്‍റെ ഹിന്ദുക്കളുടെ ഡാന്‍സ് ” എന്നാക്രോ ശിക്കുകയുണ്ടായി. അന്ന് കരഞ്ഞുക�ൊണ്ടാണ് ഇത്ത വീട്ടിലേയ്ക്കോടി വന്നത്. തട്ടമിടാത്ത തിനും പ�ൊട്ടുത�ൊടുന്ന FtÃmkn

L.O.C

26

D¸ \ncoizchmZnbpw ]ptcmKa\ Nn´mKXn¡mc\pw \mSI {]hÀ¯I\p ambncp¶Xn\m Cuhn[¯nepÅ [zwk\§sf `b¶nÃ. CSXp]£ {]Øm\¯nsâ iàamb ]n´pWIqSnbp­@m bncp¶Xn\memWv CXphsc R§sfbmcpw tZtlm]{Zhw sN¿mXncp¶Xv.

അവഗണനകള്‍ താങ്ങാ വുന്നതിനുമപ്പുറമായിരു ന്നിട്ടും നൃത്തപഠനം നിര്‍ത്തുന്നതിനെപ്പറ്റി മന്‍സിയക്ക് ചിന്തിക്കാന്‍ പ�ോലുമാവില്ലായിരുന്നു. നാലാം വയസ്സില്‍ ഗുരുവായൂരില്‍ വച്ചാണ് അരങ്ങേറ്റം കുറിച്ചത്. പ്ലസ് വണ്‍ പഠനകാല ത്താണ് നൃത്തം തന്നെ യാണ് തന്റെ വഴിയെന്ന് സ്വയമുറപ്പിച്ചത്. മൂത്ത സഹ�ോദരി പ്ലസ്ടുവിന് ശേഷം പുറത്തുപ�ോയി പഠിച്ചതിനാല്‍ മന്‍സിയ തന്നെയായിരുന്നു നാട്ടില്‍ കൂടുതല്‍ കാലം ചെലവിട്ടതും ഒറ്റപ്പെടുത്ത ലുകളും ഭീഷണികളുമഭിമു ഖീകരിക്കേണ്ടിവന്നതും. വേറിട്ടു നടക്കുന്നതിനാല്‍ പഠിക്കുന്ന കാലത്ത് തനിക്ക് കൂട്ടൂകാര�ൊന്നുമില്ലായിരു ന്നതും, അംഗീകാരങ്ങള്‍ ഓര�ോന്നായി തേടിയെ ത്തിയപ്പോള്‍ പലരും തന്റെ സഹപാഠിയായി രുന്നതില്‍ അഭിമാനം രേഖപ്പെടുത്തി വിളിച്ചഭി നന്ദിച്ചതും മന്‍സിയ ഓര്‍ത്തെടുത്തു. കല�ോത്സ വവേദികളില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ സുഹൃത്തുക്കള്‍ അകമഴിഞ്ഞ് അഭിനന്ദി ക്കപ്പെടുമ്പോഴും മൂന്നും നാലും മത്സരങ്ങളില്‍ ഒന്നാം സ്ഥാനക്കാരിയായിരുന്ന്

സ്കൂളില്‍ നിശബ്ദം അവഗണനകളേറ്റുവാ ങ്ങിയ ബാല്യമാണ് ഈ സഹ�ോദരിമാരുടേത്. ''വേദനിക്കുമ്പോഴ�ൊക്കെ നീ നേരായ വഴിയിലാണ് പ�ോകുന്നതെന്ന് വിശ്വാ സമുണ്ടെങ്കില്‍ കരയേണ്ടന്ന് '' പറഞ്ഞാ ശ്വസിപ്പിക്കുന്ന ഉപ്പത ന്നെയാണ് മന്‍സിയയു ടെ ഏറ്റവും വലിയ കരുത്ത്. മകളുടെ ഏറ്റവും വലിയ വിമര്‍ശകനും ആസ്വാദകനും ഇദ്ദേഹം

27

തന്നെയാണ്. ആര�ൊക്കെ അഭിനന്ദി ച്ചാലും ഉപ്പയുടെ മുഖത്ത് തൃപ്തിയുണ്ടാകുമ്പോഴാണ് ഏറ്റവുമധികം സന്തോഷ മുണ്ടാകുന്നതെന്ന് മന്‍സിയ.

കലയെ, കഴിവിനെ, തുറന്ന ചിന്താഗതി യ�ോടുകൂടി അംഗീകരി ക്കാനുള്ള മനസ്സ് സമൂഹത്തിന് നഷ്ട പ്പെടുകയാണെന്ന് ത�ോന്നുന്നുണ്ടോ ?

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

എല്ലാവരും അങ്ങനെ യല്ല. കല ആസ്വദിക്കാ നും നല്ല സന്ദേശങ്ങള്‍ ക�ൊടുക്കാനുമുള്ളതാണ്. ക്ഷേത്രങ്ങളില്‍ നൃത്തമ വതരിപ്പിക്കുമ്പോഴും കല ആസ്വദിക്കുന്നവരും മനസ്സില്‍ നന്മയുള്ളവരും ഒരു മുസ്ലീം കുട്ടി എന്ന ലേബല്‍ ഇട്ടിട്ടില്ല. അല്ലെങ്കിലും മന്‍സിയ എന്ന മുസ്ലീം കുട്ടിയെന്ന് വിളിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മന്‍സിയ എന്ന പെണ്‍കുട്ടി എന്നറിയപ്പെ ടുന്നതിലാണ് അഭിമാനം. നാട്ടില്‍ തങ്ങളെ ഇഷ്ടപ്പെ ടുന്നവര്‍ ആരെയ�ൊക്കെ യ�ോ ഭയന്ന് അകന്ന് നില്‍ക്കുകയാണെന്ന താണ് യാഥാര്‍ത്ഥ്യം.

എന്നിലെ നര്‍ത്തകിയേ യാണ് എതിര്‍ക്കുന്നതും സപ്പോര്‍ട്ടു ചെയ്യുന്നതും. നൃത്തം വേണ്ട എന്നൊരി ക്കലും ത�ോന്നിയിട്ടില്ല. എതിര്‍പ്പുകള്‍ കൂടുമ്പോള്‍ ഒന്നുകൂടി വാശിയ�ോടെ മുന്നോട്ട് പ�ോകാനാണ് ത�ോന്നാറ്. ജാതീയമായ അതിര്‍വരമ്പുകള്‍ കെട്ടുന്നത് ഇവിടെ മാത്രമല്ലെന്ന് അനുഭവ ത്തിലൂടെ മന്‍സിയ പറയുന്നു. മദ്രാസിലെ പഠനജീവിത്തില്‍ ഉയര്‍ന്ന ജാതിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പലപ്പോഴും മുന്‍ഗണനകള്‍ ഉണ്ടായി രുന്നു. വേദിയില്‍ നൃത്തമ വതരിപ്പിക്കുമ്പോള്‍ കഴിവിലുപരിയായി

FtÃmkn

L.O.C

28

രൂപത്തിലും നിറത്തിലുമെ ല്ലാം ആകര്‍ഷണീയതയു ള്ളവരെ മുന്‍പന്തിയില്‍ നിര്‍ത്തുന്നൊരു ശീലമവി ടെ പല അദ്ധ്യാപകര്‍ക്കു മുണ്ട്. സംവരണവിഭാഗ ത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ പിറകിലെ വരിയിലായി രുന്നു നിര്‍ത്തിയിരുന്നത്. എന്റെ സാമൂഹിക പശ്ചാത്തലം അവിടെ അധികമാര്‍ക്കും അറിയാ തിരുന്നത് എനിക്ക് നല്ലതായി ത�ോന്നി. ഈ വിധത്തിലുള്ള വേര്‍തിരിവുകള്‍ നിലനില്‍ക്കുമ്പോഴും നൃത്തത്തോടുള്ള അഭിനി വേശവും സ്വപ്നങ്ങളെ പിന്തുടര്‍ന്ന് പ�ോകാനുള്ള ത്വരയും അവിടെയുള്ള

നര്‍ത്തകര്‍ക്ക് താരതമ്യേനേ കൂടുതലാ ണെന്ന് മന്‍സിയ കണ്ടെത്തുന്നു.

നമ്മുടെ യുവജന�ോത്സവവേദികളി ലേയും റിയാലിറ്റി ഷ�ോക ളിലേയും മികച്ച നര്‍ത്തകി മാര്‍ എവിടെ പ�ോകുന്നു എന്നറിയില്ല. കഴിവുള്ള പലരും ഗ്രേസ് മാര്‍ക്കിന് വേണ്ടിമാത്രം വേദികളില്‍ മാറ്റുരയ്ക്കുന്നു.

കേരളത്തില്‍ പ�ൊതുവെ പെണ്‍കുട്ടി കള്‍ വിവാഹം കഴി ഞ്ഞാല്‍ തന്റെ പാഷന്‍ വിട്ട്

മാറിനില്‍ക്കും. കുടുംബ ത്തിന് വേണ്ടിയെന്നാവും ന്യായീകരണം. പ്രസവം കഴിഞ്ഞു, നടുവേദനയാ ണ് എന്നുതുടങ്ങി എന്തെല്ലാം കാരണങ്ങളു ണ്ടാകും ന്യായീകരിക്കാന്‍ ! അവിടെയ�ൊക്കെ ഇപ്പോഴും അറുപതും,എഴു പതും വയസ്സുള്ള അമ്മൂമ്മ മാര്‍പോലും പാഷന്‍ വിടാതെ നൃത്തം കൂടെ ക�ൊണ്ടുപ�ോകുന്നു. അവര്‍ക്കും കുടുംബമുണ്ട്. പക്ഷേ ഇവിടെ വിവാഹം കഴിഞ്ഞാല്‍ പിന്നെ പെണ്ണുങ്ങള്‍ ച�ോറ് വെച്ചു ക�ൊടുത്താല്‍ മാത്രം മതി എന്നു ത�ോന്നുന്നതുക�ൊ ണ്ടാണ്.

സ്ത്രീയായതുക�ൊണ്ടാ ണ് ഇത്രയും വിലക്കു കള്‍ എന്ന് ത�ോന്നി യിട്ടുണ്ടോ ?

എന്‍റെ അനുഭവത്തില്‍ നിന്ന് അതെ എന്നുതന്നെ പറയാം. ഉപ്പ നാടക പ്രവര്‍ത്തനം നടത്തുമ്പോള്‍ ഇങ്ങനെ യ�ൊന്നും ആരും പ്രശ്നമുണ്ടാക്കിയിരുന്നില്ല. ഉപ്പ ഗൗനിക്കുകയുമില്ല. മന്‍സിയക്ക് പകരം ഒരു മന്‍സൂര്‍ ആയിരുന്നെങ്കില്‍ ആരും ഒരു പ്രശ്നവുമുണ്ടാക്കുമായിരു ന്നില്ല. മതഗ്രന്ഥങ്ങളിലൂ ടെ മേലധികാരികള്‍ വായിച്ചെടുക്കുന്നത് സ്ത്രീകള്‍ മുന്നോട്ടുവരരുതെന്നാ ണ്. സ്ത്രീകള്‍ പ�ൊതുരംഗ ത്തിറങ്ങിയാല്‍ അവരു ണ്ടാക്കിയ ആശയത്തെ പ�ൊളിച്ചടുക്കുമ�ോ എന്ന ഭയമാണ്. സ്ത്രീകള്‍ തന്നെ വിചാരിച്ചാലെ മാറ്റം ക�ൊണ്ടുവരാന്‍ പറ്റു. ഇപ്പോള്‍ മലപ്പുറം ജില്ലയില്‍ നിന്ന് മുസ്ലീം പെണ്‍കുട്ടികള്‍ മുന്നോട്ടു വരുന്നു എന്നു കേള്‍ക്കു മ്പോള്‍ സന്തോഷമുണ്ട്. 2006 - 07 കാലഘട്ട ത്തിലാണ് ഞങ്ങളെ ആളുകള്‍ അറിഞ്ഞു തുടങ്ങുന്നത്. അന്ന് ഞങ്ങള്‍ കഥകളിരംഗ ത്തെ ആദ്യത്തെ മുസ്ലീം സഹ�ോദരിമാരെന്ന

29

tIcf¯n s]mXpsh s]¬Ip«nIÄ hnhmlw Ignªm X³sd ]mj³ hn«v amdn\n¡pw. IpSpw_¯n\v th­@nsb¶mhpw \ymbnIcWw. {]khw Ignªp, \SpthZ\ bmWv F¶pXpS§n Fs´Ãmw ImcW§fp­mIpw \ymbnIcn¡m³! AhnsSsbms¡ Ct¸mgpw Adp]Xpw, Fgp]Xpw hbÊpÅ A½q½mamÀt]mepw ]mj³ hnSmsX \r¯w IqsS sIm­@pt]mIp¶p. AhÀ¡pw IpSpw_ap­@v. ]t£ ChnsS hnhmlw Ignªm ]ns¶ s]®p§Ä tNmdv sh¨p sImSp¯m am{Xw aXn

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

നിലയില്‍ ശ്രദ്ധിക്കപ്പെട്ടു. പലപെണ്‍കുട്ടികളും പേടിച്ചിട്ട് വീടിനകത്തിരി ക്കുന്നു. അവരെ പുറത്തു ക�ൊണ്ടുവരാന്‍ ഞങ്ങള്‍ എതിര്‍പ്പുകളെല്ലാം സഹിച്ച് മുന്നോട്ടു വന്നു. മറ്റു ജില്ലകള്‍ അല്പം കൂടി ഫ�ോര്‍വേഡ് ആകുമ്പോള്‍ മലപ്പുറത്ത് പതിയെ മാറ്റം വരുന്നുള്ളു. അത് മുസ്ലീംപെണ്‍കുട്ടികളുടെ കാര്യത്തില്‍ മാത്രമല്ല. പെണ്‍കുട്ടികള്‍ വീട്ടില്‍ ചൂളമടിക്കാന്‍ പാടില്ല. ആറ് മണികഴിഞ്ഞാ പുറത്തിറങ്ങാന്‍ പാടില്ല. മുസ്ലീമിന്റെ മാത്രം പ്രശ്നമല്ല. നാടിന്റെ ചിന്തകളുടെ പ്രശ്നമാണ്. ഇന്ന് ഒരുപാട് പേര്‍ ധൈര്യപ്പെട്ടിറങ്ങുന്നുണ്ട്, അതിലഭിമാനം ത�ോന്നുന്നു.

\r¯w th­@ F¶v h¨v am¸v ]dªv XncnsIs¨¶m kzoIcnImsa¶mWv alÃv I½nänbpsS \nÀt±iw. AXn³sd Bhiyansöv Dd¨ iÐt¯msS a³knb ]dbp¶p. alÃn J_dS¡nbmse kzÀ¤w In«p Fs¶ms¡bmWv ]dbp¶Xv. F\n¡v acWm\´c PohnX¯n hnizmkanÃ. Hcp aXt¯mSpw {]tXyI Xmev]cyhpanÃ.

പലരും പെണ്‍കുട്ടികളെ ഇങ്ങനെ വളര്‍ത്തിയാല്‍ കല്യാണസമയത്ത് പ്രശ്നമുണ്ടാകുമെന്ന് പറയുമ്പോള്‍ ഉപ്പ പറ ഞ്ഞിട്ടുള്ളത് ഞാന്‍ പെണ്‍കുട്ടികളെ വളര്‍ത്തു ന്നത് കല്യാണം കഴിപ്പിച്ചയക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയല്ല, അതവരുടെ ജീവിതത്തി ലെ ഒരു ഭാഗം മാത്രമാണ് എന്നാണ്. എല്ലാവരും ച�ോദിക്കുന്നത് കല്യാണം കഴിക്കണ്ടേ എന്ന രീതിയി FtÃmkn

L.O.C

30

ലാണ്. ഞാന്‍ ഇങ്ങനെ നടന്നാല്‍ നല്ല ചെക്കനെ കിട്ടില്ലെന്നാ ണ് പറച്ചില്‍ . അതിന്‍റെ യുക്തി മനസ്സിലാകുന്നില്ല. പുരുഷന്‍റെ സങ്കല്‍പ്പ ത്തിനനുസരിച്ച് പെണ്‍കുട്ടികള്‍ ഒതുങ്ങി കൂടുക എന്നാണ് സമൂഹം കല്‍പ്പിക്കുന്നത്.

ഡിഗ്രിക്ക് പ�ോയി റാങ്ക് ഹ�ോര്‍ഡറായി വിജയിച്ചു കാണിച്ച പ്പോള്‍ തള്ളിപ്പറഞ്ഞ വരുടെയ�ൊക്കെ മന�ോഭാവം മാറിയ�ോ ?

പ്രശ്നങ്ങള്‍ കുറച്ചൊക്കെ ഒതുങ്ങി.പലരും പറഞ്ഞിട്ട് കാര്യമില്ല എന്നു ചിന്തിച്ച് മാറിത്തുടങ്ങി. മതത്തിന്റെ കാര്യം പറയുമ്പോള്‍ എല്ലാവര്‍ക്കും സ്പിരിറ്റാണ്. നീ മതത്തെ അനുസരിക്കുന്നില്ല എന്നാണ് സംസാരം. നൃത്തം ചെയ്യുന്നു, തട്ടമിടില്ല, പ�ൊട്ടുത�ൊടുന്നു. ഫെയ്സ്ബുക്കില്‍ ഫ�ോട്ടോ അപ് ല�ോഡ് ചെയ്യുന്നു. ഇത�ൊക്കെ വലിയ തെറ്റുകളാണത്രേ. ഇത്ത മിശ്രവിവാഹിത യാണ്. ഉമ്മ മതവിശ്വാ സിയായിരുന്നു.എന്നാല്‍ ഞങ്ങളെ നിര്‍ബന്ധിച്ചിരു ന്നില്ല. വേണമെങ്കില്‍ വിശ്വസിക്കു എന്നു പറയും

ഏഴാം ക്ലാസ്സ് വരെ ഞാന്‍ മദ്രസ്സയില്‍ പ�ോയിരുന്നു, വിശ്വാസവും ഉണ്ടായിരുന്നു. അതിനു ശേഷമാണ് ബുദ്ധിവന്നതെന്ന് പറയാം.മതങ്ങളുടെ ക�ോപ്രായം മനസ്സിലായി. അന്നുമുതല്‍ ജാതിയിലും മതത്തിലും വിശ്വാസമില്ല. എതിര്‍ക്കുന്നവര്‍ എതിര്‍ക്കട്ടെ. പത്തു പേര്‍ എതിര്‍ക്കുമ്പോള്‍ അഞ്ചു പേര്‍ സപ്പോര്‍ട്ടു ചെയ്യുന്നു എന്ന് വിശ്വസി ക്കാനാണിഷ്ടം. അഞ്ചുപേരല്ല. മന്‍സിയ യെ നേരിട്ടറിയാത്ത ഒരുപാടുപേരുടെ സപ്പോര്‍ട്ട് ഉണ്ട്. നൃത്തം

വേണ്ട എന്ന് വച്ച് മാപ്പ് പറഞ്ഞ് തിരികെച്ചെന്നാല്‍ സ്വീകരിക്കാമെന്നാണ് മഹല്ല് കമ്മിറ്റിയുടെ നിര്‍ദ്ദേശം. അതിന്റെ ആവശ്യമില്ലെന്ന് ഉറച്ച ശബ്ദത്തോടെ മന്‍സിയ പറയുന്നു. മഹല്ലില്‍ ഖബറടക്കിയാലെ സ്വര്‍ഗ്ഗം കിട്ടു എന്നൊ ക്കെയാണ് പറയുന്നത്. എനിക്ക് മരണാനന്തര ജീവിതത്തില്‍ വിശ്വാസമില്ല. ഒരു മതത്തോടും പ്രത്യേക താല്പര്യവുമില്ല. ജീവിച്ചിരി ക്കുമ്പോള്‍ ചെയ്യുന്നതിന്റെ ഫലമാണല്ലോ സ്വര്‍ഗ്ഗം എന്നൊരു ല�ോകമുണ്ടെ ങ്കില്‍ കിട്ടുക. വിശ്വാസി

31

യായ ഉമ്മയ്ക്ക് വേണ്ടിയാണ് മഹല്ലുകാ രുടെ കാല് പിടിച്ചത്. എന്നെയിനി ആര് അംഗീകരിച്ചാലുമില്ലെങ്കി ലും ഈ നാടുവിട്ട് എങ്ങോട്ടുമില്ല. ഇവിടെ ത്തന്നെ നില്‍ക്കാനാണിഷ്ടം. നേരാണെന്നുറപ്പുള്ളിട ത്തോലം കാലം ആരുടേയും സാക്ഷ്യപ്പെടു ത്തല്‍ വേണ്ടെന്നാണ് മന്‍സിയയുടേയും ഉപ്പ അലവിക്കുട്ടിയുടേയും മതം. ഇന്നോളം മന്‍സിയക്ക് വഴിവിളക്കായ ഉപ്പ സംസാരിച്ചുതുടങ്ങി. “ഞാന്‍ നാടക പ്രവര്‍ത്തനം തുടങ്ങിയത്

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

ദേശാഭിമാനിയിലൂടെയാ ണ്. ഒരുപാട് തെരുവുനാടകങ്ങള്‍ ചെയ്തു. കൂറെക്കാലം സൗദിയിലായിരുന്നു. അന്നും ഇന്നും സ്വതന്ത്ര ചിന്തകന്‍. വിശ്വാസം അന്നും ഇന്നുമില്ല. സൗദിയില്‍ ജീവിച്ചപ്പോ ഴാണ് സത്യത്തില്‍ വിശ്വാസങ്ങളുടെ പ�ൊള്ളത്തരം കൂടുതല്‍ അടുത്തറിഞ്ഞത്. ഇപ്പോള്‍ യുക്തിവാദി സംഘത്തിന്റെ ജില്ലാകമ്മിറ്റി അംഗമാണ്. അക്കാലത്ത് എന്റെ സ്ഥാനത്ത് ഒരു പെണ്‍കുട്ടിയായിരുന്നെ ങ്കില്‍ വലിയപ്രശ്നങ്ങളു ണ്ടായേനെ. സ്കൂള്‍തലം ത�ൊട്ട് മകളും ഇടതുപക്ഷ ചിന്താഗതിക്കാരിയും എസ്എഫ്ഐ പ്രവര്‍ത്ത കയുമാണ്.

എസ്എഫ്ഐയിലേ ക്ക് എങ്ങനെയാണ് മന്‍സിയ ആകൃഷ്ടയാ യത്?

ചെറുപ്പത്തിലേ വായിക്കു മായിരുന്നു. വായിച്ചപ്പോള്‍ അത�ൊ രാവേശമായി. ഏഴാം ക്ലാസ്സില്‍ നിന്നാണ് തുടക്കം. കമ്മ്യൂണിസം എന്ന ആശയമാണ് ആകര്‍ഷിച്ചത്. ജാതിക്കും മതത്തിനുമതീതമായി മനുഷ്യനെ FtÃmkn

L.O.C

32

സ്നേഹിക്കുകയെന്ന മഹത്തായ ആശയം തന്നെയായിരുന്നു എന്‍റെ മനസ്സിലുമുള്ളത്. ക�ൊടിപിടിച്ച് മാത്രമല്ല. എന്‍റെ കലകളിലൂടെ കൂടിയാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. ക�ോളേജില്‍ പഠിക്കുമ്പോള്‍ UUC ആയിരുന്നു. DYFI അംഗമാണ്. അവര്‍ തന്നെയാണ് ഏറ്റവുമധികം സപ്പോര്‍ട്ട് ചെയ്തതും. ഇന്നിവിടെ നില്‍ക്കാന്‍ കാരണമായ വരില്‍ രണ്ട് പേരാണ്, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍സാറും ന്യൂയ�ോര്‍ക്കിലെ കലാവേദി സംഘടനയി ലെ സിബിസാറും. ഗുരുക്കന്മാരേയും സ്വാധീനിച്ച വ്യക്തികളേ യും കുറിച്ച് പറയുമ്പോള്‍ മന്‍സിയക്ക് നൂറുനാവാ ണ്. പ്രമ�ോദ് ദാസ് മാഷ്, ഡ�ോ.ലക്ഷ്മി രാമസ്വാമി, ഡ�ോ.ശ്രീലേഖ, കുച്ചിപ്പുടിയില്‍ മൂര്‍ത്തിസാര്‍ ഇവര�ൊക്കെ പ്രിയപ്പെട്ടവരാണ്. സിനിമയിലെ ഡാന്‍സേഴ്സിനെ മാത്രമേ നമ്മളറിയൂ. അതിനേക്കാള്‍ എത്രയ�ോ നല്ല ഡാന്‍സേഴ്സ്സുണ്ട്. അറിയാതെ പ�ോകുന്നവര്‍. ചെന്നൈ യിലെ നര്‍ത്തകരെല്ലാം

ക�ൊടുത്തനുമ�ോദിക്കു ന്നതു കണ്ടു. പ്ലസ്ടുവില്‍ പഠിക്കുമ്പോള്‍ കലാതില കമായപ്പോഴും എം.എയ്ക്ക് റാങ്ക് വാങ്ങിച്ചപ്പോഴുമ�ൊ ക്കെ അടുത്ത നാട്ടില്‍ പ�ോയി ട്രോഫി വാങ്ങാനുള്ള ഭാഗ്യമുണ്ടായി. സ്വന്തം നാട്ടില്‍ നിന്നതില്ലായിരു ന്നു. ഒരിക്കല്‍ പ�ോലും സ്വന്തം നാട്ടില്‍ ഒരു കലാപരിപാടിയവതരിപ്പി ക്കാനായിട്ടില്ലെന്നും മന്‍സിയ. കലയിലൂടെ ചെയ്തു തീര്‍ക്കാന്‍ പലതുമുണ്ടെ ന്ന് ഇവള്‍ സ്വപ്നം കാണു കയാണ്. നല്ലൊരു നര്‍ത്തകിയാവുകയെന്ന തുതന്നെയാണ് ആഗ്രഹം. അതിലുപരി നൃത്താധ്യാപികയാവ ണം. നൃത്തം ക�ൊണ്ട് മാത്രമല്ല,ഒരധ്യാപികയ്ക്ക് കുട്ടികളെ മ�ൊത്തത്തില്‍ സ്വാധീനിക്കാന്‍ പറ്റും. എന്റെയനുഭവത്തില്‍ നിന്നുവേണമെനിക്ക് പഠിപ്പിക്കാന്‍. കല മതില്‍ കെട്ടിനകത്തു നിര്‍ത്താനു ള്ളതല്ലെന്ന് കുട്ടികളെ പഠിപ്പിക്കണം. സമൂഹത്തി ന് വേണ്ടി സംസാരിക്കു ന്ന കലാകാരിയാവണം. സ്ത്രീ സ്വാതന്ത്ര്യം ഗൗരവ മായി ചര്‍ച്ച ചെയ്യുന്ന റഫീഖ് മംഗലശ്ശേരിയുടെ പുതിയ സിനിമയില്‍ നായികയാവാന�ൊരുങ്ങു കയാണ് ഇപ്പോള്‍ മന്‍സിയ.

പ്രച�ോദനമായിട്ടുണ്ട്. പ്രിയദര്‍ശിനി മാഡം, അലമേലു അല്ലി വലിയ നര്‍ത്തകരെ മാത്രമല്ല, ഒന്നാം ക്ലാസ്സിലെ കുട്ടിക ളുടേതും കാണാറുണ്ട്. എല്ലാവരില്‍ നിന്നും എന്തെങ്കിലുമ�ൊക്കെ പഠിക്കാനുണ്ടാകും.

തുടങ്ങിവച്ച ഏതെങ്കിലും പ്രോഗ്രാംസ് നടത്താന്‍ സമ്മതിക്കാതെ വന്നിട്ടുണ്ടോ?

ഈ പ്രദേശത്ത് ഒരിക്കല്‍ എന്‍.എസ്.എസ്.ക്യാംപ് ഉദ്ഘാടനത്തിന് അവിടുത്തെ അദ്ധ്യാപകര്‍ ക്ഷണിച്ചപ്പോള്‍ പ�ോയിരുന്നു. ഞങ്ങള്‍ ഉദ്ഘാടനം ചെയ്താല്‍ ക്യാമ്പ് നിര്‍ത്തേണ്ടി വരുമെന്ന് ഭീഷണിയു ണ്ടായി. അന്ന് ഞങ്ങള്‍ മടങ്ങി. അതല്‍പം വിഷമമുണ്ടാക്കി. പത്താം ക്ലാസ്സില്‍ മുഴുവന്‍ വിഷയ ങ്ങള്‍ക്കും എ പ്ലസ്സ് വാങ്ങിയ മിടുക്കിക്ക് ദൂരദേശങ്ങളില്‍ നിന്നു പ�ോലും അഭിനന്ദന പ്രവാഹമായിരുന്നു. എന്നെ അനുമ�ോദിക്കണ മെന്നൊന്നുമില്ല. പത്താംക്ലാസ്സില്‍ ഫുള്‍ എ പ്ലസ്സോടെ പാസ്സായ പ്പോഴും മാര്‍ക്ക് കുറഞ്ഞ വര്‍ക്കുപ�ോലും ട്രോഫി

33

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

ല�ോകത്തെ ആകമാനം മനുഷ്യരെ കണക്കിലെടുത്താല്‍ അദൃശ്യമെന്നു ത�ോന്നിക്കുമെങ്കിലും ദൃശ്യമായ�ൊരു മത്സരം അവര്‍ക്കിടയില്‍ കനക്കുന്നത് കാണാം. നിലയ്ക്കാത്ത മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍. ഒരു വലിയ വിക്ടറി സ്റ്റാന്റില്‍ ഒന്നാമനും രണ്ടാമനും മൂന്നാമനുമ�ൊക്കെയായി നിലക�ൊണ്ടു പ�ോരുന്നവര്‍. ആണെന്നും പെണ്ണെന്നും മറ്റുള്ളവയെന്നുമ�ൊക്കെ ടീമിനു പേരിട്ട് FtÃmkn ഇവരെയെല്ലാം മത്സരത്തിനിറക്കിയതും നമ്മള�ൊക്കെ L.O.C തന്നെയാവണം.

34

അഞ്ജു മുരളീധരന്‍

4th സെമസ്റ്റർ ഡിപ്പാർട്ട്മെന്റ് ഓഫ് കമ്പ്യൂട്ടര്‍ അപ്പ്ലിക്കേഷന്‍

വി

ക്ടറി സ്റ്റാന്റില്‍ ഉയര്‍ന്നു നില്‍ക്കുന്നിടത്ത് ഒന്നാ മനേയും താഴ്ന്നു നില്‍ക്കുന്നിടത്ത് രണ്ടാമനേയും സ്ഥാപിക്കു മ്പോള്‍ ഞാന്‍ താഴെയാ ണെന്ന ബ�ോധം രണ്ടാമനില്‍ ഉടലെടുക്കു ന്നത് സ്വാഭാവികം. സ്വയം തിരിച്ചറിയാന്‍ കഴിയാത്തിടത്തേക്ക് സമൂഹം താഴെ തട്ടിലുള്ള വരെ തളര്‍ത്തി കളയുന്നു. അത് അതിജീവിച്ചു മുന്നിലേക്ക് വരുന്നവര്‍ ചുരുക്കമായതിനാലാവാം ഇന്നും താഴെ തട്ടുകളിലേ ക്ക് അവര്‍ മാറ്റിനിര്‍ത്ത പ്പെടുന്നത്. ഇവിടെ പ്രതിപാദിച്ച ആ ചുരുക്കം ചിലര്‍ വളര്‍ന്നു വരുന്ന ലിംഗഭേദ ബ�ോധങ്ങ ള്‍ക്ക് മറുപടിയാണ്. ഇന്ന് ഒരുവള്‍ നിരത്തി ലേക്കിറങ്ങി ശബ്ദ മുയര്‍ത്തുന്നുവെങ്കില്‍ നാളെയത് പത്തും പിന്നീടത് നൂറും ആയിരങ്ങളും ആവുമെന്നതില്‍ തെല്ലും

സംശയിക്കേണ്ടതില്ല. അതിനുദാഹരണമാണ് ല�ോകശ്രദ്ധയാകര്‍ഷിച്ചു ക�ൊണ്ടിരിക്കുന്ന സ്ത്രീസം ഘടനകളും അവരുടെ സമരങ്ങളും. 2015 സെപ്തംബര്‍ മാസം 5-ാം തീയതി മൂന്നാറിലെ തേയില ത�ോട്ടങ്ങള്‍ സാക്ഷ്യം വഹിച്ചത് അത്തരമ�ൊരു മാറ്റമായി രുന്നു. മുതുകത്ത് കുട്ടയുമായി തേയില നുള്ളി ജീവിച്ചു നീങ്ങിയിരുന്ന ഒരു പറ്റം ത�ൊഴിലാളികള്‍. ദളിതരെന്നും സ്ത്രീകളെന്നുമ�ൊക്കെ മാത്രം അറിയപ്പെട്ടിരുന്ന വര്‍ ഇന്ന് "പ�ൊമ്പിളെ ഒരുമൈ " എന്ന കൂട്ടായ്മ യുടെ പേരിലാണ് ല�ോകം അറിയുന്നത്. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള യാത്ര നിഷ് പ്രയാസം സംഭവിക്കുന്നതാണെന്ന് ചിന്തിക്കരുത് ല�ോകം ഒരുക്കി ക�ൊടുത്ത വിക്ടറി സ്റ്റാന്റിലെ ഒന്നാം സ്ഥാനം ലക്ഷ്യമാ ക്കിയായിരുന്നില്ല അന്ന് ആ സ്ത്രീകള്‍ നിരത്തിലിറ ങ്ങിയത്. ആയിരക്കണ ക്കിന് വനിതാ ത�ൊഴിലാ ളികള്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട ന്യായത്തിനായി സമര ത്തിലേക്ക് കടന്നപ്പോള്‍

35

2015 sk]vXw_À amkw 5 -mw XobXn aq¶mdnse tXbne tXm«§Ä km£yw hln¨Xv A¯csamcp amäambncp¶p. apXpI¯v Ip«bpambn tXbne \pÅn Pohn¨p \o§nbncp¶ Hcp ]äw sXmgnemfnIÄ. ZfnXsc¶pw kv{XoIsf¶psams¡ am{Xw Adnbs¸«ncp¶hÀ C¶v ' s]m¼nsf Hcpssa ' F¶ Iq«mbvabpsS t]cnemWv temIw Adnbp¶Xv.

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

അതിനു പിന്നില്‍ ഇത്രയും കാലം ആരും തിരിഞ്ഞു ന�ോക്കാതിരുന്ന കുറേ വിശക്കുന്ന കുടുംബ ങ്ങളുണ്ടായിരുന്നുവെന്ന് ഓര്‍ക്കണം. ഒരു മാസം നീണ്ടു നിന്ന സമരങ്ങളില്‍ അവര്‍ വ്യത്യസ്തരായി നിലക�ൊ ണ്ടത് ഞങ്ങള്‍ക്ക് ഞങ്ങ ളെന്ന നിലപാടിനാലായി രുന്നു. ആരുടെയും സഹായങ്ങള�ോ ഉപദേശ ങ്ങള�ോ ഇല്ലാതെ അവര്‍ കൂട്ടായ്മ സൃഷ്ടിക്കുകയും ആവശ്യങ്ങള്‍ക്കു വേണ്ടി പ�ൊരുതുകയും ചെയ്തപ്പോള്‍ അവരറിയാ തെ തന്നെ സ്ത്രീശക്തി ല�ോകം തിരിച്ചറിയുകയാ യിരുന്നു. സിനിമാല�ോകത്ത് രൂപംക�ൊണ്ട Women in Cinema Collective എന്ന സ്ത്രീസംഘടനയും

ജനശ്രദ്ധ നേടിയിരുന്നു. തങ്ങള്‍ അര്‍ഹിക്കുന്ന മാന്യത സിനിമാരംഗത്ത് നേടിയെടുക്കുന്നതും ലൈംഗീക ചൂഷണങ്ങളെ നേരിടുക മാത്രമല്ല ഒരു തുല്യവേദി നേടിയെടു ക്കുക കൂടിയാണ് ലക്ഷ്യ മെന്ന് അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കാലങ്ങള�ോളം നേരിട്ട ചൂഷണങ്ങള്‍ക്ക് ഇനി നിന്നു ക�ൊടുക്കില്ലെന്ന ഒരു കൂട്ടം സ്ത്രീകളുടെ ഉറച്ച ബ�ോധം സമൂഹത്തെ ചെറുതായെങ്കിലും ഇളക്കിയെങ്കില്‍ അത് വലിയ�ൊരു മുന്നേറ്റമായി തന്നെ വിലയിരുത്തണം. താന്‍ അടിച്ചമര്‍ത്തപ്പെടു ന്നു എന്ന ബ�ോധ്യത്തിലു ടലെടുക്കുന്ന സംഘടനകള്‍ മറ്റുള്ളവര്‍ക്കിടയില്‍ ഉന്നയിക്കുന്ന ഒരു

FtÃmkn

L.O.C

36

ച�ോദ്യമുണ്ട്. സ്ത്രീസംഘടനകള്‍ ജന്‍മം ക�ൊള്ളുന്നിടത്ത് പിന്നെയും ആണ്‍-പെണ്‍ തരംതിരിവ് സൃഷ്ടിക്കപ്പെടുകയല്ലേ എന്ന്. അവിടെ ലിംഗമല്ല മാനദണ്ഡം. അടിച്ചമ ര്‍ത്തപ്പെടുന്ന ഒരു കൂട്ടം മനുഷ്യരാണ്, അവര്‍ സ്ത്രീകളായിപ്പോകുന്നു എന്നതാണ് സത്യം. ലിംഗഭേദമന്യേ അവരെ സമൂഹം അംഗീകരിക്കും വരെ സ്ത്രീസംഘടനകള്‍ ഇവിടെ അനിവാര്യമായി മാറുകയാണ്. United Nurses Association

എന്ന നഴ്സുമാരുടെ സംഘടനയിലും ഭൂരിഭാഗം സ്ത്രീകള്‍ നിലനില്‍കെ ഒരുമിച്ച് സമരത്തിലേക്കിറങ്ങി വിജയമുഖം അവര്‍ പ്രാപ്തമാക്കിയെങ്കില്‍ ,

Xm³ ASn¨aÀ¯s¸Sp¶p F¶ t_m[y¯nepSseSp¡p¶ kwLS\IÄ aäpÅhÀ¡nSbn D¶bn¡p¶ Hcp tNmZyap@­v. kv{XokwLS\IÄ P³aw sImÅp¶nS¯v ]ns¶bpw B¬-s]¬ XcwXncnhv krãn¡s¸SpItbtà F¶v. AhnsS enwKaà am\ZÞw. ASn¨aÀ¯s¸Sp¶ Hcp Iq«w a\pjycmWv, AhÀ kv{XoIfmbn t]mIp¶p F¶XmWv kXyw. enwKt`Zat\y Ahsc kaqlw AwKoIcn¡pw hsc kv{XokwLS\IÄ ChnsS A\nhmcyambn amdpIbmWv.

എല്ലാ തരംതിരിവുകള്‍ക്കുമപ്പുറം അവരുടെ കൂട്ടായ്മ മുന്നോട്ട് വന്ന് ആവശ്യങ്ങള്‍ നേടിയെടുത്തുവെങ്കില്‍ സ്ത്രീ ദുര്‍ബലയെന്ന് എങ്ങനെ പറയാന്‍ കഴിയും? കാലങ്ങള�ോളം പാടി പുകഴ്ത്തി വന്നതുപ�ോലെ സഹനശേഷിയും ക്ഷമയും സൗന്ദര്യവുമെല്ലാം അവര്‍ക്ക് അലങ്കാരങ്ങളായി നിലക�ൊള്ളുമ്പോള്‍ സ്വന്തമായ ഒരു വ്യക്തിബ�ോധവും തീരുമാനങ്ങളും ഉറച്ച നിശ്ചയദാര്‍ഢ്യങ്ങളും അവള്‍ക്കുണ്ടെന്ന് സമൂഹം കാണേണ്ടിയിരിക്കുന്നു. അവള്‍ക്ക് സ്നേഹിക്കാനും ക്ഷമിക്കാനും മാത്രമല്ല ദേഷ്യപ്പെടാനും ഉറക്കെ സംസാരിക്കാനും തന്റെ ജീവിതം തീരുമാനിക്കാനുമുള്ള അവകാശമു ണ്ട്. സ്ത്രീ എന്നതിലുപരി ഒരു വ്യക്തി യാണെന്ന് അംഗീകരിക്കുന്ന കാലം വരെ നിരത്തിലിറങ്ങി പ�ൊരുതുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചു വരുമെന്നതില്‍ സംശയിക്കേണ്ടതി ല്ല, ടി.ഡി. രാമകൃഷ്ണന്‍ ഇട്ടിക്കോരയി ല്‍ പ്രതിപാദിക്കുന്നതു പ�ോലെ "കാലമാണ് കളയും വിളയും നിശ്ചയി ക്കേണ്ട ഏക ഏകകം." സ്ത്രീ വെറുമ�ൊരു ശരീരം മാത്രമല്ലെന്ന് സമൂഹത്തെ കാലം പഠിപ്പിക്കുക തന്നെ ചെയ്യും. "നീ വെറും പെണ്ണ് " എന്ന് പറയാന്‍ വിറയ്ക്കുന്ന നാവുകള്‍ ജന്മം ക�ൊണ്ടു കഴിഞ്ഞിരിക്കുന്നു. അതെ ! അവരെ അളക്കുന്ന തുലാസിന് ഭാരം കൂടിയിരിക്കുന്നു. ഇനി പുറക�ോട്ടില്ലെന്ന ഉറച്ച തീരുമാനങ്ങളു ടേയും പ്രതീക്ഷകളുടേയും വിശ്വാസത്തിന്റേയും ഭാരം.

37

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

FtÃmkn

L.O.C

38

ഹൃദ്യ ബാലചന്ദ്രന്‍

ഗവേഷണ വിദ്യാര്‍ത്ഥി ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്സ്

“ സൂര്യൻ ഉച്ചിയിലായി, ഇത് വരെ എഴുനേക്കാറായില്ലേ? വല്ല വീട്ടിലും ചെന്ന് കയറേണ്ട പെണ്ണാണ് “. അതെന്താ ഇപ്പോ അങ്ങനെ? ആങ്കുട്ട്യോൾ എന്താ വേറെ വീട്ടിൽ ഒന്നും പ�ോയി താമസി ക്കില്ലേ? എന്നിട്ടു അപ്പുകുട്ടൻ രണ്ടു മാസം അവധിക്കു അമ്മാ വന്റെ വീട്ടിൽ പ�ോയി നിന്നുല�ോ? അവിടെ അവൻ എപ്പോളാണ�ോ ആവ�ോ എണീറ്റിട്ടുണ്ടാവുക? എന്തായാലും നേരത്തെ ഒന്നും എണീക്കാൻ ഒരു വഴിം ഇല്ല. ഒരേ വീട്ടിൽ രണ്ടു കുട്ടികൾ രണ്ടു നിയമാവലി അനുസരിച്ചു ജീവിക്കേണ്ടി വരുന്നത് പക്ഷാ ഭേദമാണ് ! വിവേചനമാണ് ! തരംതിരിവാണ് ! അതെങ്ങിനെ ശരിയാവും? അമ്മിണികുട്ടിയുടെ രക്തം തിളച്ചു. വക്കീലാവാൻ പഠിക്കുന്ന വലിയേട്ടൻ ഇനി വരുമ്പോ ച�ോദിക്കണം. എന്തായാലും ച�ോദിക്കണം . അങ്ങനെ ചിന്തിച്ചു ക�ൊണ്ട്



മ്മിണിക്കുട്ടി വെറുതെ അങ്ങനെ ഉണർന്നു കട്ടിലിൽ കിടക്കുകയായിരുന്നു. നനുനനുത്ത ഹൃദയവും, സ്പോഞ്ച് പ�ോലുള്ള ശ്വാസക�ോശവും, കൗതുകമ�ൊ ളിപ്പിച്ച കണ്ണുകളുമായി, പൂക്കളും പച്ചപ്പും ശിശിരത്തിന്റെ വർണാഭയും ഒക്കെ ആസ്വദിച്ചു ക�ൊണ്ട് ഋതുഭേദങ്ങൾ പിന്നിട്ടവളിപ്പോൾ പ്ലസ് ടു ഒന്നാം വര്‍ഷം സയൻസ് ഗ്രൂപ്പിൽ പ്രവേശനം നേടിയിരിക്കുന്നു. മറ്റാര�ൊക്കെ എന്തൊക്കെ പറഞ്ഞാലും അത�ൊരു ചെറിയ കാര്യമല്ല എന്ന തിരിച്ചറിവ് അവൾക്കുള്ള തുക�ൊണ്ട്, അതിന്റെ ഗമയിൽ അങ്ങനെ കണ്ണ് തുറന്നു കിടക്കു മ്പോളാണ് എവിടെ നിന്നോ ഒരു അശരീരി കാതിൽ പ്രതിധ്വനിച്ചത്

39

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

FtÃmkn

L.O.C

40

ഒന്നും കേട്ടിട്ടില്ല എന്ന മട്ടിൽ കണ്ണുകൾ ഇറുക്കി അടച്ചു കിടക്കാൻ തുടങ്ങു മ്പോളാണ് അശരീരിയുടെ പിന്നാലെ വന്ന അടി അവളെ ചാടി എഴുനേൽക്കാൻ പ്രാപ്തയാക്കിയത്. സന്തോഷമായി. അമ്മയിൽ നിന്നും ഊർജം സംഭരിച്ചതിന്റെ വേദനയുമായി പതിയെ എഴുനേറ്റു കട്ടിലിൽ ഇരിക്കുമ്പോളാണ് രണ്ടാമത്തെ അശരീരി കേട്ടത്. ഇനിയും ഊർജം സംഭരിക്കാൻ ഉള്ള ശേഷി ഇല്ലാത്തതു ക�ൊണ്ടും, ഉടനെ വീണ്ടും സന്തോഷിക്കാൻ താല്പര്യം ഇല്ലാത്തതു ക�ൊണ്ടും അവിടെ നിന്നും എഴുനേൽക്കാൻ അവൾ തീരുമാനിച്ചു. അപ്പുകുട്ടൻ എഴുന്നേറ്റോ ആവ�ോ? അല്ലെങ്കിലും അവൻ ആൺകുട്ടി അല്ലെ? വല്ല വീട്ടിലും ചെന്ന് കേറേണ്ടല്ലോ. എണീറ്റിട്ടുണ്ടാവില്ല തന്നെ. ഒന്ന് പ�ോയി ന�ോക്കിയാല�ോ ? ആഹ്, ചെക്കൻ എഴുന്നേറ്റിട്ടില്ല. ആൺകുട്ടിയായാമതിയാ രുന്നു. എന്തൊക്കെ കുത്തകാവകാശങ്ങളും പ്രത്യേക ആനുകൂല്യങ്ങളും ആണ് ആ ഒരു പേരിൽ ജനിച്ചപ്പോൾ മുതൽ

അവൻ കയ്യാളുന്നത്. പ�ോരാത്തതിന് ഇളയ കുട്ടീന്നുള്ള പരിഗണന വേറെയും.ആൺകുട്ടി പെൺകുട്ടി ഇളയകുട്ടി മൂത്തകുട്ടി ഇവർക്കെല്ലാം ഉള്ള പ്രത്യേക അവകാശ ങ്ങളും അധികാരങ്ങളും ആരാണാവ�ോ എഴുതി തയ്യാറാക്കീത്. ആ മഹാന്റെ പേരറിയി ല്ലെങ്കിലും, മറ്റുള്ളോർ എന്തൊക്കെ ഏത�ൊക്കെ എപ്പോള�ൊക്കെ എങ്ങിനെയ�ൊക്കെ ചെയ്യണ�ൊന്നും പറയണ�ൊന്നും എല്ലാവര്‍ക്കും നല്ല നിശ്ചയമാണ്. സ്വന്തം കാര്യത്തിൽ അത്ര നിശ്ചയം പ�ോരാ താനും. ഈ ല�ോകം എന്താണി ങ്ങനെ എന്ന് കുത്തിയിരുന്നു ആല�ോചിച്ചാല�ോ എന്നോർത്തോണ്ടു നിന്നപ്പോളാണ് അപ്പുകുട്ടൻ തിരിഞ്ഞു കിടന്നു പുതപ്പു തലവഴി ഒന്നൂടെ മൂടി പുതച്ചു അവളുടെ ശ്രദ്ധ ക്ഷണിച്ചത്. എന്നാലും ആ കിടപ്പു കണ്ടിട്ട് സഹിക്കുന്നില്ല. കുറച്ചു വെള്ളം എടുത്തു തലയിൽ ഒഴിച്ചാല�ോ ? പക്ഷെ വെള്ളം എടുക്കാൻ താഴെ പ�ോവേണ്ടി വരും. ആരെങ്കിലും കണ്ടാൽ

41

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

അത് മതി .വേണ്ട. തലയിണ എടുത്തു രണ്ടു ക�ൊടുത്താല�ോ ? അത�ോ, ചെവിക്കു നുള്ളിയാല�ോ? വേണ്ട , വേണ്ട . ചെക്കൻ കരയാനും പരാതി പറയാനും മിടുക്കനാണ് . വെറുതെ എന്തിനാ ഒരു നല്ല ഒഴിവു ദിവസം അടി വാങ്ങി കൂട്ടുന്നത്. അത് വേണ്ട.എങ്കിൽ പിന്നെ ഇക്കിളി ഇട്ടാല�ോ? അതാകുമ്പോ മുൻപ് പറഞ്ഞ പ്രശ്നങ്ങൾ ഒന്നും ഇല്ല. അങ്ങിനെ വിവിധങ്ങളായ ഉണർ ത്തൽ പ്രക്രിയകളെ കുറിച്ച് ഗഹനമായി ആല�ോചിച്ചു ക�ൊണ്ട് നിൽക്കുമ്പോളാണ് അശരീരി വീണ്ടും അടുത്ത് വരുന്നതായി അവൾക്കു ത�ോന്നിയത്. വേണ്ട . താഴേക്ക് പ�ോയേക്കാം.

പശുവ�ോ , കുഞ്ഞൻ പൂച്ചയ�ോ മറ്റോ കാണുമാ യിരിക്കും. അവറ്റോള�ൊ ന്നും എന്തായാലും താൻ പെൺകുട്ടി ആണെന്ന് ഇടയ്ക്കിടയ്ക്ക് ഓര്‍മ്മപ്പെടുത്താന്‍ വരില്ല. എങ്കിൽ പിന്നെ അങ്ങിനെ തന്നെ. ഹ ! എന്ത് ഭംഗി. ത�ൊടിയും ത�ോടും പാടവും കടന്നപ്പുറം മലനിരകൾ ക്കിടയിലൂടെ സൂര്യൻ പതിയെ ഉദിച്ചു വരുന്നു. പച്ച പുതച്ച പാടത്തിന്റെ അക്കരെ ചുവന്നു തുടുത്തൊരു ആപ്പിൾ പ�ോലെ. വേണ്ട ആപ്പിൾ വേണ്ട മാതളനാരങ്ങ മതി. താൻ മറ്റെല്ലാരേം പ�ോലെ ഒരു മനുഷ്യ ജീവി ആയിരുന്നെങ്കിൽ ആപ്പിൾ എന്നോ ആലിപ്പഴം എന്നോ ഒക്കെ ഉപമിക്കാമായിരുന്നു. പക്ഷെ താൻ ഒരു പെൺകുട്ടി അല്ലെ? അതുക�ൊണ്ടു മാതള നാരകം തന്നെ മതി. ഇങ്ങിനെ ആണ് സമൂഹം സ്തീ പക്ഷപാദിക ളെ സൃഷ്ടിക്കുന്നത്.അത് ക�ൊള്ളാം . ചിന്തകൾക്ക് കനം വെക്കുന്നുണ്ട്.

താഴെ ചെന്നു ഉമ്മറപ്പടി മേൽ ഇരുന്ന് പാടത്തിനക്കരെ ഉദിച്ചു വരുന്ന സൂര്യനെ കാണാം. അവിടാകുമ്പോ ആരും കാണാൻ വഴി ഇല്ല. അച്ഛനും മുത്തച്ഛനും പാടത്തോ ത�ൊടിയില�ോ ആയിരിക്കും, അമ്മയും മുത്തശ്ശിയും അടുക്കളയിലും. ആരും ഒന്നും പറയാൻ വരില്ല. സുന്ദരി ആട�ോ , പൂവാലി

അവിടെ ഇരുന്നു ആ കാഴ്ച കണ്ടപ്പോളാണ്

FtÃmkn

L.O.C

42

പെൺകുട്ടിയായതിന്റെ മന�ോഹാരിതയെ കുറിച്ച് അവൾ ചിന്തിച്ചു തുടങ്ങിയത്. മുകളിൽ കിടന്നുറങ്ങുന്ന പ�ോത്തിന് ഇത�ൊന്നും കാണാൻ പറ്റില്ലല്ലോ. വേണ്ട ആൺകുട്ടി ആവേണ്ട . കുറച്ചു മുൻപ് അങ്ങിനെ ചിന്തിച്ചത�ോർത്തു തെല്ലൊന്നു സങ്കടപ്പെട്ടും ആ മന�ോഹര ദൃശ്യം ആസ്വദിച്ചും ഉമ്മറപ്പടിമേലെ മുത്തച്ഛന്റെ ചാര് കസേരയിൽ അങ്ങനെ കാലും നീട്ടി സ്വപ്നത്തിലേക്ക് വഴുതി വീണുക�ൊണ്ടിരിക്കുമ്പോ ളാണ്, മറ്റൊരു അത്ര തന്നെ വ�ോളിയം ഇല്ലാ ത്ത അശരീരി അവളെ പിന്തുടർന്ന് എത്തിയത്. "എന്താ കുട്ടി ഇത് ? ഉമ്മറ പടിയിൽ വന്നു കാലും നീട്ടി ഇരിക്ക്യാ ? അതും പെൺകുട്ട്യോള് ? " മുത്തശ്ശി !!!! പെൺകുട്ടി പെൺകുട്ടി എന്ന് ഇടയ്ക്കിടെ കേൾക്കു മ്പോൾ ആൺ പെൺ വേർതിരിവിൻറെ മുള്ളു വേലിയിൽ എവിടെയ�ോ ഉടക്കി മനസ് വല്ലാതെ മുറിയുന്നുണ്ട്. ഓര�ോ പ്രാവശ്യവും ആ മുറിവ് വലുതായി വരുന്നുണ്ട്. അതിൽ നിന്ന് കുറേശ്ശെ രക്തം പ�ൊടിയുന്നുമുണ്ട് .

A¸pIp«³ Fgpt¶täm Bthm? Asænepw Ah³ B¬Ip«n AsÃ? hà ho«nepw sN¶v tItd­@tÃm. FWoän«p­@mhnà Xs¶. H¶v t]mbn t\m¡nbmtem ? Blv, sN¡³ Fgpt¶än«nÃ. B¬Ip«nbmbmaXnbmcp¶p. Fs´ms¡ Ip¯ImhImi§fpw {]tXyI B\pIqey§fpw BWv B Hcp t]cn P\n¨t¸mÄ apX Ah³ I¿mfp¶Xv.

ഇതെങ്ങിനെ വിട്ടാൽ പറ്റില്ല . പെങ്കുട്ട്യോൾക്ക് എന്താ കുഴപ്പം എന്ന് ച�ോദിയ്ക്കാൻ വന്നെങ്കിലും മനസ് വീണ്ടും അവള�ോട് മന്ത്രിച്ചു “നീ ഒരു പെൺകുട്ടി ആണ് . അതുക�ൊണ്ട്...! ” മാറ്റാൻ ആവാത്ത ആ സത്യം ഉൾക്കൊണ്ടു ക�ൊണ്ട് പറയാൻ വന്നത് വേണ്ടാന്ന് വെച്ച് ഇങ്ങിനെ പ്രതിവചിച്ചു, "എന്താ കുട്ടി ഇത് ? ഉമ്മറ പടിയിൽ വന്നു നിന്ന് വഴക്കു പറയാണ്ട് ഇവിടെ വന്നിരുന്നു ഇത�ൊക്കെ കണ്ടൂടെ ?" "ആഹാ, ഇതാ ഇപ്പൊ

നന്നായെ, എഴുനേറ്റു പ�ൊയ്ക്കൊള്ളൂ ഇവിടുന്നു, ഇല്ലെങ്ങി നല്ല തച്ചു കിട്ടും കുട്ടിക്ക്." എഴുന്നേൽക്കുക തന്നെ. ഇല്ലെങ്ങി ഇത് ഇനി ബഹളം വെച്ച് ഈ നാട്ടിൽ ഉള്ളോരേ മുഴ�ോൻ വിളിച്ചു വരുത്തും. വെറുതെ എന്തിനാ വഴിയേ പ�ോണ�ോരെ ബുദ്ധിമുട്ടിക്കുന്നത്. എന്തെല്ലാം തിരക്കുകളുള്ളോരാണ്. എന്നാലും തിരിച്ചു നടക്കുന്നതിനിടെ, ഒന്ന് പ്രതിഷേധിച്ചില്ലെങ്കിൽ താൻ ഒരു പെണ്ണാവില്ല എന്ന ത�ോന്നലിൽ , മുത്തശ്ശിയെ ന�ോക്കി നന്നായി ഒന്ന് ക�ൊഞ്ഞനം കുത്തി കാണിച്ചിട്ടവൾ ഓടി

43

അടുക്കളയിലെത്തി. അതാ വീണ്ടും അശരീരി. " എന്താ കുട്ടി ഇത് ? പെണ്കുട്ടിയ�ോള് ഇങ്ങിനെ വല്ലപാടും ഓടിനടക്കാൻ പാടുണ്ടോ അമ്മിണിക്കുട്ടീ ? " അടുക്കളയി ൽ അമ്മയെ സഹായിക്കുന്ന ജാനുവേച്ചി ആണ് . "പെങ്കുട്ട്യോൾ ഓടിയാലെ ന്താ .... അങ്ങിനെ ഓടി അല്ലെ ജാനുവേച്ചി, പി ടി ഉഷ ഒക്കെ പേരെടുത്തത്." "അതുപ�ോലെ ആണ�ോ ഈ വീട്ടിലെ കുട്ടി !!! നല്ല അടക്കോം ഒതുക്കോം ഒക്കെ

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

വേണ്ടേ? " " ഓഹ�ോ അപ്പൊ ഓടിയ താണ�ോ അത�ോ ഈ വീട്ടിൽ ജനിച്ചു എന്നുള്ള താണ�ോ ആത്യന്തികമായി ചർച്ച ചെയ്യണ്ട പ്രശ്നം !!! " എന്ത് ??? ച�ോദ്യം കേട്ട് ഒരു നിമിഷം പണിയ�ൊക്കെനിർത്തി ആല�ോചനാമഗ്നയായി നിൽക്കുന്ന ജാനുവേച്ചിയെ ന�ോക്കി പ�ൊട്ടിച്ചിരിച്ചു ക�ൊണ്ടവൾ പറഞ്ഞു. " റാഡിക്കലായി ആല�ോചിച്ചിട്ട് സൗകര്യം പ�ോലെ ഉത്തരം പറഞ്ഞാ മതിട്ടോ, എന്റെ ജാനുവേച്ചി. " ജാനുവേച്ചിയുടെ ശബ്ദ ത്തിൽ പെട്ടെന്നാണ് FtÃmkn

L.O.C

44

അശരീരി അവളെ താക്കിത് ചെയ്തത്. "പതുക്കെ ചിരിക്കു കുട്ടി. തർക്കുത്തരം പറഞ്ഞത�ോ പ�ോട്ടെ, എന്നിട്ടുറക്കെ ചിരിക്ക്യ?" പ്രശ്നം വീണ്ടും ഗുരുതരമാ വുകയാണല്ലോ. അല്ലെങ്കിലും ഉത്തരം പറയാൻ കഴിയാത്തപ്പോ ദേഷ്യപെടുക എന്നുള്ളതാണല്ലോ നാട്ടുനടപ്പ്. സാരമില്ല. അവൾ സ്വയം ആശ്വസിപ്പിച്ചു . അപ്പോളേക്കും അശരീരിയുടെ ബാക്കി എപ്പിഡ�ോസ് ജാനുവേച്ചി പ്രക്ഷേപണം ചെയ്തു "അല്ല ശാരദേച്ചി നിങ്ങളി

Dds¡ Nncn¡m¯, HmSn \S¡msX, D½d¯v {]ZÀin¸n¡msX \mw XoÀ¯ kv{Xo kpc£m kahmIy§Ä ]cmPbamWv F¶v, ChnsS B{Ian¡s¸«, Bbncw h«w DZI{Inb sNbvXp Xnetlmaw Ign¨mepw im´n In«m¯ s]¬ DbncpIÄ, acn¨p Pohn¡p¶ s]¬ PohnX§Ä Hs¡ hnfn¨p ]dªpsImt­@ Ccn¡p¶p .

ത�ൊന്നും കുട്ടിക്ക് പറഞ്ഞു ക�ൊടുത്തിട്ടില്ലേ?" പൂർത്തിയായി. ദ�ോശ ചുടുന്ന അമ്മ തിരിഞ്ഞു നിന്ന് വല്ലാണ്ടൊരു ന�ോട്ടം ന�ോക്കിയപ്പോൾ മനസിലായി ഇനി ഇവിടെയും രക്ഷയില്ലെന്ന്. അങ്ങിനെ രാവിലെ എഴുനേറ്റു അരമണിക്കൂറി നുള്ളിൽ പെണ്‍കുട്ടിയായ തില്‍ മൂന്നുനാല് വട്ടം ഖേദിച്ചും, ഒരു വട്ടം ഉറക്കെ പ്രതിഷേധിച്ചും, പുഞ്ചപ്പാടത്തിനു അക്കരെ എന്നും വരുന്ന ഉദയ സൂര്യനെ ഒരായിരം വട്ടം മനസ്സിൽ കണ്ടും, ചെറു പുഞ്ചിരിയ�ോടെ, തല കുനിച്ചു, അടങ്ങി ഒതുങ്ങി, അമ്മിണി കുട്ടി ക�ോലായിലേക്കു തന്നെ തിരികെ മടങ്ങി പ�ോയി.

ന്നു .ഇനിയും എരിഞ്ഞു അടങ്ങാത്ത ആ പെൺ മനസ്സുകളിൽ നിന്നും ഉയരുന്ന ചിതാ ധൂളികൾ ഏറ്റു വാടിക്കരിയും മുൻപേ, ബധിരകർണങ്ങ ളിലെ വിലാപങ്ങളായി അവയ�ൊക്കെ പരിണമി ക്കും മുൻപേ , മാറ്റത്തി ന്റെ ആ സൂര്യൻ അങ്ങക ലെ ചെറു കിരണങ്ങൾ വിടർത്തി ഉദിച്ചുയരും എന്ന പ്രതീക്ഷയ�ോടെ, നിങ്ങളുടെ അമ്മിണികുട്ടി

ഉറക്കെ ചിരിക്കാത്ത , ഓടി നടക്കാതെ , ഉമ്മറത്ത് പ്രദർശിപ്പിക്കാതെ നാം തീർത്ത സ്ത്രീ സുരക്ഷാ സമവാക്യങ്ങൾ പരാജയ മാണ് എന്ന്, ഇവിടെ ആക്രമിക്കപ്പെട്ട , ആയിരം വട്ടം ഉദകക്രിയ ചെയ്തു തിലഹ�ോമം കഴിച്ചാലും ശാന്തി കിട്ടാത്ത പെൺ ഉയിരുകള്‍ , മരിച്ചു ജീവിക്കുന്ന പെൺ ജീവിതങ്ങൾ ഒക്കെ വിളിച്ചു പറഞ്ഞുക�ൊണ്ടേ ഇരിക്കു

45

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

മുഹമ്മദ്‌ അനീസ്‌വി ഗവേഷണ വിദ്യാര്‍ത്ഥി ഡിപ്പാർട്ട്മെന്റ് ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ്



ര്‍മകളിലെ മുസ്ലിം സമുദായത്തിലെ സ്ത്രീ പുരുഷ വിവേചനത്തിന്‍റെ ആദ്യ കാഴ്ചകള്‍ ആരംഭിക്കുന്നത് മലബാറിലെ മുസ്ലിം കല്യാണ വീടുകളില്‍ നിന്നാണ്. സ്വന്തം വീട്ടില്‍ നിന്നും പുരുഷന�ോട�ൊപ്പമ�ോ അല്ലാതെയ�ോ കല്യാണ വീട്ടിലേക്ക് പ�ോകാന്‍ പുറത്തിറങ്ങുന്ന മുസ്ലിം സ്ത്രീ, ആ നാട്ടിലെ മുഴുവന്‍ ആളുകളുടെയും മുന്നിലൂടെ പ�ൊതു നിരത്തിലൂടെ നടന്നു കല്യാണ വീടിനു ത�ൊട്ടു മുന്‍പില്‍ എത്തുകയും അവിടെ വെച്ച് ആ പ�ൊതു വഴി പുരുഷന് മാത്രം സ്വന്തമാകുകയും സ്ത്രീക്കു അന്യമായി തീരുകയും ചെയുന്നു. അത് വരെ ഒരുമിച്ചു ഒരേ കാഴ്ചകള്‍ കണ്ടു നടന്നു വന്ന സ്ത്രീയും പുരുഷനും രണ്ടു വഴികളിലൂടെ വേണം കല്യാണ വീട്ടിലേക്ക് പ്രവേശിക്കാന്‍. FtÃmkn

L.O.C

46

മുന്‍വശത്തെ പ്രൗഢ ഗംഭീരമായ പന്തലും അലങ്കാരങ്ങള്‍ നിറഞ്ഞ വഴിത്താരകളും പുരുഷന് സ്വാഗതം ഓതുമ്പോള്‍ സ്ത്രീ ത�ൊട്ടടുത്ത വീടിന്റെ പറമ്പിലൂടെയും മറ്റും ആയാസപെട്ട് ഒരു സര്‍ക്കസ് കളിക്കാരിയുടെ മെയ് വഴക്കത്തോടെ വേലികള്‍ ചാടിക്കടന്ന് ഇരുട്ട് നിറഞ്ഞ വഴികളി ലൂടെ കല്യാണ പന്തലിലേക്ക് നടന്നു കയറുന്നത് പലപ്പോഴും അത്ഭുതത്തോടെ ന�ോക്കി നിന്നിട്ടുണ്ട്. ഒരു ക�ൊച്ചു കുട്ടിയുടെ ചിന്തകള്‍ക്ക് അന്യമായ എന്തോ കാരണങ്ങള്‍ അതിനു പിന്നിലുണ്ടാകും എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു കുട്ടിക്കാലത്ത്. നടവഴികളില്‍ മാത്രമായിരുന്നില്ല ഈ വിവേചനം കാണാന്‍ സാധിച്ചി രുന്നത്. ഈ രണ്ടു നടവഴികള്‍ നേരെ കേറി ചെല്ലുന്നത് ഒരു

Hcp apÉnw kv{Xo c­@p Xc¯nepÅ shÃphnfnIsfbmWv AXnPohnt¡­@n hcp¶Xv. H¶v kzm`mhnIambpw kv{Xo F¶ \nebnepw asäm¶v apÉnw kv{Xo F¶ \nebnse Ipd¨p IqSn `oIcamb AhØsbbpw. CXns\ c@­ns\bpw AXnPohn¨p thWw AhÄ s]mXp kaql¯n³sd `mKambn DbÀ¶p hcm³. ]s£ AXn\p FÃm¯c¯nepw XSbnSm³ Bhp¶sXÃmw sN¿p¶p@­vCu kaqlw.

മറയാല്‍ വേര്‍തിരിക്കപ്പെട്ട രണ്ടു പന്തലുകളിലേക്കാണ്. പലപ്പോഴും രണ്ടു തരം ഭക്ഷണങ്ങള്‍ വിളമ്പുന്ന രണ്ടു തരം ഭക്ഷണ ശാലകള്‍ . ഒന്ന് സ്ത്രീക്കും മറ്റേത് പുരുഷനും. വിളമ്പുന്ന ഭക്ഷണത്തിനപ്പുറം വിളമ്പുന്ന സമയത്തില്‍ പ�ോലും കാണാം ആ സ്ത്രീ പുരുഷ വിവേചനം. ആദ്യം നാട്ടിലെ പ്രമാണിമാരായ പുരുഷന്മാര്‍ക്കും, ശേഷം ഒരുവിധം എല്ലാ പുരുഷന്മാര്‍ക്കും അവസാനം സ്ത്രീക്കും ഭക്ഷണം വിളമ്പുന്ന രീതി ഇപ്പോഴും സര്‍വ സാധാരണ കാഴച മാത്രമാണ്. കല്യാണ വീടിനകത്തെ അനുഭവങ്ങ ളിലൂടെ മുസ്ലിം സ്ത്രീ അതിരുകള്‍ക്കപ്പു റം നില്‍ക്കേണ്ടവള്‍ ആണെന്ന വാദത്തിനു എത്ര മാത്രം ബലമുണ്ടെന്ന സംശയം സ്വാഭാവികമായും ഉയരാം. മുസ്ലിം സ്ത്രീയുടെ ജനനം മുതല്‍ മരണം വരെ നേരിടേണ്ടി വരുന്ന അവഗണനയ്ക്കും മാറ്റി നിര്‍ത്തലുകള്‍ക്കും പ്രത്യക്ഷമായ ഒരുദാഹരണം മാത്രമാണ് മുകളില്‍ നല്‍കിയത്. സ്വന്തം കുടുംബം മുതല്‍ പ�ൊതു സമൂഹം വരെ അടിച്ചേല്‍പ്പിക്കുന്ന അത്തരം ഒരുപാട് മാറ്റി നിര്‍ത്തലുകളിലൂടെയാ ണ് ഓര�ോ സ്ത്രീയും ജീവിക്കണ്ടി വരുന്നത്. സ്വന്തം വീട്ടിനകത്തു അതിഥികളുടെ മുന്നിലേക്ക് പ�ോലും പ്രവേശനമില്ലാതെ നില്‍ക്കേണ്ടി വരുന്ന ആതിഥേയരായ സ്ത്രീകള്‍. പഠന കാലത്ത് ഏതു നിമിഷവും ഡമ�ോക്ലിസിന്റെ വാള് പ�ോലെ തലക്കു മേലെ നില്‍ക്കുന്ന കല്യാണം എന്ന ഭീഷണി. സ്വന്തം സാന്നിധ്യമ�ോ സമ്മതമ�ോ ഇല്ലാതെ വരെ

47

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

hkv{X [mcW¯nse ASnt¨Â¸n¡epIÄ BWv apÉnw kv{XoIÄ t\cnSp¶ Gähpw henb asämcp shÃphnfn. F³sd sNdp¸ Ime HmÀaIfn H¶pw Xs¶ ]À± [cn¨ Hcp apÉnw kv{Xosb ImWm³ km[yaÃ. BsI I@­ncp¶Xv lÖv Ignªp h¶ kv{XoIÄ [cn¨ncp¶ lnPm_v am{XamWv.

വസ്ത്ര ധാരണത്തിലെ അടിച്ചേല്‍പ്പിക്കലുകള്‍ ആണ് മുസ്ലിം സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ മറ്റൊരു വെല്ലുവിളി. എന്റെ ചെറുപ്പകാല ഓര്‍മകളില്‍ ഒന്നും തന്നെ പര്‍ദ്ദ ധരിച്ച ഒരു മുസ്ലിം സ്ത്രീയെ കാണാന്‍ സാധ്യമല്ല. ആകെ കണ്ടിരുന്നത് ഹജ്ജ് കഴിഞ്ഞു വന്ന സ്ത്രീകള്‍ ധരിച്ചിരുന്ന ഹിജാബ് മാത്രമാണ്. ഗള്‍ഫ് സ്വാധീനത്തിന്‍റെ ഭാഗമായി പ്രചരിച്ച ഇത്തരം വസ്ത്രങ്ങള്‍ സ്ത്രീകളെ പൂട്ടിയിടാനുള്ള കുറുക്കു വഴികളായാണ് മതം പലപ്പോഴും

നടത്തപ്പെടുന്ന കല്യാണങ്ങള്‍. കല്യാണം മുതല്‍ വേര്‍പിരിയല്‍ വരെ സ്വന്തം സമ്മതം കൂടാതെ നടത്തപ്പെടേണ്ടി വരുന്ന അവസ്ഥ ല�ോകത്ത് മുസ്ലിം സ്ത്രീകള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. ഭര്‍ത്താവിന്റെ മരണ ശേഷം ആഴ്ചകള�ോളം പുറത്തിറക്കാതെ സ്ത്രീയെ വീടിനകത്തു തന്നെ അടച്ചിടുന്ന രീതി ഇന്നും ഒരു മാറ്റവും ഇല്ലാതെ അനുഷ്ഠിച്ചു വരുന്നു. FtÃmkn

L.O.C

48

കാണുന്നത് . ചങ്ങലയെ സ്നേഹിക്കുന്ന ഭ്രാന്തനെ പ�ോലെ പര്‍ദ്ദയെ സ്നേഹിക്കുന്ന സ്ത്രീകള്‍ ഇന്ന് സമൂഹത്തില്‍ സുലഭമാണ്. ഇത് ഒരു തരത്തിലുള്ള വിവേചനം ആണെന്നതു സ്ത്രീകള്‍ പ�ോലും പലപ്പോഴും മനസിലാക്കുന്നില്ല എന്നത് അത്ഭുതകര മായി ത�ോന്നിയിട്ടുണ്ട്. മതത്തിന്റെ മുഖ്യ ധാരയില്‍ എവിടെയും സ്ത്രീയെ കാണാന്‍ സാധിക്കുന്നില്ല എന്നതും മുസ്ലിം സമൂഹത്തിന്റെ മാത്രം പ്രത്യേകതയാണ്. പള്ളിയിലേക്കുള്ള പ്രവേശനം പല മുസ്ലിം

വിഭാഗങ്ങളും ഇപ്പോഴും അനുവദിച്ചിട്ടില്ല എന്നത് പ്രധാനപ്പെട്ട കാര്യമാണ്. പള്ളി കമ്മിറ്റികള്‍ക്ക് അകത്തായാലും പുര�ോഹിത വര്‍ഗത്തിലാ യാലും ഒക്കെ മതത്തിന്‍റെ അധികാര ഘടനയ്ക്ക് പുറത്താണ് സ്ത്രീയുടെ സ്ഥാനം. പുരുഷനാല്‍ നിര്‍വചിക്കപ്പെടുകയും ഭരിക്കപ്പെടുകയും ചെയുന്ന മതത്തിനകത്ത് ശബ്ദം സ്വന്തം കാതുകള്‍ക്കകത്ത് പ�ോലും പതിപ്പിക്കാനാ വാത്ത വിധം പലപ്പോഴും ദുര്‍ബലയാണ് സ്ത്രീ.

പുരുഷന്‍റെ ധര്‍മം പ�ൊതുബ�ോധവും സ്ത്രീയുടേത് കുടുംബവും ആണെന്ന് എല്ലായിടത്തും പറഞ്ഞു വെക്കുന്നുമുണ്ട് ഇസ്ലാം. ഒരു മുസ്ലിം സ്ത്രീ രണ്ടു തരത്തിലുള്ള വെല്ലുവിളികളെയാണ് അതിജീവിക്കേണ്ടി വരുന്നത്. ഒന്ന് സ്വാഭാവികമായും സ്ത്രീ എന്ന നിലയിലും മറ്റൊന്ന് മുസ്ലിം സ്ത്രീ എന്ന നിലയിലെ കുറച്ചു കൂടി ഭീകരമായ അവസ്ഥയെയും. ഇതിനെ രണ്ടിനെയും അതിജീവിച്ചു വേണം അവള്‍ പ�ൊതു സമൂഹത്തിന്‍റെ ഭാഗമായി ഉയര്‍ന്നു വരാന്‍. പക്ഷെ അതിനു എല്ലാത്തരത്തിലും തടയിടാന്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ട് ഈ സമൂഹം. സ്ത്രീകള്‍ വീട്ടിലിരുന്നാല്‍ മാത്രമേ സാമൂഹിക വ്യവസ്ഥയുടെ അടിത്തറയായ കുടുംബം നിലനില്‍ക്കൂ എന്ന് വാദിക്കുന്ന നാട്ടിലെ സാധാരണ പുരുഷന്മാര്‍, സ്ത്രീ ഇസ്ലാമിക കാഴ്ചപ്പാടില്‍ കൃഷി സ്ഥലമാണെന്ന് പത്ര സമ്മേളനത്തില്‍ പറയാന്‍ മടിയില്ലാത്ത പ്രബലനായ മത നേതാവ്.

49

ചിപ്പിക്കകത്തെ മുത്ത് പ�ോലെയാണ് സ്ത്രീ എന്ന തരത്തില്‍ തന്ത്രപൂര്‍വം സ്ത്രീയെ വീടിനകത്തു അടച്ചിടാനുള്ള ഉപമകള്‍, ഭാര്യ മത്സരിക്കുമ്പോള്‍ ഭാര്യടെ ഫ�ോട്ടോക്ക് പകരം ഭര്‍ത്താവിന്റെ ഫ�ോട്ടോ വെച്ച് വ�ോട്ടു നേടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍, വനിതാ വിഭാഗത്തിന്റെ സംഘടനയുടെ സമ്മേള നത്തിന് ഒരു വനിതയുടെ ചിത്രം പ�ോലും ഉള്‍പ്പെടുത്താതെ പുരുഷന്മാര്‍ മാത്രം നിറഞ്ഞു നില്‍ക്കുന്ന പരസ്യങ്ങള്‍, സ്ത്രീകള്‍ വേദിയില്‍ സംസാരിക്കുന്ന കീഴ് വഴക്കം ഇല്ല എന്ന് പരസ്യമായി പറയുന്ന മുസ്ലിം രഷ്ട്രീയ പ്രസ്ഥാന ത്തിന്റെ നേതാവ്, തുടങ്ങി സ്വന്തം പിതാവും, മാതാവും , സഹ�ോദരങ്ങളും ഉള്‍പ്പെടെ ഉയര്‍ത്തുന്ന ഒട്ടനവധി വെല്ലുവിളികളും പ്രതിസന്ധികളും തരണം ചെയ്തു വേണം ഓര�ോ മുസ്ലിം സ്ത്രീയും സമൂഹത്തിന്റെ മുഖ്യധാര യിലെത്തിപ്പെടാന്‍. അത് പലപ്പോഴും അസാധ്യമാണ് താനും.

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

സല്‍മി സെബാസ്റ്റ്യന്‍ ഗവേഷക വിദ്യാര്‍ത്ഥി ഡിപ്പാർട്ട്മെന്റ് ഓഫ് ഹിന്ദി

ഓര�ോ സ്ത്രീ മനസ്സിലും ആരുമറിയാത്തൊരു മുറിയുണ്ട് ഞാനതിനു ആമി എന്നു പേരിടുന്നു. തണുത്തു മരവിച്ച സ്ത്രീ മനസ്സുകളില്‍ ച�ോരവാര്‍ന്നൊലിക്കുന്ന വാക്കുകളുടെ കനലുകളൂതി പ്രണയത്തിനും കാമത്തിനും ചിറകുകള്‍ നല്‍കി പറന്നുയര്‍ന്നവള്‍. പുരുഷന്‍ കാമിക്കുന്ന നഗ്ന സ്ത്രീ ശരീരത്തിനുള്ളില്‍ അവനിതുവരെ കാണാതെ പ�ോയ നഗ്ന മനസ്സിന്റെ തുറന്നുപറച്ചിലുകളുടെ പേര് ആമി!

FtÃmkn

L.O.C

50

Sangamithra M A

4th Semester School Of Management Studies

Here, where silence leap There, where violence creep Here, where love gleam There, where hatred glare Here, where it’s all staple There, where all is trivial Here, where it’s everyday delicacy There, where it’s forever luxury Here, where she smile There, where he vile Here, where the wall is white and serene There, where the wall is shot and never seen.

51

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

വള്ളി

മുതലമട

ഓര�ോ ജീവിതവും ഓര�ോ ഘടികാരമാണ് നിലയ്ക്കും വരെ വിശ്രമിയ്ക്കാത്ത, തിരിഞ്ഞു നടക്കാനിടയില്ലാത്ത ഘടികാരം.! വാക്കിന്റെ കടൽ പുതിയ മൗനങ്ങളെ സൃഷ്ടിക്കുമ്പോഴാവാം ഈ തൂലികയിൽ വീണ്ടും ച�ോര പ�ൊടിയുന്നത്.‌. തീണ്ടാരിയുടെ നിഴലിനെപ്പോലും കൂട്ടിലടച്ച്‌ എത്ര ചുവന്ന യുഗങ്ങൾ ഇരുട്ടിലാഴ്ന്നു ‌ കാണും? നിന്റെ ഋതുക്കളെ ചെമ്പകം ചൂടിച്ച്‌ മൗനത്തിന്റെ പ�ൊട്ടുകുത്തി പിന്നെ, വേർതിരിവിന്റെ വിഷമഭുജങ്ങളിൽ തളച്ച്‌ ഗുൽമ�ോഹർ ചുവന്നു പൂത്തു... എത്ര തുള്ളി ച�ോരയിറ്റിച്ചാലാണു കഞ്ഞിവെച്ചും തേർ തെളിച്ചും പടവാളെടുത്തും കാലത്തിനു കൂട്ടു പ�ോയ നിന്നെക്കൂടി ചരിത്രം രേഖപ്പെടുത്തുക? പരിഹാസത്തിന്റെ വേരറുത്ത്‌ നിന്റെ ലിംഗ വിശപ്പിനു കൂടി അർഹിക്കുന്ന മാനം നൽകുക? രണ്ടാർത്തവങ്ങൾ തുന്നിക്കെട്ടി ജീവിതം നെയ്യുന്ന കരുത്തിനെ ക�ൊയ്യാതെ വിടുക? FtÃmkn

L.O.C

52

ചീതപ്പെണ്ണ്

ബേസന്‍ വാലി

എനിക്കൊരു യാത്ര പ�ോകണം മാസങ്ങളില്‍ വന്നു തട്ടി വിളിക്കുന്ന ചുവന്ന കറയുടെ അടയാളമില്ലാതെ എനിക്ക് സഞ്ചരിക്കണം മറ്റൊരു ല�ോകത്തിലേക്ക്‌. ആവര്‍ത്തനങ്ങളില്‍ വിരസതയില്ലാതെ അവള്‍ നിര്‍ത്താതെ പെയ്തപ്പോള്‍ കീറി മുറിച്ച വേദനകളെ, തലയിണയില്‍ ഞെരിഞ്ഞമര്‍ന്ന തേങ്ങലുകളെ കാറ്റില്‍ പറത്തണം . അവന്റെ രക്തം ശുദ്ധിയും അവളുടെ രക്തം അശുദ്ധിയും കല്‍പ്പിച്ച അനാചാരങ്ങള്‍ക്കെതിരെ നടക്കണം... ഒടുവിലായ് , അശുദ്ധിയല്ലത് ശുദ്ധിയാണെന്നുറക്കെ വിളിച്ചുപറയണം

53

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

FtÃmkn

L.O.C

54

CS§Ä BWn\pw s]®n\pw ]Ip¯p shbv¡bm hnShpIfneqsS Ibdn h¶v ASp¯ncp¶v Ahcpds¡ ssIsIm«n¸mSn A]v\o BkmZo tIm lw lÀKnkv anSm ktà \lo, kÀ ISm ktà tl teIn³ kÀ QpIm ktà \lo... lwt\ kZntbmw taw tb BkmZo Io t\aXv ]mbn tl, sskItSmw IpÀ_m\nbmw tZ IÀ tb ZueXv ]mbo tl...

55

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

FtÃmkn

L.O.C

56

അഭിമുഖം

ഫൈസല്‍, രാഗ, ജാസ്മിന്‍, ഷെറിന്‍ / മാഗസിന്‍ സമിതി

''അതിശയം ത�ോന്നുന്നു, ട്രാന്‍സ് ജെന്റേഴ്സ് സമൂഹത്തിലിറങ്ങി ജീവിക്കുന്നിടങ്ങളില�ോ, സംസ്ക്കാരവുംആചാരങ്ങളുമായി അവര്‍ വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നിടങ്ങളില�ോ, ഒന്നും കിട്ടാത്ത പരിഗണനയാണ് കേരളം തന്നുക�ൊണ്ടിരിക്കുന്നത് ''

57

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

സ്ത്രീ

യെ തുല്യപദവി യില്‍ അംഗീക രിക്കാത്ത, സദാചാരവും മതാചാരവും പ്രസംഗിക്കുന്ന പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ ഇത്ര പെട്ടെന്ന് ഇതെല്ലാം സാധ്യമാകുമെന്ന് സ്വപ്നത്തില്‍ പ�ോലും ചിന്തിച്ചിരുന്നില്ല. സുപ്രീം ക�ോടതി ട്രാന്‍സ്ജെന്‍റര്‍ ഐഡന്‍ററ്റി അംഗീകരി ക്കുന്നു ഗവണ്‍മെന്‍റ് ട്രാന്‍സ്ജെന്‍റര്‍ പ�ോളിസി പാസാക്കുന്ന ത�ോടെ പലരും വിസിബിള്‍ ആയി തുടങ്ങുന്നു. തുടര്‍ന്ന് LDF സര്‍ക്കാര്‍ ക�ൊച്ചി മെട്രോയില്‍ ജ�ോലി നല്‍കുന്നു'. ഫൈസലിന്‍റേയും രാഗയുടേയും, മറ്റുള്ളവരു ടേയും മുഖത്ത് മുഖ്യധാര യിലേക്ക് ചേര്‍ത്തു നിര്‍ത്തപ്പെട്ടതിന്റെ സംതൃപ്തിയുണ്ട്. കേരളത്തിന്റെ അഭിമാനമായ ക�ൊച്ചി മെട്രോയില്‍ 23 ട്രാന്‍സ് ജെന്റേഴ്സ് നെ കൂടി ഉള്‍പ്പെടുത്തുക എന്നത് വിപ്ലവകരമായ ഒരു തീരുമാനമായി. ട്രെയിനിംഗ് പൂര്‍ത്തിയാക്കിയവരില്‍ 21 പേര്‍ ജ�ോലിയില്‍ കയറി. നിലവില്‍ 19 പേര്‍ ജ�ോലി ചെയ്യുന്നു.

ജ�ോലിയില്‍ പ്രവേശിച്ച ഫൈസല്‍ , രാഗ, ജാസ്മിന്‍, ഷെറിന്‍ എന്നിവരുമായി നട ത്തിയ അഭിമുഖത്തില്‍ നിന്ന്..

മെട്രോ ജ�ോലിയിലേ യ്ക്കുള്ള ഓഫര്‍ എങ്ങ നെയാണ് വന്നത്?

രാഗരഞ്ജിനി : ലൈംഗിക ത�ൊഴില്‍ ചെയ്യുന്നതി ന്റെ പേരില്‍ ട്രാന്‍സ് ജെന്റേഴ്സ് പലപ്പോഴാ യി ജയിലിലടയ്ക്കപ്പെടാറു ണ്ട്. ഞങ്ങളില്‍ ഭൂരിഭാഗം പേരും വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടവരാണ്. എങ്ങും താമസസൗകര്യ മില്ല. ല�ോഡ്ജുകളില്‍ താമസിക്കണമെങ്കില്‍ ദിവസം 600 - 800 രൂപ വാടക വേണ്ടി വരും. വിദ്യാഭ്യാസം തുടരാന്‍ സമൂഹം അനുവദിച്ചിട്ടില്ലാ ത്തതിനാല്‍ തന്നെ ജ�ോലി നേടാനുള്ള അവസരവുമില്ല. അപ്പോള്‍ പിന്നെ ലൈംഗിക ത�ൊഴില�ോ, ഭിക്ഷാടനമ�ോ നടത്താതെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. അധികൃതരുമായി നട ത്തിയ ചര്‍ച്ചയില്‍ ഞങ്ങളുടെ ആവശ്യങ്ങളു ന്നയിച്ചപ്പോള്‍ അല്‍പം കാത്തിരിക്കാന്‍ പറഞ്ഞു. തുടര്‍ന്നാണ് മെട്രോ ജ�ോലി വാഗ്ദാനം ചെയ്തത്.

FtÃmkn

L.O.C

58

മെട്രോ ജ�ോലിയുടെ സ്വഭാവം എന്താണ്? എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടോ?

ഫൈസല്‍ : ടിക്കറ്റ് കൗണ്ടര്‍, ഹൗസ് കീപ്പിംഗ് എന്നീ സെക്ഷനുകളില്‍ ഷിഫ്റ്റു കളായാണ് ഞങ്ങള്‍ ജ�ോലി ചെയ്യുന്നത്. ത�ൊഴിലില്‍ വിഷമങ്ങ ള�ൊന്നുമില്ല. എന്നാല്‍ തുടക്കത്തില്‍ ജ�ോലി നിലനിര്‍ത്താന്‍ ഏറെ ബുദ്ധിമുട്ടി. താമസസൗ കര്യമില്ലാഞ്ഞതിനാല്‍ രാത്രി 9 ന് ജ�ോലി കഴിഞ്ഞ് ഗുരുവായൂരുള്ള വീട്ടില്‍ പ�ോയി രാത്രി ഉറക്കമിളച്ച് പുലര്‍ച്ചെയുള്ള ഇന്റര്‍ സിറ്റി ട്രെയിനിനു വന്ന് രാവിലെ വീണ്ടും ജ�ോലിയില്‍ കയറിയിട്ടുണ്ട്. ഇപ്പോള്‍ ഗവണ്‍മെന്റ് സഹജ് ഇന്‍റര്‍നാഷണല്‍ സ്ക്കൂളുമായി ചേര്‍ന്ന് മാസം 500 രൂപ നിരക്കില്‍ മെട്രോയിലെ ട്രാന്‍സ് വര്‍ക്കേഴ്സിന് താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രിയില്‍ ജ�ോലി കഴിഞ്ഞ് സുരക്ഷിതമായി താമസസ്ഥലത്ത് എത്താനുള്ള യാത്രാ സൗകര്യമില്ല എന്നതാ ണ് നിലവിലെ ബുദ്ധിമുട്ട്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ്

വീട്ടിലെത്താന്‍ ഒരു കാബ് ഏര്‍പ്പെടുത്തി യിരുന്നെങ്കില്‍ കുടുംബശ്രീ ത�ൊഴിലാളി കളായ സ്ത്രീകള്‍ക്കു കൂടി സൗകര്യമായേനെ. 14500 ആയിരുന്നു തരാമെന്നു പറഞ്ഞ സാലറി. PF, Dw, ESI യും ഉണ്ടാകും. ഇന്‍ക്രിമെന്‍റ് ഉണ്ടാകുമ�ോ എന്നറിയില്ല. ഇത�ൊരു കേന്ദ്രഗവണ്‍മെന്റ് ജ�ോലിയല്ല. കുടുംബശ്രീ ദിവസവേതന ത�ൊഴിലാണ്. മെട്രോ ജ�ോലിയില്‍ നിലനിന്നു പ�ോകാന്‍ തക്കതായ ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നുള്ളതാ ണ് നിലവിലെ പ്രധാന ആവശ്യം.

ഇത് ഞങ്ങളുടെ അവകാശമാണ്. 2014 ഏപ്രില്‍ 15 നു വന്ന സുപ്രീം ക�ോടതി വിധി 15 % സംവരണം ഉറപ്പു നല്‍കുന്നുണ്ട്.

ഇപ്പോള്‍ ജനങ്ങളുടെ പ്രതികരണമെങ്ങനെ യാണ് ? ഷെറിന്‍: ആളുകളുടെ പെരുമാറ്റത്തില്‍ വലിയ വ്യത്യാസമുണ്ട്. 5 വര്‍ഷം മുമ്പ് കേരളത്തില്‍ ട്രാന്‍സ് ജെന്റേഴ്സ് പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോള്‍ വലിയ പ്രശ്നങ്ങളായിരുന്നു. ഇപ്പോഴങ്ങനെയല്ല. എന്നാല്‍ ഇന്നും കുറെപേര്‍ ഐഡന്റിറ്റി വെളിപ്പെടുത്താതെ

59

ജീവിക്കുന്നുണ്ട്. ആളുകള്‍ ചാന്തുപ�ൊട്ട് പ�ോലുള്ള സിനിമകള്‍ കണ്ട് നമ്മളെ ക�ോമിക് കഥാപാത്രമായിട്ട് കണ്ടിരുന്നു. അതില്‍ പ്രക�ോപിതരാകുന്നതില്‍ അര്‍ത്ഥമില്ല. അവര്‍ക്ക് എവിടെ നിന്നും ഒരു ബ�ോധവത്ക്കരണം കിട്ടുന്നില്ല. അതുക�ൊണ്ട് കുറ്റം പറയാന്‍ പറ്റില്ല. സമൂഹം പൂര്‍ണ്ണമായും അംഗീകരിക്കാന്‍ സമയ മെടുക്കും. ഈ ജ�ോലി ഒരര്‍ത്ഥത്തില്‍ സാമൂഹി കമായ സ്വീകാര്യതയ്ക്കുള്ള തായാണ് ഞങ്ങള്‍ കാണുന്നത്. ഇതിന്റെ ഗുണഭ�ോക്താക്കള്‍ ഞങ്ങള്‍ മാത്രമാവില്ല എന്നതിലാണ്

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

സന്തോഷം.

നല്‍കാത്ത അവസരത്തില്‍ വീണ്ടും സെക്സ് വര്‍ക്കിലേക്ക് തള്ളിയിടപ്പെടും. ട്രാന്‍സ് ജെന്റര്‍ വിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടി ജില്ലാ പഞ്ചായത്തുകള്‍ക്ക് 10 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. ഇത�ൊന്നും കൃത്യമായി വിനിയ�ോഗിക്കപ്പെടുന്നി ല്ല. ക�ൊല്ലം ജില്ലാപഞ്ചായ ത്ത് അക്കാര്യത്തില്‍ നല്ല മാതൃക കാണിച്ചിട്ടുണ്ട്.

ലൈംഗിക ത�ൊഴിലു ള്‍പ്പെടെയുള്ള കാര്യങ്ങ ളില്‍ നിന്ന് ഇതിലേറെ പണം കിട്ടുമെന്ന മന�ോഭാവം ക�ൊണ്ടാണ�ോ കൂട്ടത്തില്‍ ചിലര്‍ ഈ ജ�ോലി വേണ്ടെന്നു വെച്ചിരിക്കുന്നത്? ജാസ്മിന്‍ : ജ�ോലി സമൂഹത്തില്‍ ഒരു മാറി ചിന്തിക്കല്‍ സാധ്യമാക്കും. പക്ഷേ അടിസ്ഥാന സൗകര്യങ്ങള്‍

ഫീമെയില്‍ ഐഡന്റി റ്റിയുള്ള ട്രാന്‍സ് ജെന്റേഴ്സ്

FtÃmkn

L.O.C

60

സാധാരണയായി സ്ത്രീകളുടെ പേരും വസ്ത്രധാരണരീതികളും സ്വീകരിക്കാറുണ്ടല്ലോ. പക്ഷേ ഫൈസല്‍ ഈ രീതി പിന്തുടരാത്തതിന്റെ കാരണമെന്താണ്? ഫൈസല്‍ : സെക്സ് രണ്ടേയുള്ളൂ ഫീമെയിലും, മെയിലും. ജെന്റര്‍ എന്നത് സ്വയം തീരുമാ നിക്കുന്നതാണ്. ശരീര ത്തിന്റെ അല്ല, മനസ്സിന്റെ പ്രത്യകതയാണത്. അപ്പോള്‍ പിന്നെ വസ്ത്രധാരണത്തില്‍

BfpIÄ Nm´ps]m«v t]mepÅ kn\naIÄ I­@v \½sf tIman¡v IYm]m{Xambn«v I­@ncp¶p. AXn {]tIm]nXcmIp¶Xn AÀ°anÃ. AhÀ¡v FhnsS \n¶pw Hcp t_m[hXv¡cWw In«p¶nÃ. AXpsIm­@v Ipäw ]dbm³ ]änÃ. kaqlw ]qÀ®ambpw AwKoIcn¡m³ kabsaSp¡pw. Cu tPmen HcÀ°¯n kmaqlnIamb kzoImcyX¡pÅXm bmWv R§Ä ImWp¶Xv. CXnsâ KpWt`màm¡Ä R§Ä am{Xamhnà F¶XnemWv kt´mjw.

കാര്യമില്ല. മനസ്സുക�ൊണ്ട് ഞാന്‍ പെണ്ണാണെന്നത് ആരേയും ബ�ോധിപ്പിക്കേണ്ട ആവശ്യമില്ല. നാളെ എങ്ങിനെയാകുമെന്ന് പറയാന്‍ പറ്റില്ല. മാനസികാവസ്ഥ വ്യതിചലിച്ചേക്കാം. സമൂഹത്തില്‍ നിന്ന് പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗമാണ് ട്രാന്‍സ് ജെന്റെഴ്സ് ഇപ്പോള്‍ വര്‍ണ-വര്‍ഗ്ഗ വിവേചനം ട്രാന്‍സ് കമ്മ്യൂണിറ്റിക്കക ത്തുമുണ്ട്. ജാതി, നിറം, ശരീരവടിവ്, മുടി തുടങ്ങി കാഴ്ചയില്‍ ആകര്‍ഷണീ യതയുള്ളവര്‍ മാത്രം അംഗീകരിക്കപ്പെടുന്നുണ്ട് പലപ്പോഴും. ചാനല്‍ ചര്‍ച്ചകളിലും മറ്റും ട്രാന്‍സിന്റെ തികച്ചും വ്യക്തിപരമായ ശരീരവും, ലൈംഗികതയും മാര്‍ക്കറ്റ് ചെയ്യപ്പെടുകയാണ്. അവകാശങ്ങളെപ്പറ്റിയാ ണ് സംസാരിക്കേണ്ടത്.

മെയില്‍ ടു ഫീമെയില്‍ ട്രാന്‍സിന്റെ അത്ര തന്നെ ഫീമെയില്‍ ടു മെയില്‍ ട്രാന്‍സിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യ പ്പെടാതെ പ�ോകുന്നില്ലേ?

ജാസ്മിന്‍ : മെയില്‍ ടു ഫീമെയില്‍ വിഭാഗത്തില്‍ പലരും ആണ്‍പങ്കാളിയെ

61

ആശ്രയിച്ചു ജീവിക്കുമ്പോള്‍ ഫീമെയില്‍ ടു മെയില്‍ ട്രാന്‍സിന് കൂടുതല്‍ പ്രശ്നങ്ങള്‍ അഭിമുഖീകരി ക്കേണ്ടി വരുന്നുണ്ട്. സ്വതന്ത്രമായി ജീവിക്കാന്‍ പറ്റില്ല. അവര്‍ പലപ്പോഴും കുടുംബങ്ങളില്‍ അടിച്ചമര്‍ത്തപ്പെടും. പലരും ഇഷ്ടമില്ലാത്ത വിവാഹത്തിന് നിര്‍ബന്ധിക്കപ്പെടുന്നു. പണ്ട് ഐഡന്റിറ്റി വെളിപ്പെടുത്താന്‍ പറ്റാതെ പ�ോയ പലരും വിവാഹം ചെയ്ത് കുടുംബ മായി ജീവിക്കുന്നുണ്ട്. ഇവര്‍ പങ്കാളിയുമായി ഇഷ്ടമില്ലാത്ത ലൈംഗിക ബന്ധത്തിന് നിര്‍ബന്ധി ക്കപ്പെടുകയാണ്. കുട്ടികള്‍ ജനിച്ചുപ�ോയാല്‍ പിന്നെ സമൂഹം ഒരിയ്ക്കലും ഇവരുടെ ട്രാന്‍സ് വ്യക്തിത്വം അംഗീകരിക്കുകയുമില്ല.

ആഗ്രഹിക്കുന്ന ജീവിതം നയിക്കാന്‍ ഇന്ന് കൂടുതല്‍ പേര്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് തയ്യാറാവുന്നല്ലോ?

രാഗരഞ്ജിനി: സര്‍ജറി ചെയ്യാന്‍ ത�ോന്നുന്നത് സ്വന്തം ശരീരത്തില്‍ ഇഷ്ടമില്ലാത്ത ഒരവയവം കാണുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥത

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

FtÃmkn

L.O.C

62

യില്‍ നിന്ന് മ�ോചനം നേടാനും ലൈംഗിക ജീവിതത്തിലെ പൂര്‍ണ്ണത യെക്കരുതിയുമാണ്. ഇന്ന് പലരും ഹിജഡ കള്‍ച്ചര്‍ നിലനിര്‍ത്താനായി ഇത്തരത്തില്‍ കാന്‍വാസ് ചെയ്യുന്നുമുണ്ട്. എന്നാല്‍ ശസ്ത്രക്രിയ ചെയ്യുന്നത�ോടെ മുന്‍പു ണ്ടായിരുന്നതിനേക്കാള്‍ മെച്ചമ�ൊന്നും ജീവിതത്തിലുണ്ടാകുന്നി ല്ലെന്നു മാത്രമല്ല ഒരുപാട് വേദനയും മാസനികസ മ്മര്‍ദ്ദവും ഇതുമൂലം സഹിക്കേണ്ടി വരുന്നു. ശസ്ത്രക്രിയ ചെയ്ത ഞാന്‍ ഇതു ക�ൊണ്ടു തന്നെ ആരേയും പ്രോത്സാഹിപ്പി ക്കാറില്ല. ട്രാന്‍സെക്സ് ആയിക്കഴിഞ്ഞാല്‍ ഒരു തിരിച്ചുപ�ോക്ക് സാധ്യമല്ല. അതിനാല്‍ തന്നെ ഗവണ്‍മെന്റ് ഹ�ോസ്പിറ്റലുകള്‍ ഒരുപാട് നാളത്തെ കൗണ്‍സിലി ങ്ങിനു ശേഷം മാത്രമേ ഒരാളെ സര്‍ജറി ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. ട്രാന്‍സ് ജെന്റേഴ്സില്‍ ഭൂരിഭാഗം പേരും പങ്കാളി യുമ�ൊത്ത് ജീവിക്കാനാ ഗ്രഹിക്കുന്നവരാണ്. ഇവര്‍ പ�ോലും പുരുഷമേ ധാവിത്വത്തില്‍ നിന്ന് മുക്തരല്ലെന്നുള്ളതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

ഇതെല്ലാം തുറന്ന മനസ്സോടെ അംഗീകരിക്കുന്ന പുരുഷ നായ പങ്കാളിയുമ�ൊത്ത് ജീവിക്കുന്നവരുമുണ്ട്.

കുസാറ്റ് സര്‍ഗ്ഗം കല�ോത്സവത്തില്‍ ഇത്തവണ ട്രാന്‍സ് ജെന്റേഴ്സ് കൂടി ഇടം നല്‍കിക്കൊണ്ട് സര്‍വ്വകലാശാല യൂണിയന്‍ ഒരു പുതിയ ചുവടു വച്ചിരുന്നു. വിദ്യാര്‍ത്ഥി യൂണിയ നെന്ന നിലയില്‍ ഞങ്ങളെന്തെങ്കിലും ചെയ്യേണ്ടതായുണ്ടോ? ഷെറിന്‍ : ഏറെ സ്വാഗ താര്‍ഹമായ തീരുമാനം. അത് ഞങ്ങളെപ്പോലെയു ള്ളവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. പഠിയ്ക്കാനാഗ്രഹമുള്ള ട്രാന്‍സ് ജെന്‍റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിവേഴ്സിറ്റിയില്‍ അഡ്മിഷനെടുത്ത് പഠിക്കുന്നതിനുള്ള പൂര്‍ണ്ണപിന്തുണ നല്‍കുമെന്നു കരുതട്ടെ.

തന്നെ പറയാറുള്ളത് വിദ്യാഭ്യാസം പൂര്‍ത്തിയാക്കണമെന്നാ ണ്. ഞങ്ങള്‍ക്ക് സാധിക്കാതെ പ�ോയത് ഇനിയാര്‍ക്കും സംഭവിക്കരുത്. സ്വന്തം ഐഡന്റിറ്റി വെളിപ്പെടു ത്തിക്കൊണ്ടുതന്നെ ജീവിയ്ക്കാനുള്ള സാഹചര്യ ങ്ങളുണ്ടാക്കണം. ആത്മ വിശ്വാസമുള്ളവര്‍ക്ക് മുന്നോട്ടു പ�ോകാം. ട്രയിന്‍ യാത്രകളില്‍ ഭയപ്പെടുത്താനും പിടിച്ചു പറിക്കാനും മാത്രം വരുന്നവരെന്ന പ�ൊതു ബ�ോധത്തെ അത്തര മ�ൊരു ഇടത്തില്‍ വച്ചു തന്നെ പ�ൊളിച്ചെഴുത്തിനു വിധേയമാക്കുകയാണ് മെട്രോ ജ�ോലി. ഇന്‍റര്‍വ്യൂ കഴിഞ്ഞ് യാത്ര പറഞ്ഞ് എല്ലാവരും ജ�ോലിത്തിര ക്കുകളിലേക്ക് .

ട്രാന്‍സ് കമ്യൂണിറ്റി യുടെ മുന്നോട്ടുള്ള ജീവിതത്തെ പ്രതി ഇനിയെന്തൊക്കെയാ ണു പ്രതീക്ഷകള്‍? രാഗരഞ്ജിനി: കൂട്ടത്തിലു ള്ളവര�ോട് ഞങ്ങള്‍

63

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

Vihaan N Peethambar Activist

invincibility

of trans

men M

ost think there are three genders: men, women, and transgender; and they believe that all transgender people are Transwomen. Transmen (Individuals whose biologically assigned sex is Female and gender identity is Male) are quite invisible. There is no awareness largely because transmen are underrepresented in the media to the point of invisibility. People never hear about us and we’re a foreign concept. I honestly can’t name three famous transmen, and none who are household names like, Kalki Subramaniam, Laxmi Tripathy or even Renju Renjimar, the celebrity make-up artist in the Malayalam Film Industry. Even in a National TV show like Satyameva Jayate which was one of the few Indian television shows that did a wonderful job at covering the LGBT community, did not have a

FtÃmkn

L.O.C

64

transgender community. The amount of wrong information that perpetuates stereotypes is ridiculous let out by the media. For one, what is the Malayalam term ‘binnalingam’ (Alternate genitalia)? Transpeople have no different genitalia than a male or female. This is a term that continues to be used by the media after repeated requests by various transgender activists and organizations not to. Hence, the common people believe that transgender people are different because they have different genitalia. They are often confused with intersex people or are referred to as people who are neither male nor female. Secondly, the term ‘transgender’ needs to stop being used as a noun or a verb. Ever since a few transgender people were hired by the metro, we have heard unending media reports that go – ‘23

transmale personality. Now if the media have to write or report about Transmen, it’s only when they are willing to be covered right? Now that is a whole another issue. Almost 95% of transmen in India do not want to be open about their gender identity. This is mainly because of how media has misrepresented the

65

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

Transgenders hired by the Kochi Metro’. I went to the sports meet that was held a month back in Trivandrum where one of the organizers announced – ‘The Transgenders who are participating in Long jump, please go to the pit as soon as possible’. This is just plainly wrong in so many ways. It is equivalent to saying in a gathering of men and women, where you want all the women to stand in a line – ‘All humans, please stand in one line’. Do you get why this is problematic? Transgender is a catch all term for different kinds of people. So using this term as a noun reduces people and denies their gender and their humanity. This is exactly some of the reasons why Transmen do not come out. Because the moment, they do, their whole existence is reduced to their private parts. I am no longer ‘John’ your friend who is working with a corporate firm. I

become ‘John’, your transgender friend who changed his sex from female to male. My character, my talent, my educational qualifications and my achievements no longer have any relevance. This makes us realize that all media representations are not a good representation. The media needs to be more responsible and ethical in understanding and reporting about the transgender community. It is only when this happens that more transmen would feel comfortable to

FtÃmkn

L.O.C

66

share their experiences. I would desperately like to see just one popular TV show or a movie that includes a transmale character. Someone to introduce the idea to people outside of the LGBTIQ community, someone I can point to and say ‘I’m like that guy’ and have people understand what I am.

Another reason why transmen aren’t visible is because they can easily transform Female to Male and pass as a cis -gendered man in society. No attention is drawn to them in a society which is obsessed with the female body and anything associated with femininity. This could be the reason why the media has seldom attempted to explore or cover a whole different segment of people that fall under the

transgender category – ‘Transmen’. The invisibilisation of the transmen community spills over to the legal arena as well and this is where they suffer the most. The process of changing name and gender on IDs/ documents is still very difficult. Even after the NALSA Judgment passed by the Supreme Court in 2014, the government offices seems unaware/unclear on the protocol. For the benefit of those who do not know, in April 2014, the Supreme Court had recognized a transgender person’s right to identify as the gender in line with their

67

self-identification, and made it illegal for authorities to refuse us identification based on whether we had had sex reassignment surgery or not. There have been multiple instances wherein government officers have refused to change the individual’s sex on paper because according to them the rule if is for the hijra /transwomen community and not transmen. Even now the Gazette officials in Kerala demand medical certificates from government hospitals to be submitted for the process of gender change which is clearly against the Nalsa Judgment and Kerala Transgender Policy.

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

അമൃത കെ പി

2nd സെമസ്റ്റർ എം ഫില്‍ അപ്ലൈഡ് എക്കണ�ോമിക്സ്

നെ

യ്ത്തേങ്ങ നിറച്ചു കഴിഞ്ഞ് ഭാണ്ഡവുമായി അമ്പലം പ്രദക്ഷിണം വച്ചിറങ്ങിയപ്പോള്‍ അമ്മ നെറ്റിയില്‍ ഒന്നു കൂടി ചന്ദനം ത�ൊടീച്ചു. ''ദാ ഗ�ോവിന്ദന് നേദിക്കാനുള്ളത് '' അമ്മ രണ്ടു പടല പഴം വച്ചു നീട്ടി. ''ന്നാടാ തിന്നോ, ഞാനേ പറമ്പിലുണ്ടാക്കിതാ '' തലയെടുപ്പോടെ ചെവിയാട്ടി വായ തുറന്ന ക�ൊമ്പന്റെ തുമ്പിക്കയ്യില്‍ തല�ോടുന്നത് അമ്മ അല്പം ഭയത്തോടെയാണ് ന�ോക്കി നിന്നത്.

FtÃmkn

L.O.C

68

കയറാന്‍. ഗ�ോവിന്ദന് മദപ്പാടുണ്ട്. ഒരിക്കല്‍ പാപ്പാനെ അമ്പലമുറ്റത്തുനിന്ന് പ�ൊഴവക്കത്തുവരെയും അവിടന്ന് കുഞ്ഞാലിക്കടെ തെങ്ങിന്‍ ത�ോട്ടം വരെയും ഓടിച്ചിട്ടുണ്ട്. എന്നാലും ഇവന�ോട് പേടി ത�ോന്നിയിട്ടില്ല. ഒരു തരം ആരാധനയും ഇഷ്ടവുമ�ൊക്കെയാണ്. മനസ്സില്‍ സ്നേഹം ക�ൊണ്ടു നടക്കാന്‍ മനുഷ്യരേക്കാള്‍ മിടുക്ക നാണെന്നു ത�ോന്നും. ഇനി ഒന്‍പതു ദിവസത്തെ കൂടി വൃതമുണ്ട്. സന്നിധാന ത്തെത്തുംമുന്‍പെ ചെറക്കല്‍ കേറി ത�ൊഴണം. വഴിയമ്പലങ്ങളിനിയു മെത്ര! മനസ്സില്‍ കരുതി യുറപ്പിച്ചിടങ്ങളില�ൊക്കെ ത�ൊഴുത് നിവേദ്യമുണ്ട് തൃപ്തിയടഞ്ഞ് വേണം പതിനെട്ടാംപടി

ആറു വയസ്സിലെ ഓര്‍മകള്‍ അമ്പലമണി കിലുക്കി. കണ്‍മഷിയും പ�ൊട്ടും ത�ൊടീച്ച് പുത്തനുടുപ്പിട്ട് അമ്പലത്തി ലേക്കിറങ്ങാന്‍ കൈപിടിക്കുന്ന താച്ചന്‍. അച്ഛച്ചനെ വാക്കുറയ്ക്കും മുമ്പ് വിളിച്ച് വിളിച്ച് താച്ചനാക്കിയതാണ്. താച്ചന്‍ കുറി ത�ൊടുമ്പോലെ നെറ്റിയാകെ നീട്ടിപ്പരത്തി ത�ൊടാനായിരുന്നു ചെറുപ്പത്തിലിഷ്ടം. അതു കാണുമ്പോഴ�ൊക്കെ പല്ലില്ലാത്ത മ�ോണ കാട്ടി ഉറക്കെ ചിരിക്കാറുണ്ട് താച്ചന്‍. അമ്പലമുറ്റത്തെ ആലിലകളിപ്പോഴും അതിന്റെ ധ്വനിയില്‍ വിറങ്ങലിക്കും പ�ോലെ ! അമ്പലത്തിലേക്കിറ ങ്ങുമ്പഴ�ൊക്കെ നിഷമാമീടെ അനന്തൂട്ടന്റെ

69

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

പ�ോലത്തെ പുളിയിലക്കര മുണ്ടുടുപ്പിച്ചു തരാന്‍ വാശി പിടിച്ചിട്ടുണ്ട്. ഒരിക്കല്‍,ഒരിക്കല്‍ മാത്രം ആ പൂതിക്കു നിന്നുതന്നതിന് അച്ഛന്‍റെ കൈയടയാളം അമ്മയുടെ കവിളത്ത് ചിത്രം വരച്ചിട്ടുണ്ട്. അന്ന് പകലന്തിയ�ോളം അതും തടവിക്കൊണ്ട് അടക്കിക്കരഞ്ഞിട്ടുണ്ടമ്മ. കുറ്റം പെണ്ണിനെ വേഷം കെട്ടിച്ചതത്രെ! കണ്ണാടിയില്‍ ന�ോക്കി പ�ൊടിമീശ വരുന്നതും കാത്തിരുന്ന കാലത്തൊക്കെ മുണ്ട് മടക്കിക്കുത്തി മീശപിരിച്ചു

I®mSnbn t\m¡n s]mSnaoi hcp¶Xpw Im¯ncp¶ Imes¯ms¡ ap@­vaS¡n¡p¯n aoi]ncn¨p hcp¶ emte«sâ BSptXma Häbm\mbn \S¡p¶Xp I@­v Akqbs¸«n«p­@v.

FtÃmkn

L.O.C

70

വരുന്ന ലാലേട്ടന്റെ ആടുത�ോമ ഒറ്റയാനായി നടക്കുന്നതു കണ്ട് അസൂയപ്പെട്ടിട്ടുണ്ട്. വളരുന്തോറും ദേഹത്തിനു മേല്‍ക്കുമേല്‍ ചാര്‍ത്തി ത്തരുന്ന ആട മേലങ്കികളില്‍ കവിഞ്ഞ അസഹ്യതയ�ൊന്നും ഇന്നോളമുണ്ടായിട്ടില്ല. ഒറ്റയ്ക്കാകുമ്പോഴെങ്കിലും അത�ൊക്കെ ഊരിയെറിഞ്ഞ് സ്വതന്ത്രനായി കണ്ണാടിക്കു മുന്നില്‍ നിന്നു ശ്വാസം വിടാറുണ്ട്. അച്ഛന്റെ ഷേവിംഗ് സെറ്റ് രഹസ്യമായി കൈക്കലാക്കി മീശയും, താടിയും വരാത്ത മുഖം എത്ര തവണ ഷേവ് ചെയ്തിരിക്കുന്നു. ദേവൂന്ന്

നീട്ടിവിളിക്കുമ്പോഴ�ൊക്കെ മാസച്ചുവപ്പറി യിക്കുന്ന പെണ്ണല്ല ഞാനെന്നഹങ്കരിച്ചി ട്ടുണ്ട്. സ്ക്കുളില്‍ ഉച്ചക്കഞ്ഞിക്ക് ആണ്‍വരി യില്‍ നിന്നപ്പോഴ�ൊക്കെ സകലരും രൂക്ഷമായി ന�ോക്കിയിട്ടുണ്ട്. പെണ്‍കുപ്പായത്തിന്റെ തടവറയില്‍ നിന്നുക�ൊണ്ട് പ്രേമം ത�ോന്നിയവള�ോട് ഇഷ്ടം പറഞ്ഞതിന്റെ പരിഹാസമുള്ളേറ്റ് പിടഞ്ഞുപ�ോയിട്ടു മുണ്ട്. ഉറക്കെ വിളിച്ചു പറയാന്‍ ക�ൊതിച്ചു വിങ്ങിപ്പോയ എന്റെ മാത്രം രഹസ്യങ്ങള്‍. ആറു വയസ്സില്‍ ഉണ്ണ്യേട്ടന്റേം ടാട്ടന്റേം കൂടെ മല ചവുട്ടിയതുമുതല്‍ മനസ്സില്‍ ക�ൊണ്ടു നടക്കുന്നതാണ്. വലുതായിട്ട്, അച്ഛന�ോളം വലുതായിട്ടുവേണം ഒറ്റയ്ക്ക് മല ചവിട്ടാനെന്ന്. കറുപ്പുടുത്ത് വൃതമെടുത്ത് പതിനെട്ടാംപടി ചവിട്ടിക്കയറണമെന്ന്. പമ്പയും ശരണം വിളികളും രുദ്രാക്ഷവും ഇരുമുടിക്കെട്ടും വാവരും അയ്യപ്പനും മനസ്സില്‍ നിറഞ്ഞ് കാത്തിരുന്ന വര്‍ഷങ്ങള്‍. കറുത്ത ഒറ്റമുണ്ടുമാത്രമുടുത്ത് പ�ോകാനി രുന്നതാണ്. പാതി വളര്‍ന്ന സ്തനങ്ങള്‍ നഗ്നമാക്കി നടക്കാന്‍ നാണമുണ്ടായിട്ടല്ല, കാഴ്ചക്കാരുടെ നാണത്തിന്റെ , കാമത്തിന്റെ ന�ോട്ടങ്ങള്‍ കാണുമ്പോള്‍ ത�ോന്നുന്ന അറപ്പുക�ൊണ്ടാണ്, ലജ്ജ ക�ൊണ്ടാണ് ഒരു മേല്‍ മുണ്ടു കൂടി പുതച്ചത്. ശരണം വിളികള്‍ ശക്തി പ്രാപിച്ചപ്പോള്‍ ഗുരുസ്വാമിക്ക് ദക്ഷിണ ക�ൊടുത്ത് അനുഗ്രഹം വാങ്ങാന്‍ തല കുനിച്ച് കാല്‍തൊട്ട് വന്ദിക്കാനാഞ്ഞു. മൂര്‍ദ്ധാവില്‍ ഒറ്റച്ചവിട്ട് !!!

തലേന്നു രാത്രിയിലെ പരാക്രമത്തില്‍ പുതിയ അതിഥി വലിച്ചുപ�ൊട്ടിച്ച തായിരിക്കണം. ഒന്നുമ�ോര്‍മ്മയില്ല. തലയിണക്കീഴില്‍ പരതി യപ്പോള്‍ അഞ്ഞൂറിന്റെ രണ്ടു ന�ോട്ടുകളുണ്ട്. മാര്‍വിടത്തില്‍ പല്ലടയാളങ്ങള്‍ വേദനിപ്പിക്കുന്നുണ്ട്. മെഴുകുതിരി രാത്രിയെ പ്പോഴ�ോ കത്തിത്തീര്‍ന്ന് മിഴിയടഞ്ഞു പ�ോയിരിക്കുന്നു. നിലത്തുവീണുകിടന്ന ഉടുതുണി വലിച്ചെടുത്ത് പുരുഷാത്മാവിന്‍റെ പെണ്ണുടലിനെ തെരുവിലേക്കു തള്ളിയ പകലിലേയ്ക്കിറങ്ങി. പകലിന് ആണ്‍ജന്മവും രാത്രിക്ക് പെണ്‍ജന്മവും പകുത്തു ക�ൊടുത്ത ഒരു വവ്വാലിനെപ്പോലെ. അപ്പോഴും തെറിച്ചുപ�ോയ രുദ്രാക്ഷമുത്തുകള്‍ നിലത്തു ചിതറികിടക്കുക യായിരുന്നു.. ഭക്തിയുടെ കണങ്ങളെ ഇനിയ�ൊരി യ്ക്കലും വിളക്കിച്ചേര്‍ക്കാനാ കാത്തവിധം!

കണ്ണു തുറന്നപ്പോഴും ഞെട്ടല്‍ തിരിച്ചറി വിനു വഴിമാറാന്‍ സമയമെടുത്തു. കാതില്‍ അയ്യപ്പമന്ത്രങ്ങള�ോ, കഴുത്തില്‍ രുദ്രാക്ഷമാലകള�ോ ഇല്ലായിരുന്നു.

71

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

അസ്കര്‍ അലി

4th സെമസ്റ്റർ എം എസ് സി മാത്തമാറ്റിക്സ്

പ്ര

ണയത്തിന്റെ ആദ്യ ദിനങ്ങൾ നമുക്ക് മാതൃകകളില്ലാത്തതിനാൽ കടുത്ത ഉത്കണ്ഠയായിരുന്നു.. ആൺകുട്ടി ആൺകുട്ടിയ�ോട് പ്രണയം പറയുമ്പോൾ ചുവന്ന റ�ോസാപൂവാണ�ോ കത്താണ�ോ നൽകേണ്ടത്..? ഞാൻ നിനക്ക് ചുംബനം മാത്രമാണ് തന്നത്. നീ തിരിച്ചും ചുംബിച്ചു... നമ്മുടെ പ്രണയം ചുംബനങ്ങളണിഞ്ഞു.. ചുംബനങ്ങൾ പക്ഷേ പറുദീസയുടെ ആകാശങ്ങളിൽ വലിയ വിള്ളലുകൾ തീർത്തു. നിന്റെ ഓര�ോ ചുംബനത്തിലും ആകാശത്തിന്റെ ഓര�ോ കഷ്ണങ്ങളായി അവരുടെ തലയിൽ വീണു... കടലുകൾ വറ്റിക്കൊണ്ടിരുന്നു. അവരുടെ പാദങ്ങൾ ചുട്ടുപ�ൊള്ളി..

FtÃmkn

L.O.C

72

തങ്ങളുടെ പറുദീസാ വാസത്തിന്റെ അവസാനമെത്താറായെന്ന വെളിപാടിൽ ഇത�ൊരു ദൃഷ്ടാന്തമായി കണ്ട് അവർ നമ്മളെ പറുദീസക്ക് പുറത്തെറിഞ്ഞു .. തിരിച്ചു കടക്കാൻ പറ്റാത്ത വൻമതിൽ കെട്ടുകൾക്കുള്ളിൽ നമ്മൾ... പക്ഷേ, നമ്മൾ മാത്രമല്ല ആയിരങ്ങൾ .. പതിനായിരങ്ങൾ .. നമ്മുടെ മുൻ മാതൃകകൾ ബഹിഷ്കൃതരായ നമ്മളും നമ്മുടെ മുൻമാതൃകകളും പരിഷ്കൃതരായി.. നമുക്ക് ഒളിച്ചിരിക്കേണ്ടതില്ലായിരുന്നു .. ഇടിഞ്ഞു വീഴാത്ത ആകാശത്തിനു കീഴിൽ നാം സുരക്ഷിതരായിരുന്നു.. അവിടെവച്ച് ഞാൻ നിനക്കെന്റെ പ്രണയം തന്നുക�ൊണ്ടേയിരുന്നു ...

73

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

ChnsS \n¶v HcmÄ IqSnbp>­v. sRcnªp Nph¶ Igp¯n \n¶v, \qäm­>pIfn a®n sXdn¨phoW AtX càsamen¸n¨v ap¶nse t_mKnIÄ e£yam¡n ]n¶n \n¶v XfcmsXtbmSp¶h³.

FtÃmkn

L.O.C

74

75

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

മു

രുകേഷ് ഇപ്പോഴും അട്ടപ്പാടിയിൽ തന്നെയുണ്ട്. രണ്ടു വർഷങ്ങൾക്ക് ശേഷം കുസാറ്റിൽ നിന്നൊരു ഫ�ോൺ വന്നതിന്റെ സന്തോഷം അവനുണ്ടായിരുന്നു. തമിഴ് കലർന്ന മലയാളത്തിൽ പണ്ട് സനാതനയിലെ ട�ോപ്പ് ഫ്ലോറിൽ നിന്ന് കേട്ടിരുന്ന ശബ്ദം വീണ്ടും കേട്ടതിന്റെ സന്തോഷം ഞങ്ങൾക്കും . അവന്റെ ഊരും, കൃഷിയുമ�ൊക്കെ ഒന്ന് കാണാൻ പ�ോകണമെന്നുള്ള ആഗ്രഹം കുറച്ചു നാളായി ഉണ്ടായിരുന്നു എങ്കിലും ഇത്തവണ പേനയും ക്യാമറയും ക�ൊണ്ട് പ�ോകുവാൻ തീരുമാനിച്ചത് പുറംല�ോകം അവനെപ്പറ്റിയും അവന്റെ നാടിനെ പ്പറ്റിയും അറിയണം എന്ന ചിന്തയിലാണ് .

FtÃmkn

L.O.C

76

ITn\m[zm\nbmb A¸ (ap¯Ñ³ ) ImS³ sNbvXp t]m¶ncp¶ hgnbneqsSbmWv apcptIj\pw ktlmZc§fpw Irjnsb ASp¯dnªXv. \qdp hbÊn\Sp¯v {]mbapÅ At±lw D¨shbnenepw £oWnX\mhmsX B a®n ]WnsbSp¡p¶Xv I@­vR§Ä¡v Htc kabw sR«epw At±lt¯mSv Fs´¶nÃm¯ _lpam\hpw tXm¶n.

2013 - 15 ബാച്ച് കുസാറ്റിൽ നിന്നും MBA പൂർത്തിയാക്കിയ ഒരു പൂർവ്വ വിദ്യാർത്ഥിയേ തേടിയുള്ള യാത്ര അവസാനിച്ചത് പാലക്കാട് ജില്ലയിലെ അഗളി ഗ്രാമപഞ്ചായത്തിലെ നക്കുപതി എന്ന ആദിവാസി ഊരിലാണ്. അവിടെ വഴിയരികിൽ തന്നെ മുരുകേഷൻ ഞങ്ങൾക്ക് വേണ്ടി കാത്തു നില്‍ക്കുന്നുണ്ടാ യിരുന്നു . സൗഹൃദം പങ്കുവെച്ച് അവന്റെ വീട്ടിലേക്ക് നടന്നു കയറുന്ന വഴി ഞങ്ങൾക്ക് നല്ല പരിചയമുള്ള അവന്റെ ശൈലിയിൽ അവൻ പറഞ്ഞത് "ഞങ്ങളുടേത് ഒരു പഴയ പാവപ്പെട്ട കർഷക കുടുംബമാണ്, അധികമ�ൊന്നും പ്രതീക്ഷിക്കരുത് " എന്നായിരുന്നു. പക്ഷെ ഞങ്ങളുടെ പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു മുരുകേഷിന് ആ മണ്ണിന�ോടും മനുഷ്യര�ോടുമുള്ള ആത്മാർത്ഥത.

മദ്യത്തിന്റെ അതിരു കവിഞ്ഞുള്ള ഉപയ�ോഗം മൂലം ചെറുപ്പത്തിൽ തന്നെ അയ്യ(അച്ഛൻ ) മല്ലനെ മുരുകേഷന്

77

നഷ്ട്ടമായി. പിന്നെ കഠിനാധ്വാനിയായ അപ്പ (മുത്തച്ഛൻ ) കാടൻ ചെയ്തു പ�ോന്നിരുന്ന വഴിയിലൂടെയാണ് മുരുകേഷനും സഹ�ോദര ങ്ങളും കൃഷിയെ അടുത്തറി ഞ്ഞത്. നൂറു വയസ്സിനടു ത്ത് പ്രായമുള്ള അദ്ദേഹം ഉച്ചവെയിലിലും ക്ഷീണിത നാവാതെ ആ മണ്ണിൽ പണിയെടുക്കുന്നത് കണ്ട് ഞങ്ങൾക്ക് ഒരേ സമയം ഞെട്ടലും അദ്ദേഹത്തോട് എന്തെന്നില്ലാത്ത ബഹുമാനവും ത�ോന്നി. കൃഷിക്കൊപ്പം വിദ്യാഭ്യാസവും ക�ൊണ്ടു പ�ോകുവാൻ മുരുകേഷൻ ചെറുപ്പത്തിലെ ശീലിച്ചത് ക�ൊണ്ടാവണം അവന് അത് വലിയ കാര്യമായ�ൊന്നും ഇപ്പോഴും ത�ോന്നുന്നില്ല. ഞങ്ങൾ വീട്ടിലേക്ക് ചെന്നപ്പോൾ അവന്റെ അനുജത്തി വള്ളി ക�ോഴിക്കോട്ടെ ക�ോളേജിലേക്ക് പ�ോകാനിറങ്ങുകയാണ്. മുരുകേഷന്റെ പാതയിൽ വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി ക�ോഴിക്കോട് BDS അവസാന വർഷ വിദ്യാർത്ഥിയായി പഠിക്കുന്ന അവളും അവളുടെ അണ്ണന�ൊപ്പം

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

ഒരു വലിയ മാറ്റത്തിന്റെ തേർവാഹക ആവുകയാണ്.

കൂടെയുണ്ടായിരുന്ന ഭൂരിപക്ഷം പേരും വിദ്യാഭ്യാസം നിറുത്തിയിരുന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാകാത്തത�ോ, സംവ്വരണതത്ത്വത്തിന്റെ അടിസ്ഥാനങ്ങൾ മനസ്സിലാകാത്തത�ോ ആയിരിക്കാം ഇതിന് കാരണം എന്നാണ് മുരുകേഷിന്റെ വാദം. അത്തരം ചിന്തകൾ മാറ്റിയെടുക്കുക എന്നത്‌ അത്രകണ്ട് എളുപ്പവുമല്ല.

അപ്പയുടെ പേരിൽ പണികഴിപ്പിച്ചു ക�ൊണ്ടിരി ക്കുന്ന ക�ൊച്ചു വീടിന്റെ ഇറയത്തിരുന്ന് ഞങ്ങൾ അങ്ങനെ പലതും സംസാരിച്ചു തുടങ്ങി. 150 ഓളം ആദിവാസി കുടുംബങ്ങള്‍ ജീവിക്കുന്ന ഊരിനെപ്പറ്റി മുരുകേഷൻ വാചാലനായി. അഗളി ഗവ: സ്ക്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി ഷ�ോളയൂർ ട്രൈബൽ സ്ക്കൂളിൽ നിന്ന് +2 കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും

ആദ്യമായി ഊരിനു പുറത്തേക്ക് പ�ോകുന്നത് പാലക്കാട് വിക്റ്റോറിയ

FtÃmkn

L.O.C

78

യിൽ ഡിഗ്രിക്ക് പഠിക്കാൻ പ�ോയപ്പോഴാണ്. അന്തരീക്ഷവുമായി പ�ൊരുത്തപ്പെടുവാൻ കുറച്ച് സമയമെടുത്തെ ങ്കിലും അവിടെയ�ൊരു ഒറ്റപ്പെടൽ ഒന്നും ത�ോന്നിയിരുന്നില്ല. പക്ഷെ, കുസാറ്റ് അവന് അങ്ങനെയായിരുന്നില്ല. ആദ്യം ദിവസങ്ങളിൽ പ�ൊരുത്തപ്പെട്ടു പ�ോകുവാൻ തീരെ കഴിഞ്ഞിരുന്നില്ല. പ്രധാന കാരണം ഹ�ോംസിക്നസ്സ് തന്നെയായിരുന്നു എങ്കിലും ഇതുവരെ കണ്ടിട്ടില്ലാത്ത

അന്തരീക്ഷത്തിലേക്ക് ഇഴുകിചേരാൻ ബുദ്ധിമുട്ടുണ്ടായി. ക്ലാസ്സ് തുടങ്ങിയ ദിവസം ഇൻഷർട്ട് ചെയ്ത് ഫ�ോർമൽസിൽ ഷൂസ�ൊക്കെയിട്ട് സഹപാഠികൾ വന്നപ്പോൾ തന്നെ വല്ലാത്തൊരു അമ്പരപ്പായി. സായിപ്പിനെ പ�ോലെ വേഷം കെട്ടാൻ അറിയാത്തതിലും, അത്തരം വേഷം കൈയ്യിലില്ലാത്തതു മായിരുന്നു പ്രധാന പ്രശ്നം. സുഹൃത്തുക്കളായ ചിലർ സഹായിച്ചിട്ട് ക്ലാസ്സിൽ പ�ോയി തുടങ്ങി. പക്ഷെ അവിടെയും ബുദ്ധിമുട്ടുകളുണ്ടായി. ഒരു പക്ഷെ, ഊരിൽ നിന്നും ഒരു പട്ടണത്തിലേക്കുള്ള പറിച്ചുനടൽ അവന്റെ മനസ്സ് അംഗീകരിച്ച് ക�ൊടുക്കാത്തത് ക�ൊണ്ടാവാം. അവന്റെ മുഴുവൻ ഊര് ഇവിടുത്തെ ലുലു മാളിനെക്കാൾ എത്രയ�ോ ചെറുതാണ്. സഹിക്കവയ്യാതെ ഒടുവിൽ മറ്റൊരു ക�ോളേജിൽ അഡ്മിഷൻ ശരിയായി എന്ന് പറഞ്ഞ് ക�ോഴ്സ് നിറുത്തി പ�ോകാൻ തീരുമാനിച്ചു. ആകെയുണ്ടായിരുന്ന ബാഗുമായി ഊരിലേക്ക് തിരിച്ച് വന്നു.

150 Hmfw BZnhmkn IpSpw_§Ä Pohn¡p¶ Ducns\¸än apcptIj³ hmNme\mbn. AKfn Kh: kv¡qfn \n¶pw {]mYanI hnZym`ymkw t\Sn tjmfbqÀ ss{S_ kv¡qfn \n¶v +2 Ignªv ]pd¯nd§nb t¸mtg¡pw IqsSbp­@mbncp¶ `qcn]£w t]cpw hnZym`ymkw \ndp¯nbncp¶p. hnZym`ymk¯nsâ {]m[m\yw a\ÊnemIm¯tXm, kwÆcWX¯z¯nsâ ASnØm\§Ä a\ÊnemIm¯tXm Bbncn¡mw CXn\v ImcWw F¶mWv apcptIjnsâ hmZw.

79

പക്ഷെ ,കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ചെയ്തത് വലിയ�ൊരു തെറ്റായി പ�ോയി എന്നൊരു ത�ോന്നലുണ്ടായി. ഇങ്ങനെയ�ൊരു അവസരം ഞങ്ങളുടെ നാട്ടിൽ നിന്ന് അധികമാർക്കും കിട്ടിയിട്ടില്ല. അത് ഉപയ�ോഗിക്കാതെ പ�ോകുന്നത് ആ നാടിന�ോടും അവരുടെ ജനങ്ങള�ോടും ചെയ്യുന്ന വലിയ തെറ്റായിപ്പോയി എന്ന് വന്നേക്കാം. അങ്ങനെയാണ് കുസാറ്റിലേക്ക് വീണ്ടും വരാൻ തീരുമാനമെടുക്കുന്നത്. അന്നത്തെ സ്ക്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടർ ഭാസി സാറും, മാവൂദ് സർ ഉൾപ്പടെയുള്ളവരും അവന്റെ പഠനം പൂർത്തിയാക്കുന്നതിനായി ഒരുപാട് സഹായിച്ചിട്ടു ണ്ടെന്ന് മുരുകേഷൻ പറഞ്ഞു. സനാതന ഹ�ോസ്റ്റലിലെ സൗഹൃദ അന്തരീക്ഷം തന്റെ പഠനത്തേ വല്ലാതെ സഹായിച്ചിട്ടുണ്ട് എന്ന അഭിപ്രായം മുരുകേഷ് പങ്ക് വെച്ചു. സംവരണം കാരണം സീറ്റ് കിട്ടാതെ തൂമ്പയെടുക്കേണ്ടി വന്നവന്റെ ഫേസ്ബുക്ക് പ�ോസ്റ്റ് വൈറാലാക്കു

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

FtÃmkn

L.O.C

80

ന്ന 'അഭ്യസ്ഥവിദ്യരായ' സൈബർ പ�ോരാളികളുടെ ഉത്സാഹം കെട്ടടങ്ങുന്നില്ല. കൂണുകൾ പ�ോലെ പ�ൊങ്ങി വരുന്ന സ്വാശ്രയ ക�ോളേജുകള�ോ, വിദ്യാഭ്യാസ നിലവാരമ�ോ ചർച്ചയാകേണ്ട സ്ഥലത്ത് അവർ ഇപ്പോഴും ഒരു വലിയ ടാങ്കിൽ നിന്ന് നല്ലൊരുഭാഗം വെള്ളവും കുടിച്ച് തടിച്ച പട്ടികജാതി/ വർഗ്ഗക്കാരെയും മെലിഞ്ഞുണങ്ങിയ ജനറലുകാരന്റെയും ചിത്രം പ്രചരിപ്പിച്ച് ചരിത്രവും യാഥാർത്ഥ്യവും മന:പ്പൂർവ്വം മറച്ചു പിടിക്കു കയാണ്. സംവരണം എടുത്തു മാറ്റണമെന്നും, ദളിതർക്ക് സാമ്പത്തിക അടിസ്ഥാനത്തിൽ സംവരണം നല്കിയാൽ മതിയെന്നും, സംവരണം അനീതിയാണന്നും പറയുന്നവർ ഒരിക്കൽ പ�ോലും ഇന്ത്യൻ ഭരണഘടന മനസ്സിരുത്തി വായിക്കുകയ�ോ അതിന്റെ പിന്നിലുള്ള വസ്തുതകൾ തിരഞ്ഞുപി ടിക്കാൻ ശ്രമിക്കുകയ�ോ ചെയ്തിട്ടില്ല. ദളിത് സംവരണം എടുത്ത് മാറ്റണമെന്ന് പറയുന്ന വർ ഒരിക്കലെങ്കിലും മുരുകേഷനെപ്പോലെയു

81

ള്ളവരുടെ കഥകൾ ഒന്നടുത്തറിയാൻ ശ്രമിക്കണം. അവൻ തുറന്ന് പറഞ്ഞു, അത്തരം അവസരങ്ങൾ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഈ ഒരു മുരുകേഷൻ പ�ോലും അവന്റെ ഊരിൽ നിന്ന് ഉണ്ടാവുകയില്ലായിരുന്നു. ആരുടെയും കുറ്റമല്ല അത്. വീട്ടിൽ നിന്നാരെ ങ്കിലുമ�ൊക്കെ ഉന്തിത്തള്ളി വിട്ടതുക�ൊ ണ്ടൊക്കെത്തന്നെയാണ് ഒരു വിധം എല്ലാ കുട്ടികളും ഒരു പ്രായം വരെ സ്ക്കൂളിൽ പ�ോയത്. പക്ഷെ, അവരുടെ വീടുകളിൽ അങ്ങനെ തള്ളിവിടാൻ ആരുമുണ്ടാ യിരുന്നില്ല. അതാണ് വിദ്യാഭ്യാസപരമായും, സാമൂഹ്യപരമായുമുള്ള പിന്നോക്കാവസ്ഥ. പിന്നോക്കാവസ്ഥ ഇവിടെ സാമ്പത്തിക പരമായി ഉണ്ടാവുന്നതല്ല. എന്നിട്ടും എന്തിനാണ് ചിലർ ദളിതരുടെ സംവ്വരണം സാമ്പത്തിക പരമാവണം എന്ന് ശഠിക്കുന്നത്? ആരാണ് സംവരണ ത്തെ ഭയക്കുന്നത്.? ഒട്ടും സഹിക്കാനാവാത്ത മറ്റൊരു ച�ോദ്യം നിനക്കൊക്കെ എങ്ങനെ യായാലും ജ�ോലി കിട്ടുമല്ലോ

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

പിന്നെയെന്തിനാണ് പഠിക്കുന്നത് എന്നതാണ്. പലരിൽ നിന്നും ഈ ച�ോദ്യം ഉയർന്നിട്ടുള്ളതായി അവൻ പറഞ്ഞു. നല്ല ശതമാനം മാർക്കു വാങ്ങുന്നവനും ഈ ച�ോദ്യം കേൾക്കുന്നു. മറ്റൊന്ന് സംവ്വരണം ഒരു ജാതി ച�ോദിക്കലാണെന്നുള്ള ചിന്താഗതിയുടെ പ്രശ്നമാണ്. ജാതി സൃഷ്ടിച്ച അസമത്വങ്ങളെ തുടച്ചു നീക്കാൻ ക�ൊണ്ടു വന്ന ഒരു സംവിധാനത്തെ ജാതി ച�ോദിക്കലായി കരുതുന്നവരിൽ ഉയർന്ന വിദ്യാഭ്യാസമുള്ളവരു മുണ്ടെന്നതാണ് വേദനിപ്പിക്കുന്ന സത്യം. ഞാൻ സവർണ്ണനാണ് എന്ന് പറയുന്നതിന് പകരം ഞാൻ General ക്യാറ്റഗറിയാണ് എന്ന് പറഞ്ഞ് ഉൾപ്പുളകം ക�ൊള്ളുന്നവരുമുണ്ട്. ആ ലിസ്റ്റിൽ പിന്നോക്കക്കാരും മുന്നോക്കക്കാരുമെല്ലാം അടങ്ങിയതാണ് എന്ന് അവർ സൗകര്യപൂർവ്വം മറക്കുന്നു.

സൃഷ്ടിച്ചത് വഴി അരികുവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തിന് പുതിയ പ്രതീക്ഷകൾ നൽകുക കൂടിയായിരുന്നു. മുരുകേഷൻ നല്ലൊരു കൃഷിക്കാരനാണ്. MBA വരെ പഠിച്ചിട്ട് ഇപ്പോൾ കൃഷി ചെയ്യുന്നു എന്നൊരു വാർത്തയിൽ അവന് താല്പര്യമില്ല. അങ്ങനെയ�ൊരു വാർത്തയുടെ അർത്ഥം വെക്കുന്നത് കൃഷി മ�ോശപ്പെട്ട ഒരു ജ�ോലി എന്നാവും. പക്ഷെ, അവനെ സംബന്ധിച്ചിട ത്തോളം കൃഷി പഠിച്ച പഠിപ്പ് തരുന്ന

ക�ോഴ്സ് പൂർത്തിയാക്കിയപ്പോൾ അതിലൂടെ ഉയർന്നത് മുരുകേഷൻ എന്ന വ്യക്തി മാത്രമല്ല . ഒരു നല്ല മാതൃക FtÃmkn

L.O.C

82

ജ�ോലിയേക്കാൾ ശ്രേഷ്ഠ മാണ്.ഒരു ജ�ോലിക്ക് അവനും ശ്രമിക്കുന്നുണ്ടെങ്കിലും നാട്ടിലെ കൃഷികൂടി ശ്രദ്ധിക്കാൻ പറ്റുന്ന ഒന്ന് മതി എന്നാണ് അവന്റെ അഭിപ്രായം. പിന്നീട് ഞങ്ങൾ അവന്റെയ�ൊപ്പം കൃഷി സ്ഥലമ�ൊക്കെ ഒന്ന് കാണാനിറങ്ങി. പാരമ്പര്യ വിളകളാണ് കൂടുതല്‍. ഇപ്പോഴും കാളപൂട്ടി നിലമുഴുന്ന രീതിയാണ് മുരുകേഷന്റെ കൃഷിക്ക് . അധ്വാനിച്ച് മടുക്കാത്തൊരു മനസ്സുള്ളത് ക�ൊണ്ട്

H«pw kln¡m\mhm¯ asämcp tNmZyw \n\s¡ms¡ F§s\bmbmepw tPmen In«patÃm ]ns¶sb´n\mWv ]Tn¡p¶Xv F¶XmWv. ]ecn \n¶pw Cu tNmZyw DbÀ¶n«pÅXmbn Ah³ ]dªp. \à iXam\w amÀ¡p hm§p¶h\pw Cu tNmZyw tIÄ¡p¶p. അവനത�ൊരു പ്രശ്നമായി ത�ോന്നുന്നില്ല. എന്നിരു ന്നാലും 'കർഷകശ്രീ' യും 'കർഷകനു 'മ�ൊക്കെ വായിച്ച് അവൻ കൃഷിയുടെ പുതിയ അറിവുകളും നേടുന്നുണ്ട്. കുറച്ച് നേരം കുടുംബത്തെപ്പറ്റി സംസാരിച്ചു. കൂട്ടുകുടുംബമാണ്. വീട്ടിൽ അപ്പ, അഗ്ഗ (അമ്മ), അപ്പൈ (മുത്തശ്ശി ) മുതലായവരുണ്ട്. സഹ�ോദരങ്ങളായി രതീഷ്, വള്ളി, വഞ്ചി, സെൽവി ,പ്രിയ തുടങ്ങിയ വരും ചെറിയച്ഛനം, ചെറിയമ്മയുമ�ൊക്കെ

യുണ്ട് കുടുംബത്തിൽ. ഊരില�ൊരു ഗണപതിയുടെ അമ്പലമുണ്ട്. പൂണൂലിടാത്തവൻ പൂജിച്ചാലും കണ്ണു തുറക്കുന്ന, ചാത്തനും, കാടനും, മല്ലനും കേറിയാൽ അശുദ്ധമാവാത്ത സവർണ്ണനല്ലാത്ത ഗണപതി. ദൈവം എന്ന ഒന്നുണ്ടങ്കിൽ അത് ഇവിടെയാണുള്ളത് എന്ന് ചിലപ്പോൾ ത�ോന്നിപ്പോകും.

വഴി അഗളിയിലെ ഒരു അംഗനവാടിയിൽ കയറി ഷൈലജ എന്ന ടീച്ചറെ പരിചയപ്പെട്ടു. ക�ോഴി ക്കോട്ട് നിന്ന് ഇവിടെ വന്ന് അവർ ചെയ്യുന്നത് ഒരു വലിയ സേവനമായി ഞങ്ങൾക്കു ത�ോന്നി. ഒര�ോ കുടുംബത്തെയും അവർക്ക് നേരിട്ട് അടുത്തറിയാം. അവരവിടുത്തെ കുട്ടികളുടെ ആര�ോഗ്യം അമ്മമാരെക്കാൾ കൂടുതൽ ശ്രദ്ധിക്കുകയാണ്, അവർക്ക് അക്ഷരം പറഞ്ഞു ക�ൊടുക്കുകയാണ്. ഇതിനേക്കാൾ വലിയ സേവനം എന്താണുളളത്? തിരിച്ച് ക്യാംപസിലേക്കെ ത്താൻ വണ്ടി കയറും മുൻപ് മുരുകേഷിന�ോട് യാത്ര പറഞ്ഞു. അവന്റെ മുഖത്തെ വിയർപ്പ് തുള്ളികളിൽ നനഞ്ഞ് കുറച്ച് മണല് പറ്റിയിരിപ്പുണ്ടായിരുന്നു. അത് തന്നെയാണ് ഞങ്ങളുടെ ഈ സുഹൃത്തിനേ ഞങ്ങളേ ക്കാള�ൊക്കെ വലിയവനാക്കുന്നത് .

ഇറങ്ങാൻ സമയമായി, അവിടെ നിന്നിറങ്ങുന്ന

83

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

അഖില്‍ വി കെ

8th സെമസ്റ്റർ ഫ�ോട്ടോണിക്സ്‌ ഇന്റര്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഫ�ോട്ടോണിക്സ്

ബാ

ൽ മുകുന്ദ് ഭാരതി, ഉത്തർപ്രദേശിലെ കുന്ദേശീർ ഗ്രാമത്തിൽ നിന്ന് ദില്ലി എയിംസിലേക്ക് പ്രവേശനം നേടിയ ആദ്യ വ്യക്തി. ഉയർന്ന മാർക്കോട് കൂടി പത്താം തരവും പ്ലസ് ടു വും പാസ്സായതിനു ശേഷം ഐഐടിയിലേക്കും എയിംസി ലേക്കും പ്രവേശനം നേടി. ഡ�ോക്ടറാകണം എന്ന ചെറുപ്പം മുതലേയുള്ള ആഗ്രഹം കാരണം അദ്ദേഹം ഉപരിപoന ത്തിന് എയിംസ് (AIIMS) തിരഞ്ഞെടുക്കുകയായിരുന്നു. അജയ് എസ് ചന്ദ്ര, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബംഗളുരുവിലെ ഇന്റഗ്രേറ്റഡ് പിഎച്ച്ഡി വിദ്യാർത്ഥി

FtÃmkn

L.O.C

84

മനീഷ് കുമാർ, ഉത്തർപ്രദേശി ലെ മുസ്സഫർനഗറിൽ നിന്ന് ഐ ഐ ടി റൂർക്കിയിലേക്ക് പ്രവേശനം നേടിയ മിടുക്കനായ വിദ്യാർത്ഥി . മുത്തു കൃഷ്ണൻ, തമിഴ്നാട്ടിലെ സേലം ജില്ലയിൽ നിന്ന് ദില്ലി ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലേക്ക് ഗവേഷണത്തിനെത്തിയ വിദ്യാർത്ഥി. മേല്പറഞ്ഞ നാലു പേരിലും അതിശയ�ോക്തി പകരുന്ന മൂന്നു കാര്യങ്ങൾ പ�ൊതുവായിട്ടുണ്ട്.

1. നാലുപേരും

പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ്ഗ വിഭാഗ ത്തിൽ പെട്ടവരാണ്.

2. ഇവർ നാലു പേരും

ഇന്ന് ജീവിച്ചിരിപ്പില്ല. ഇന്ത്യയിലെ മറ്റേത�ൊരു ചെറുപ്പക്കാരനേയും പ�ോലെ ഒരുപാട് സ്വപ്നങ്ങൾ കണ്ട ഒരു പാട് പേർക്ക് പ്രച�ോദന മായിത്തീരേണ്ടിയിരുന്ന ഇവർ കഴിഞ്ഞ പത്തു വർഷത്തിനിടയിൽ സഹപാഠികളിൽ നിന്നോ അധ്യാപകരിൽ നിന്നോ നേരിട്ട ജാതിവിവേചന ത്തിന്റെ ഇരകളിൽ ചിലരാണ്.

3. ഇവർക്ക് ജാതി വിവേചനം നേരിടേണ്ടി വന്നത് ഏതെങ്കിലും ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നോ വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കാത്ത വരിൽ നിന്നോ അല്ല. മറിച്ച് ഇന്ത്യയിലെ മഹാനഗരങ്ങളിലെ ഏറ്റവും ബൗദ്ധിക നിലവാരമുള്ള കുട്ടികൾ പഠിക്കുന്നു എന്നും ഏറ്റവും പ്രബുദ്ധമായത് എന്നു മ�ൊക്കെ പറയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നാണ്.

സമാനമായ രീതിയിൽ ഇരയാക്കപ്പെട്ടവർ ഇനിയും ഒരുപാടുണ്ട്. എന്തുക�ൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വെച്ച് ആത്മഹത്യ ചെയ്യപ്പെടുന്ന വിദ്യാർത്ഥി കളിൽ ഭൂരിഭാഗവും ഒരു വിഭാഗത്തിൽപ്പെടു ന്നവരായിത്തീരുന്നു എന്ന വസ്തുത ചർച്ച ചെയ്യപ്പെടേണ്ട വർത്തമാനകാല രാഷ്ട്രീയ സാഹചര്യത്തിൽ പക്ഷേ, ജാതി അടിസ്ഥാ നമാക്കിയുള്ള സംവരണം അവസാനിപ്പിക്കണമെ ന്നും സാമ്പത്തിക അടി സ്ഥാനത്തിലുള്ള സംവരണം ക�ൊണ്ടുവര ണമെന്നുമ�ൊക്കെയുള്ള രീതിയിൽ ചർച്ചകൾ പ�ോകുന്നത് തികച്ചും ദൗർഭാഗ്യകരമാണ്. ര�ോഹിത് വെമുലയും മുത്തു കൃഷ്ണനും അവരുടെ സഹപാഠികൾക്കു തുല്യ മായ സ്റ്റൈഫന്റ് വാങ്ങിയവരാണ്. എന്നിട്ടും അവർ വിവേചനത്തിനിരയായിട്ടു ണ്ടെങ്കിൽ അത് വ്യക്തമാക്കുന്നത് സാമ്പത്തിക സമത്വം ഒരിക്കലും സാമൂഹിക സമത്വം ഉറപ്പു വരുത്തുന്നില്ല എന്നു തന്നെയാണ്. ഈ വസ്തുത

85

F´psIm­@v hnZym`ymk Øm]\§fn sh¨v BßlXy sN¿s¸Sp¶ hnZymÀ°nIfn `qcn`mKhpw Hcp hn`mK¯n s¸Sp¶hcmbn¯ocp¶p F¶ hkvXpX NÀ¨ sN¿s¸tS­@ hÀ¯am\Ime cm{ãob kmlNcy¯n ]t£, PmXn ASnØm\ am¡nbpÅ kwhcWw Ahkm\n¸n¡Wsa¶pw km¼¯nI ASnØm\¯nepÅ kwhcWw sIm­@phcW sa¶psams¡bpÅ coXnbn NÀ¨IÄ t]mIp¶Xv XnI¨pw ZuÀ`mKyIcamWv.

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

മുൻനിര്‍ത്തിക്കൊണ്ടാണ് ഭരണഘടന പല വിഭാഗങ്ങൾക്കും സംവരണമേർപ്പെടുത്തി യിട്ടുള്ളത്. സംവരണത്തിന്റെ ലക്ഷ്യം ഒരിക്കലും ഒരു വിഭാഗത്തിന്റേയും സാമ്പത്തികമായുള്ള പുര�ോഗതിയല്ല മറിച്ച് സാമൂഹികമായ ഉന്നമനമാണ്.

പലയിടത്തും ഇത് നിലനിന്നുപ�ോരുന്നുണ്ട്. ഉയർന്ന ജാതിയിലുള്ളവർ ചെയ്യുന്നതാണ് ശെരിയും പരിഷ്കൃ ‌ തവുമെന്നുമുള്ള ഒരു പ�ൊതുബ�ോധം ഇന്നും നിലനിൽക്കുന്നുണ്ട്. തങ്ങളിൽ നിന്നും വ്യത്യസ്ഥരായവരെ സമൂഹം എന്നും മാറ്റിനിർത്തിയിട്ടുണ്ട്. മൂന്നാം ലിംഗമെന്ന് പറഞ്ഞും കാട്ടുവാസിയെന്ന് വിളിച്ചുമ�ൊക്കെ ഇന്നും ഇത് തുടർന്നുപ�ോരുന്നു. ഇതിനാൽ തന്നെ പരമ്പരാഗതമായി ശീലിച്ചുപ�ോന്ന ചിട്ടവട്ടങ്ങളും, ആചാരങ്ങളും,

അനേകായിരം വർഷങ്ങൾക്കു മുൻപ് തന്നെ നിലവിൽ വന്നിട്ടുള്ള ചാതുർവർണ്യ സംവിധാനം സമൂഹത്തെ ചൂഷകരെന്നും ചൂഷണം ചെയ്യപ്പെടേണ്ടവരെന്നും വേർതിരിച്ചിട്ടുണ്ട്. ഇന്നും പ്രത്യക്ഷമായിത്തന്നെ

FtÃmkn

L.O.C

86

വസ്ത്രധാരണരീതിയും ഭാഷാപ്രയ�ോഗങ്ങളു മ�ൊക്കെ വെച്ച് സ്വയം പരിഷ്‌കൃതമെന്നുവിളിക്കു ന്ന ഒരു സമൂഹത്തെ അഭിമുഖീകരിക്കാൻ താഴ്ന്ന ജാതിയിൽ എന്ന് പറയപ്പെടുന്നവർക്ക് വളരെ ശ്രമകരമായിരിക്കും. ഇന്നും പ�ൊതുസമൂഹത്തി നിടയിലേക്ക് വരുന്ന ഒരു ആദിവാസി വിദ്യാർത്ഥി കാലക്രമേണ തന്റെ വസ്ത്രധാരണ രീതിയും ഭാഷാപ്രയ�ോഗങ്ങളും അവരുടേതിനു സമാനമാക്കാൻ ശ്രമിക്കുന്നു. മറ്റുള്ളവരെ പ�ോലെയായാൽ മാത്രമേ സമൂഹം തങ്ങളെ

C¶pw s]mXpkaql¯n\nSbnte¡v hcp¶ Hcp BZnhmkn hnZymÀ°n Ime{ItaW Xsâ hkv{X[mcW coXnbpw `mjm{]tbmK§fpw AhcptSXn\p kam\am¡m³ {ian¡p¶p. aäpÅhsc t]msebmbm am{Xta kaqlw X§sf AwKoIcn¡q F¶ tXm¶emWv CXn\v t{]cIiànbmIp¶Xv. C¶pw C¡q«sc s]mXpkaqlw AhcpsS kwkvImct¯mSp IqSn AwKoIcn¡p¶nà F¶XmWv CXv kqNn¸n¡p¶Xv.

അംഗീകരിക്കൂ എന്ന ത�ോന്നലാണ് ഇതിന് പ്രേരകശക്തിയാകുന്നത്. ഇന്നും ഇക്കൂട്ടരെ പ�ൊതുസമൂഹം അവരുടെ സംസ്കാരത്തോടു കൂടി അംഗീകരിക്കുന്നില്ല എന്നതാണ് ഇത് സൂചി പ്പിക്കുന്നത്. പ�ൊതുസമൂ ഹത്തിൽ എല്ലാവർക്കും തുല്യമായ ഇടം നൽകുക എന്നതാണ് സംവരണത്തെ ഏർപ്പെടുത്തുന്നത് ക�ൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ന് നവമാധ്യമങ്ങളില ടക്കം സംവരണത്തിനെ തിരെ വലിയ രീതിയിലുള്ള പ്രചാരണം നടക്കുന്നുണ്ട്. വലിയ ഒരു ടാങ്കിൽ നിന്ന് കൂടുതൽ വെള്ളവും ക�ൊണ്ട് പ�ോകുന്നത് സംവരണമുള്ളവരാണ് എന്നൊക്കെ പറയുന്നവർ, ഇന്നും എത്രയാളുകൾ സംവരണമെർപ്പെടുത്തി യിട്ടും ആദിവാസി മേഖലയിൽ നിന്നും മറ്റും ഉപരി പഠനത്തിനെത്തു ന്നുണ്ട് എന്നും, എന്തുക�ൊണ്ടാണ് സംവരണമേർപ്പെടുത്താ ത്ത സ്വകാര്യ മേഖലയിൽ ഇന്നും എസ് സീ എസ് ടീ വിഭാഗങ്ങളിൽപ്പെടുന്നവ രുടെ പ്രതിനിത്ഥ്യം തീരെ കുറഞ്ഞുപ�ോകുന്നത് എന്നും, എന്തുക�ൊണ്ടാ

87

ണ് ഇന്നും കൂലിപ്പണിയും ചെത്തുമെല്ലാം ഒരു പരമ്പരാഗതമായ ത�ൊഴിൽ മേഖലയായി അവശേഷിക്കുകയും ഈ ജ�ോലികൾക്കൊക്കെ പ�ോകുന്നവരിൽ ഭൂരിഭാഗവും ഒരേ ജാതിയിൽപ്പെട്ടവരുമായി പ്പോകുന്നത് എന്നുമുള്ള ച�ോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. സാക്ഷരതയിലും മറ്റു സാമൂഹിക സൂചികകളിലും മറ്റും മുന്നിൽ നിൽക്കുന്ന കേരളം പ�ോലും ഈ വിഷയങ്ങളിൽ ഒരുപാട് മെച്ചപ്പെടാനിരിക്കെ രാജ്യത്തെ മുഴുവൻ സംവരണ സംവിധാന വും പ�ൊളിച്ചെഴുതുക എന്നത് സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ക്ഷണിച്ച് വരുത്തും. സാമ്പത്തികമായി വളരെ പിന്നോട്ടു നിൽക്കുന്നയാ ളുകൾക്ക് ഇന്നത്തെ സാഹചര്യത്തിൽ ഉയർന്നുവരുവാൻ ഒരുപാട് ബുദ്ധിമുട്ടുകളുണ്ട് എന്ന വസ്തുത അംഗീകരിക്കുമ്പോഴും നിലവിലെ സംവരണ സംവിധാനം എടുത്തു കളയണം എന്ന വാദത്തെ ഇത് സാധൂകരിക്കുന്നില്ല.

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

ചീരു

സമ്പാര്‍കോട്

രാത്രി ഭക്ഷണം കഴിഞ്ഞുള്ള ഹ�ോസ്റ്റൽ മുറിയിലെ വെടിവട്ടങ്ങൾ ജില്ല തിരിഞ്ഞുള്ള വാക്ക് പ�ോരിലേക്ക് തിരിയുന്നതെളുപ്പമാണ്.... ചുരമിറങ്ങുമ്പോൾ തിരിവിലെത്തുന്നത്ര വേഗത്തിൽ.. " ഇന്ത്യയിലെ ഏറ്റവും വലിയ ഷ�ോപ്പിംങ്ങ് മാള് .... മെട്രൊ... ഷിപ്പിയാട്.?? ഇത�ൊക്കെ ഞങ്ങടെ ക�ൊച്ചിലല്ലാതെ എവടെണ്ടടാ ?" "മലയാള ഭാഷന്റെ പിതാവ് തുഞ്ചത്തെഴുത്തച്ഛൻ ഞങ്ങെടെ നാട്ട്കാരനാടാ.... അത്രക്കുണ്ടോ അന്റെ മെട്രോ ?" " ഏറ്റവും നല്ല ഓട്ടോക്കാര്... ബീച്ച് ... പിന്നെ റഹ്മത്തിലെ ബിരിയാണി... ഇത�ൊക്കെ കാട്ടണങ്കി ക�ോഴിക്കോട് തന്നെ പ�ോവണം ക�ോയാ..."

FtÃmkn

L.O.C

88

വയനാട്ടിൽ താമസിക്കുന്ന സുഖമ�ൊന്നും നിങ്ങടെ ഒരു നാട്ടിലും കിട്ടില്ല.., ആ കാടും പൂക്കോട് തടാക�ോം! " "അയ്യേ ..ആദിവാസികള്ടെ നാടല്ലേ? '.. നിന്റെ നാട്ടില് വണ്ടിയ�ൊക്കെ ഒണ്ടോ ? വള്ളീല് പിടിച്ചിട്ടല്ലേടാ നീ മലയെറയിങ്ങി ഇങ്ങോട്ട് വരന്നേ? വാദം കേട്ട് രസിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ ചിരി മാത്രം തല താഴ്ത്തി ഇരുന്നു. അടുത്തത് സ്വന്തം നാടായ അട്ടപ്പാടിയുടെ നെഞ്ചത്തിട്ടാണ് പ�ൊങ്കാല എന്നറിയാം.. ആദിവാസികൾ... പഠിച്ചിട്ടില്ലാത്തവർ '... നിങ്ങൾക്ക് നിറം പ�ോരാത്തവർ.. നിങ്ങടെ സൗന്ദര്യ ബ�ോധത്തിന് പെരുമ്പറ ക്കൊട്ടിൽ ചുണ്ടു ക�ോടി പ�ോകുന്നവർ. ഞങ്ങളില്ലാത്ത നിങ്ങളുടെ വികസന ഭൂപടത്തിൽ നിങ്ങളെത്ര സ്വസ്ഥരും സന്തോഷവാന്മാരുമാണല്ലേ?

89

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

പ്രസാദ്‌നീലേശ്വരം

ഡിപ്പാർട്ട്മെന്റ് ഓഫ് ഹിന്ദി

അമ്പിളിമാമന്റെ തൂമുഖം കാട്ടിയെൻ അമ്മയ�ോര�ോ വറ്റുമൂട്ടിടവേ.. ഇല്ല ചിന്തിച്ചില്ല ഞാനന്ന് , എന്തേ , ചന്ദ്രന്നു ചിരിയ�ോടുപമയെന്ന് . ഒടുവിലായണയുന്ന തിരിയാകുമമ്മ പരിഭവിക്കാതെ , മടുക്കാതെ , മൂവന്തി മടിയണയ്ക്കാൻ വെമ്പുമെന്നും , കണ്ടിട്ടുമെന്തേയറിഞ്ഞില്ല ഊണിന്റെ നീരുപ്പ് ... ഞാൻ . FtÃmkn

L.O.C

90

ന�ൊന്തുന�ൊന്തേതീർന്നു വെൺചന്ദ്രലേഖ പകുതിയുണ്ണാൻ പ�ോലുമരുതാതെ നിങ്ങൾ വലിയ ദ�ോശക്കഷണമാകും നിലാവിനെ ക�ൊതിവെച്ചു , സ്വപ്നം മെനഞ്ഞിടുമ്പോൾ . ഈ തെരുവിലെൻ കവിത ഭിക്ഷ തെണ്ടുമ്പോൾ ഈ ദളിതജന്മം മുഖപ്പാളയണിയുമ്പോൾ എത്ര രാത്രിപ്പാട്ടു പട്ടിണിത്താളം ഏണമുണ്ടിൽ തീർന്ന കണ്ണീർക്കിലുക്കം എൻ മനുജജന്മം നിൻ മനന ഭംഗിമയിലിന്നു ദളിതം എന്റെ നിഴലുപ�ോലും വർജ്ജിതം ഹേ പ്രകാശസ്ഥരേ... നിന്റെ സൗഭാഗ്യ സൂര്യൻ ഒരിക്കലണയും , അന്ന് , ഇരുളിലെൻ ചിമ്മിനിക്കൂടുകൾ തെളിയും ... മാറ�ോടണയ്ക്കുമെൻ ദളിതഗീത .

91

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

വിവേക് ചക്രവര്‍ത്തി

ബി ബി എ - എല്‍ എല്‍ ബി സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്

ര�ോ

ഹിത് വെമുല എന്ന യുവാവ്എനിക്കു ഇന്നലെ വരെ അജ്ഞാതനായിരുന്നു . ഒരുപക്ഷെ സ്കൂൾ കാലഘട്ടം ത�ൊട്ട്‌എനിക്കു ചുറ്റും അജ്ഞാതരായി ഒത്തിരിപ്പേരുണ്ടായിരുന്നു .

ക്ലാസ്സ്മുറിയിൽ ഉണ്ടെങ്കിലും ഇല്ലാത്തവർ , ഞങ്ങൾ ബഹളമുണ്ടാകുമ്പോഴെല്ലാം നിശബ്തരായവർ. എല്ലാവരും കളിക്കുമ്പോൾ, ഭക്ഷണപ്പൊതി തുറക്കുമ്പോൾ , ഒരുമിച്ചു എങ്ങോട്ടെങ്കിലും പ�ോകുമ്പോള�ൊക്കെ ഞങ്ങൾക്കിടയിൽ നിന്ന് അപ്രത്യക്ഷരായവർ. FtÃmkn

L.O.C

92

സവർണ്ണതയുടെ പ്രകടമായ വെളുവെളുത്ത ശരീരവും പേരിന്റെകൂടെ ജാതിവാലും ഇല്ലെങ്കിൽ പ�ോലും ഒരുപാടു പ്രിവിലേജുകൾ കൂടെവന്നിരുന്നു വെന്നു ഇന്ന് തിരിച്ചറിയുന്നു. എന്റെആത്മവിശ്വാസ ത്തിന്റെ മുക്കാൽപങ്കും , അവർക്കു ഇല്ലാതെപ�ോയതും ആ പ്രിവിലേജുകളായിരുന്നു. ഒരുതവണപ�ോലും ക്ലാസ്സ്‌ലീഡറാവാത്തവർ, ഉറക്കെ ഒരിക്കൽപ�ോലും സംസാരിച്ചിട്ടില്ലാത്തവർ , ഒരു അദ്ധ്യാപകന്റെ പ�ോലും അനുമ�ോദനത്തിന്റെ കൈതട്ടൽ അറിഞ്ഞാട്ടില്ലാത്തവർ. അന്ന് അറിയില്ലായിരുന്നു നിങ്ങൾ അനുഭവിക്കുന്ന അവഗണനയുടെ മീതെയാണ് എന്റെയ�ൊക്കെ സിംഹാസനം.

93

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

അജിത് പുതുശ്ശേരി

4th സെമസ്റ്റർ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്സ്

വീ

രനെങ്കിലും, അജയ്യനല്ല രാവണന്‍ സൗമിത്രേ! ഏത�ോ കാട്ടില്‍ നേരംതെറ്റി വിരിഞ്ഞൊരു പനിനീര്‍പ്പൂവാണവന്‍. (മുള്ളുകള്‍ പൂക്കളിറുക്കുവാതിരിക്കാനുള്ള കരുതല്‍ മാത്രം.) നിനക്കറിയുമ�ോ, വീണ്ടും ഭൂതലം തന്നെ വാരിവാരിപ്പുണരുമെന്നോര്‍ത്ത്, ഇരുളിലേക്കു പിന്‍വാങ്ങുന്ന രാത്രിമഴയാണു രാവണന്‍.

FtÃmkn

L.O.C

94

ആര�ോ വിളിക്കുന്നുവെന്ന ത�ോന്നലില്‍ ഇടയ്ക്കു തിരികെ ന�ോക്കുമ്പോള്‍, ഓര്‍മയില്‍ ഒരു വസന്തം പ�ോലും കണികാണാതെ, ത�ൊണ്ടയിലെ നീരുവറ്റിയ നദിയാണവന്‍.

കഴിയുമെങ്കില്‍ നീ, അവനിലേക്ക് ഊറിവരുന്ന മുലപ്പാലിന്റെ വേരുകളറുക്കുക. അവന്റെ പത്താംകിരീടത്തിന്‍ ച�ോട്ടില്‍, അട്ടഹാസം വെട്ടിവെച്ച മുഖത്ത്, അതിമാധുര്യം തുളുമ്പുന്ന ഒരു കവിതയുണ്ട്.

അവന്റെ ചുവടുപിടിച്ച് പിന്നിലേക്കു നടന്നാല്‍, ഒരു ചെടിയും പൂവിടാത്ത കാട്ടില്‍, ഒറ്റയ്ക്കിരുന്നു കരയുന്ന കുട്ടിയുടെ അടുത്തെത്താം.

അല്ലെങ്കില്‍ നീ പറയൂ സൗമിത്രേ, അശ�ോകവനിയില്‍ വാടിത്തളര്‍ന്നിരുന്ന പൂവിനെ ഒരു ന�ോട്ടം ക�ൊണ്ടു പ�ോലും മുറിവേല്‍പ്പിക്കാത്ത ആ ദശമുഖന്‍ എങ്ങനെയാണ് രാക്ഷസനാവുന്നത്?

ആര�ോ ചാര്‍ത്തിക്കൊടുത്ത അവഗണനയുടെ കാട്ടുതെച്ചിപ്പൂക്കള്‍ ചേര്‍ത്തു കുപ്പായം തുന്നി, അവന്‍ അജയ്യതയായ് അണിയുന്നു. അവന്റെ ഉടലിന�ോ നീണ്ടുയര്‍ന്ന ശിരസ്സുകള്‍ക്കോ മുറിവേല്പ്പിക്കാന്‍ നിന്റെ ബാണങ്ങള്‍ക്കാവില്ല.

95

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

അപർണ സി

M.Phil. മറൈൻ കെമിസ്ട്രി, ഡിപ്പാർട്ട്മെൻറ് ഓഫ് കെമിക്കൽ ഓഷ്യന�ോഗ്രഫി

FtÃmkn

L.O.C

96



ദരത്തിൽ നിന്റെ വംശ ത്തിന്റെ വേരാഴ്ന്നു തുടങ്ങിയിരിക്കുന്നു... നീ വാക്കുതെറ്റിച്ചിട്ടില്ല ... അതിനുമപ്പുറത്തേക്ക് പ്രതീക്ഷകൾ വളർത്തിയെടുത്ത കാട്ടാളത്തിയുടെ വിശ്വാസങ്ങൾ പ�ൊറുക്കപ്പെടട്ടെ .. നിനക്കിടതുവശം കുന്തിയും നകുല സഹദേവന്മാരും വലതു വശം അർജുനനും യുധിഷ്ഠിരനും നടക്കുന്നു ...

തിരിഞ്ഞു ന�ോക്കാതെയുള്ള നടത്തം ... നിന്റെയടികളിൽ മാത്രം എന്തെല്ലാമ�ോ നഷ്ടപെട്ടവന്റെ ഇടർച്ചയുണ്ടോ ? ഉണ്ടെന്ന് വിശ്വസിക്കട്ടെ ഞാൻ ? ' നമ്മുടെ കുഞ്ഞെന്ന വാക്കിലാണ് തുടക്കമെങ്കിലും എന്റെ വയറ്റിൽ വളരുന്നത് പാണ്ഡുവംശത്തിന്റെ അടുത്ത തലമുറ ...ഭീമസേനന്റെ ആദ്യ സന്തതി ...ഹിഡുംബി അത് ചുമക്കാൻ ഗർഭപാത്രം മാത്രം ആകണം ...

97

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

കാട്ടാളത്തിയെന്ന അതൃപ്തിയ�ോ രാക്ഷസിയെന്ന ഭയമ�ോ കൂടെയല്ലാതെ എന്നൊരിക്കലാണ് പാണ്ഡു വംശം ഹിഡുംബിയെ കണ്ടിരിക്കുന്നത്?. തേടി വന്ന ഇരയ�ോട് പ്രണയം ത�ോന്നിയ രാക്ഷസി ... ഭീമസേനനെ പ്രാപിക്കാനായി സഹ�ോദരന്റെ മൃത്യുവിനു പ�ോലും കരണമായവൾ ..ഒരു' രാക്ഷസി '.. വെറും ഒരു 'കാട്ടാളത്തി ' കണ്ണുകൾ ഭീമനിലേക്ക് മാത്രം ചുരുങ്ങുന്നു ... അതിപ്പോൾ കുറച്ചേറെകാലമായി അങ്ങിനെത്തന്നെയാണ് ...ച�ോരയും മാംസവും ശ്വസിച്ചു ദ്രംഷ്ടകൾ കൂർപ്പിച്ച ഇരയെത്തേടിയി റങ്ങിയ ആ രാത്രിമുതൽ ....ആൽമരത്തിൽ ഇരുന്നു ഹിഡുംബൻ പറഞ്ഞു ...കാതങ്ങൾക്കുമകലെ മനുഷ്യമണം ...ഇഷ്ടഭ�ോജ നം ക�ൊണ്ടുചെന്ന് ക�ൊടുക്കാനാണാജ്ഞ ... രാക്ഷസന്മാരിൽ ഏറ്റവും ശക്തനാണ് ഹിഡുംബൻ ....ഭയാനക മായ രൂപം അതിന�ൊ ത്ത ബലം. നാലഞ്ചു മനുഷ്യന്മാരെ കീഴ്പ്പെടുത്താൻ FtÃmkn

L.O.C

98

ഞാനെന്തിന് ? വശീകരിച്ചു മയത്തിലാക്കാൻ സ്ത്രീരൂപം വേണമെന്നോ ? അവൻ അതുക�ൊണ്ടു പറയുന്നു .. അവൾ അതുക�ൊണ്ടു അനുസരിക്കുന്നു .... ചുടുരക്തം തേടിവന്ന കാട്ടാളത്തിക്ക് ഇരയ�ോട് പ്രണയം ത�ോന്നുന്നു ഉറങ്ങിക്കിടക്കുന്ന അഞ്ചുശരീരങ്ങൾ ക്കടുത്തു കാവലായി നിൽക്കുന്ന ഒറ്റയാൻ. ഒളിമറകൾ മനുഷ്യന്റെ തന്ത്രങ്ങൾ ആണ് . അതുക�ൊണ്ടാവണം ക�ൊല്ലാൻ വന്നതും അനുരാഗബദ്ധയായത് മുതലുള്ള കഥകളെല്ലാം പറഞ്ഞുതീർ ത്തതും . പ്രണയത്തിലാവുന്ന പെണ്ണ് അടിമ യെപ�ോലെയാണ്. അവനു ചുറ്റും ല�ോകത്തെ ചുരുക്കുന്നവൾ .. വെള്ളം ക�ൊണ്ടുചെന്നും, ദ്രവ്യങ്ങൾ ക�ൊണ്ടുചെന്നും ദാസിയായി അവർക്കിടയിൽ കൂടുമ്പോഴും ഭീമസേനന�ോട�ൊപ്പമുള്ള നടത്തങ്ങ ളാണ് ഓര�ോ നിമിഷവും താനാഗ്രഹിച്ചത് .. അമ്മക്കടിമയായ കാട്ടാളത്തിയെ ഭീമൻ പരിചയപെടുത്തിയ ദിവസം ,തന്നെയും ഭീമനെയും മാറിമാറി ന�ോക്കിയ കണ്ണുകൾ ഓര�ോന്നും ഒരു വിധത്തിൽ തന്നെ ചിരിപ്പിക്കുന്നവ യായിരുന്നു ...ആ കണ്ണുകളിൽ രാക്ഷസിയ�ോടുള്ള കൗതുകത്തിനപ്പുറം എന്താണുണ്ടാ

99

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

യിരുന്നതെന്നു എല്ലാവരെയുംപ�ോലെ തനിക്കും മനസ്സിലായിരുന്നു പ്രണയത്തിൽ അവൻ ചെയ്ത തെറ്റുകളെ ല്ലാം പ�ൊറുക്കപ്പെടുമായിരുന്നു ഹിഡുംബ ന്റെ വധമുൾപ്പെടെ. "ശക്തനായിരുന്നു " നീ പറഞ്ഞു "ദുഷ്ടനായിരുന്നു ...എന്നാലും അയാൾ ഒരാളെ സ്വന്തമായി ഉണ്ടായിരുന്നുള്ളൂ രക്തബന്ധത്തിൽ" . ഞാനും പറഞ്ഞു. സ്വന്തമായിരുന്ന അവസാനത്തെ കണ്ണിയെയും മുറിച്ചെറിഞ്ഞതിലെ കുറ്റബ�ോ ധമാണ�ോ അത�ോ ,നിനക്കെന�ോടുണ്ടെ ന്ന് ഞാൻ വിശ്വസിച്ച പ്രണയമ�ോ , എന്നെ നിന്റെ വധുവാക്കി അമ്മയ്ക്കും സഹ�ോദരങ്ങൾക്കും മുമ്പിൽ ക�ൊണ്ടുചെന്നു നിർത്തിയത് ? നിന്റെ വധുവായതിനാലാവണം,കാരണങ്ങള�ൊ ന്നും അനേഷിക്കാൻ നില്‍ക്കാതിരുന്നത് . അതൃപ്തി വെളിപ്പെടുന്ന ന�ോട്ടങ്ങളാണ് പാണ്ഡുവംശത്തിന്റെ ആദ്യത്തെ മരുമക ളായി നേരിടേണ്ടിവന്നത�ൊക്കെയും. ആശീർവാദങ്ങൾ പ�ോലും ഈ കാട്ടാളത്തി യെ ത�ൊട്ടെന്നു വരുത്തിയകന്നുമാറി . . കാട്ടാളത്തിയാണ് ..കറുത്തവൾ ആണ് ..അതിനാൽ തന്റെ പുരുഷൻ കിടപ്പറയിൽ പ�ോലും തന്നെ

FtÃmkn

L.O.C

100

ഭയക്കേണ്ടിരിക്കുന്നു വിചിത്രം തന്നെ ..!!! യാത്ര പുറപ്പെടാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ് ഹിഡുംബി നമ്മുടെ കൂടെ വരുന്നില്ല .. അവിടെ ചെന്ന് ബ്രാഹ്മണരായി വേഷം മാറി ജീവിക്കേണ്ടത് തന്റെ കറുപ്പ് അവർക്കിടയിൽ ഇനിയും മാറാതെ നില്‍ക്കുന്നു. മറുത്തൊരു വാക്കു പറയുമെന്നോർത്താണ് നിന്നെ ന�ോക്കിയത്. പക്ഷെ.. നിസ്സഹായത്വം എനിക്കു മുമ്പെ നിന്റെ കണ്ണുകളെ കീഴ്പ്പെടുത്തിയിരുന്നു. യുദ്ധക്കളത്തിലേ ഭീമസേനന് ശക്തനാ വാൻ കഴിയൂ . സ്നേഹിച്ച പെണ്ണ് ഉദരത്തിൽ തന്റെ സന്ത തിയുമായി നില്‍ക്കുന്നു

കാട്ടാളത്തിയുടെ ത�ൊലിപ്പുറത്തെ കറുപ്പുമായി തട്ടിച്ചുന�ോക്കുമ്പോൾ അവ പക്ഷെ ,അത്ര വലിയ പ്രശ്ങ്ങളാകുന്നില്ലല്ലോ 'നിനക്ക് മംഗളം വരട്ടെ '..അവസാനത്തെ ആശീർവാദം നൽകി അവർ തിരിച്ചു നടക്കുമ്പോൾ അറിയാതെ കൈകൾ ഉദരത്തിലെ ജീവനെ ചുറ്റി കാടിന്റെ ഇരുട്ടിലേക്കാണ് താനിനി. ഒറ്റയ്ക്കു പ�ോറ്റിവളർത്തിയ ആ ഇരുട്ടിന�ോളം സുരക്ഷിതത്വം മറ്റെന്തിനുണ്ട് ?! യുദ്ധത്തിൽ ഘട�ോൽഘജൻ മരിച്ചിരിക്കുന്നു .... കുരുതിയെന്നു വേണമതിനെ വിളിക്കാൻ.. കാട്ടാളത്തിയെന്ന പേരിൽ ഒരിക്കൽ

lnUpw_n \½psS IqsS hcp¶nà .. AhnsS sN¶v {_mÒWcmbn thjw amdn Pohnt¡­@Xv Xsâ Idp¸v AhÀ¡nSbn C\nbpw amdmsX \n¡p¶p. adps¯mcp hm¡p ]dbpsat¶mÀ¯mWv \ns¶ t\m¡nbXv. ]s£.. \nÊlmbXzw F\n¡p aps¼ \nsâ I®pIsf Iogvs¸Sp¯nbncp¶p bp²¡f¯nte `oatk\\v ià\mhm³ Ignbq .

101

ഒഴിവാക്കിയവർ തന്നെ ആവശ്യം വന്നപ്പോൾ വംശവും നിറവുമ�ൊക്കെ മറന്നു വന്നിരിക്കുന്നു .. താനാണ് വിഡ്ഢി. എല്ലാമറിഞ്ഞു തന്റെ മകനെ അവർക്കു തുണയായി വിട്ടുക�ൊടുത്ത പമ്പരവിഡ്ഢി ! കാട്ടാളത്തിക്കു പിറന്നു പ�ോയെന്ന തെറ്റിനാണ് പാണ്ഡവരുടെ വംശത്തിലെ ആദ്യ സന്തതി കുരുതിക�ൊടുക്കപ്പെട്ടത് കണക്കില�ൊന്ന് കുറഞ്ഞെന്ന ആശ്വാസം ക�ൊണ്ട് നിൽപ്പുണ്ടാവാം... അല്ലെങ്കിലും പാണ്ഡുവംശത്തിന്റെ തുടർച്ച ഒരു കാട്ടാളനായ ഘട�ോൽകചനിലൂടെയാ കുമെന്നത് അവർക്കൊരപ്രിയ സത്യമായിരുന്നില്ലേ ? അമ്മയായും പെങ്ങളായു മെല്ലാം ത�ോറ്റ ഒരു കാട്ടാളത്തി മാത്രമാണിന്ന് ഹിഡുംബി . കറുപ്പിൽ ത�ോറ്റവളുടെ അടയാളമവശേഷിപ്പി ക്കാൻ നിര്‍ബന്ധിതയായവൾ

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

ക�ോരന്‍

ചന്ദ്രമണ്ഡലം

FtÃmkn

L.O.C

102

" സത്യൻ കെ "

ഹാജർ ബുക്കിലെ പേരുകളെടുത്ത് വിളിക്കുമ്പോൾ അധികമാരും ശ്രദ്ധിക്കാത്ത വിധത്തിലാണ് ഇന്നുമവൻ പേര് വിളിച്ചത്. പതിവുപ�ോലെ ക്ലാസില�ൊരു കുട്ടി പ�ോലും ആ വിളി കേട്ട് തിരിഞ്ഞു ന�ോക്കിയതുപ�ോലുമില്ല. അദ്ധ്യയന വർഷാരംഭദിനത്തിൽ പുതിയ പെൻസിൽ ബ�ോക്സിലെ സുന്ദരനായ വെളുത്ത റബ്ബറു മണക്കുന്നതിനിടയിലെ ഉൾപ്പുളകത്തിൽ ചിലരെല്ലാം ആ ഹാജർ വിളി കേൾക്കാതെ വിട്ടു. അല്ലെങ്കിലും പേര് അവന് വെറുമ�ൊരു പേര് മാത്രമായിരുന്നല്ലോ ഇന്നലെ വരെ.എഴുതിയ ഉത്തരക്കടലാസുകൾ ആളുമാറി അലയാതെ തിരിച്ച് കൈയ്യിൽ വരാനും, ന�ോട്ടുബുക്കിന്റെ ആദ്യ താളുകളിൽ കളർ പെൻസിലു ക�ൊണ്ടെഴുതി വെക്കാനും, ക്ലാസ്സിൽ മറ്റാർക്കുമില്ലാത്ത അത്ഭുത പ്രദർശന വസ്തുക്കളുടെ ഉടമസ്ഥന് അതിലാകമാനം ദാർഷ്ട്യത്തോടെ എഴുതി അഭിമാനിച്ചസൂയപ്പെടുത്തുവാനും മാത്രമുള്ള എന്തോ ഒന്ന് മാത്രമായിരുന്നു അവന് ഇന്നലെ വരെ പേര്.

103

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

മൂന്നാം ക്ലാസ്സിൽ ശ്രീധരൻ സാറ് സ്ക്കൂള് മുഴുവൻ മുഴുങ്ങുമാറുച്ചത്തിൽ ഹാജരു വിളിച്ച് തുടങ്ങിയത് വരെ ഉത്കൃഷ്ടമായത�ൊന്നുമില്ലാത്ത ഒന്നായിരുന്നു പേര് . എന്താണെന്നറിയില്ല സാറ് വിളിക്കുമ്പോൾ പേരിന�ൊക്കെ പ�ൊന്നുകെട്ടിക്കൊടുത്തത് പ�ോലെ ത�ോന്നിയാകും എല്ലാവർക്കും. അതുക�ൊണ്ട് തന്നെ അച്ചടിവടിവിൽ കടുപ്പിച്ച ഹാജർ വിളികൾക്ക് ഏറ്റുപറയാൻ എല്ലാ കുട്ടികളും ഇങ്ങനെ കാത്തിരിക്കും. ഒടുവിൽ അവന്റെ അവസരമെത്തി. "സത്യൻ . കെ ".ശ്രീധരൻ സാർ പേര് നീട്ടി വിളിച്ചു. ഹാജരു ബുക്കിലെ തടിച്ച പേരുകൾക്കിടയിൽ ഞെങ്ങിയമർന്നിരുന്ന ആ പേര് പുറത്ത് ചാടുമ്പോൾ മാത്രം അവന് വെടിക്കെട്ടിനിടയിൽ ഒരു പ�ൊട്ടാസു പ�ൊട്ടിയത് പ�ോലെ മാത്രം ത�ോന്നും. സ്വന്തം പേരിനു മാത്രം പറയത്തക്കതായ കടുപ്പമ�ൊന്നുമില്ലാതെയായി പ�ോയതിന്റെ കാരണമാണ് അവന് അറിയേണ്ടത്. " അച്ഛനെന്തിനാ എനിക്കി പേരിട്ടേ ?" പ�ൊരുളു തേടിത്തേടി ഒരിക്കൽ അവനത് വീട്ടിൽ ച�ോദിച്ചു. 'അനുഭവങ്ങൾ പാളിച്ചകൾക്ക് ' ശേഷം പിന്നെ സിനിമാക�ൊട്ടക കാണാതെ പ�ോയ അവന്റെ അപ്പാപ്പൻ ചുവരിലെ ചില്ലു ഫ്രേമിനിടയിലൂടെ അവനെ ന�ോക്കി കണ്ണിറുക്കി കാണിച്ചു. FtÃmkn

L.O.C

104

" നിന്റെ അപ്പാപ്പന് വല്യ ഇഷ്ട്ടാരുന്നു സത്യനെ ....." . അച്ഛൻ പറഞ്ഞു. " ഉദയേല് വന്നപ്പോ ഞാനും കണ്ടിട്ടൊണ്ട്.,,, കുഞ്ഞിലെ.... പുള്ളി നമ്മളെപ്പോല�ൊക്കെത്തന്നെ കറുത്തിട്ടാ " അച്ഛനത് പറഞ്ഞപ്പോൾ എന്തന്നില്ലാത്ത ഒരു ആവേശമുണ്ടായിരുന്നു മുഖത്ത് . പൂളിയ തേങ്ങാപ്പൊങ്ങ് തിന്നു തീരാറായപ്പോൾ അവനും ചിന്തിച്ചൊരു തീരുമാനത്തിലെത്തി. അതെ...സത്യൻ ഒരു മ�ോശം പേര�ൊന്നുമല്ല. പക്ഷെ, അപ്പൊഴും അവന്റെ ച�ോദ്യത്തിന�ൊരു ഉത്തരം കണ്ടെത്താൻ അവന് കഴിഞ്ഞില്ല. പിന്നെയും ഹാജർ ബുക്കിലെ പേരുകൾ ക്രമമായി ഒന്നിനു പുറകെ ഒന്നായി ഹാജർ പറഞ്ഞുക�ൊണ്ടിരുന്ന ഒരു ദിവസം അവനത് കണ്ടെത്തി. അവനന്നാദ്യമായി മറ്റുള്ളവരുടെ പേരുകള�ൊക്കെ ശ്രദ്ധിച്ച് ന�ോക്കി. പേരിന�ൊപ്പം എല്ലാവർക്കും ചിലത�ൊക്കെക്കൂടി ചേർത്ത് ക�ൊടുത്തിട്ടുണ്ട്. പറയാൻ സുഖമുള്ള എന്തോ ചിലത�ൊക്കെ അവരുടെ പേരിന�ൊപ്പമുണ്ട്. സംഗീത് നായരും, നിഖിൽ മേന�ോനും, കീർത്തി വർമ്മ യുമ�ൊക്കെ തല ഉയർത്തിപ്പിടിച്ചു നിന്ന് ഹാജര് പറയുന്നത് അതുക�ൊണ്ടാണ് എന്നാണ് അവന്റെ കണ്ടെത്തൽ.

പക്ഷെ, നെയിം സ്ലിപ്പിൽ പേരെഴുതി തീർന്നിട്ടും ഇടം ബാക്കി വരുന്ന ചിലര�ൊ ക്കെ കൂടി അവന്റെ ക്ലാസ്സിലുണ്ടായിരുന്നു. പേരിന�ൊപ്പം ഒറ്റയക്ഷരം മാത്രം കൂട്ടുകിടക്കുന്ന മറ്റു ചില പേരുകൾ. അവരാരുമിതുവരെ ആര�ോടും പരാതി പറഞ്ഞ് പ�ോയതായി അവന് അറിവില്ല. എങ്കിലുമവര�ൊക്കെ ഉള്ള് ക�ൊണ്ട് അത് ആഗ്രഹിക്കുന്നുണ്ടാവും എന്നവന്ന് ഉറപ്പുണ്ടായിരുന്നു. അവർക്കെല്ലാം കൂടി വേണ്ടി അവന�ൊരു ശപഥം ചെയ്തു 'എന്റെ പേരിലുമ�ൊരു വാല് വേണം' പക്ഷെ, എങ്ങനെ.?

സന്തോഷത്തിൽ എഴുപതു ക�ൊല്ലത്തിനു ശേഷമുള്ള രാജ്യസ്നേഹികൾ ബെല്ലിനു മുൻപേ തന്നെ ക്ലാസ്സിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടിത്തുടങ്ങിയിരുന്നു. മുൻനിര ഓട്ടക്കാരിര�ൊരാൾ മാത്രം ഇന്ന് നേരെ സ്റ്റാഫ് റൂമിലേക്കാണ് നടന്ന് പ�ോയത്.

അൻപത്തിരണ്ടു സെക്കന്റിൽ നിശബ്ദമായി രാജ്യസ്നേഹത്തിന് ശേഷം സ്ക്കൂളിൽ നാലുമണി ബെല്ലടിച്ചു. സ്വാതന്ത്ര്യം കിട്ടിയതിന്റെ

കുഞ്ഞിത്തോളുകൾ ഉയർത്തിത്താഴ്ത്തി അവന്‍ ഒന്നുമില്ലെന്ന് ആംഗ്യം കാണിച്ചു.

സ്റ്റാഫ് റൂമിൽ ശ്രീധരൻ സാറ് പ�ോകുവാനായി തയ്യാറെടുക്കുകയാണ്. കട്ടളപ്പലകയിൽ ത�ൊട്ടൊളിഞ്ഞു ന�ോക്കി നില്ക്കുന്ന സത്യനെ കണ്ട് ശ്രീധരൻ സാറ് ച�ോദിച്ചു "മ്.. എന്താ?"

" എന്താന്ന് വെച്ചാ വേഗം പറ " സാറിരിക്കുന്ന മേശയുടെ അടുത്തേക്കവൻ ഓടി ചെന്ന് മേശവിരിയുടെ അറ്റം വളച്ച് പറഞ്ഞു

105

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

"എനിക്കെന്റ പേര�ൊന്ന് മാറ്റണം സാറേ"

അത് കേട്ട് സാറിന്റെ മുഖമ�ൊന്നു ചുളിഞ്ഞു .

ശ്രീധരൻ സാറ് അപ്പോഴാണ് അവനെ ശരിക്കൊന്ന് ന�ോക്കിയത് തന്നെ.

"അതിപ്പോ എങ്ങനെ ചേർക്കാനാ? നീ......." എന്തോ ച�ോദിക്കാൻ തുടങ്ങി പാതിവഴിയിൽ സാറ് വിഴുങ്ങി. എന്നിട്ട് വീണ്ടും ച�ോദിച്ചു "നിന്റെ അച്ഛന്റെ പേരെന്താ?"

"പേര് മാറ്റാന�ോ? നിന്റെ പേരിനിപ്പം എന്താ ക�ൊഴപ്പം ? സത്യൻ... നല്ല പേരല്ലേ? ദേ ... അവാർഡ�ൊക്കെ കിട്ടീട്ടൊള്ള നടനാ ... ആ പേര് മാറ്റുന്നതെന്തിനാ?" സാർ ച�ോദിച്ചു .

"കുമാരൻ " കുമാരൻന്ന് മാത്രമേ ഉള്ളോ, അത�ോ ?

"പേര് മാറ്റണ്ട.... പേരിന്റൂടെ എന്തേലും കൂടെ ചേർത്താ മതി." "എന്ത് ചേർക്കാൻ? " സാറ് കുറച്ച് കർക്കശമായി ച�ോദിച്ചു.

ആ ച�ോദ്യത്തിന് മറുപടി പറയാൻ അവന് അറിയില്ലായിരുന്നു. അത്രക്കൊന്നും ചിന്തകളിൽ ദുഷിപ്പ് ബാധിച്ച് തുടങ്ങിയിരുന്നില്ല അവന്.

"സംഗീതിന്റേം, നിഖിലിന്റേ മ�ൊക്കെ പേരിലുള്ളപ�ോലെന്തേലും "

" അങ്ങനെയ�ൊന്നും ഇല്ലാത്ത വാല് ചേർക്കാൻ പറ്റില്ലാ "

FtÃmkn

L.O.C

106

കുറച്ചു കൂടി ശബ്ദം താഴ്ത്തി അയാൾ പറഞ്ഞു "വീട്ടില് ചെന്ന് ഏതാ ജാതീന്ന് ച�ോയിച്ചിട്ടു വാ... നമുക്ക് ചേർക്കാം" അത്രയും പറഞ്ഞ് തീർത്ത് സാറ് സ്റ്റാഫ് റൂമിന് പുറത്തേക്ക് നടന്നു. 'ജാതി'. അതുവരെയവൻ എന്താണെന്ന് ചിന്തിക്കാത്ത ഒരു പുതിയ വാക്ക് കിട്ടിയത് പ�ോലെ അവന് ത�ോന്നി. പക്ഷെ, വീടെന്നും, ത�ൊടിയെന്നും മൂവാണ്ടൻ മാവെന്നുമ�ൊക്കെ പറയുമ്പോൾ മനസ്സിലേ ക്കോടിയെത്തുന്ന ചിത്രങ്ങൾ പ�ോലെയ�ൊന്നും ജാതി എന്ന് കേട്ടപ്പോൾ അവന്റെ മനസ്സിലേക്ക് ഓടി വന്നില്ല. ആ ശൂന്യതയിൽ നിന്നും ശ്രീധരൻ സാറിനുള്ള ഒരു മറുപടിയുമായാണ്

അവൻ പിറ്റേന്ന് വന്നത്. അവന്റെ പ്രശ്നങ്ങൾക്കുള്ള പരിഹാരം സ്വയം കണ്ടു പിടിച്ചതിന്റെ ആത്മവിശ്വാസം അവന്റെ മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു. അവൻ പറഞ്ഞു. "സത്യൻ പുലയൻ " ആ പേര് കേട്ട് അയാൾ ഉറക്കെ ചിരിച്ചു . അങ്ങനെയ�ൊരു പേരിനെപ്പറ്റി ആല�ോചിക്കുമ്പോഴ�ൊ ക്കെ അയാൾക്ക് ചിരി വന്നു ക�ൊണ്ടേയിരുന്നു . "സാറ് ചിരിക്കണതെന്താ ?" അവന് പെട്ടെന്ന് ദേഷ്യം വന്നു. കുറച്ച് അതിരു കടന്നതായി അയാൾക്ക് തന്നെ ബ�ോധ്യമായി. പേരിലങ്ങനെ വാലുകൾ തിരുകുന്നതിൽ അര്‍ത്ഥമ�ൊന്നുമില്ലെന്നും അതിലഭിമാനിക്കുന്നത് ശരിയല്ലെന്നും അയാൾ ഗൗരവത്തോടെ അവന�ോട് പറഞ്ഞു.

ച�ോദിച്ചു.

A³]¯nc­@p sk¡â n \niÐamb cmPykvt\l¯n\v tijw kv¡qfn \mepaWn s_ÃSn¨p. kzmX{´yw In«nbXnsâ kt´mj¯n Fgp]Xp sImïn\p tijapÅ cmPykvt\lnIÄ s_Ãn\p ap³t] Xs¶ ¢mÊn \n¶v ]pdt¯¡v Cd§n HmSn¯pS§nbncp¶p. ap³\nc Hm«¡mcnsemcmÄ am{Xw C¶v t\sc Ìm^v dqante¡mWv \S¶v t]mbXv.

"അവരുടെയ�ൊക്കെ പേരില�ൊണ്ടല്ലോ. എന്റെ പേരിലിട്ടാലിപ്പെന്താ? " അവൻ കുറച്ച് മുൻപിലേക്ക് കേറി നിന്ന്

107

അവന്റെ വിശ്വാസം അങ്ങനെയായിരുന്നു. ശ്രീധരൻ സാർ ഉച്ചത്തിൽ ഹാജര് വിളിക്കുമ്പോൾ അവനും നെഞ്ചുവിരിച്ച് നിന്ന് അഭിമാനത്തോടെ ഹാജര് പറയുന്ന ഒരു ദിവസം വരും. അന്ന് അവനും മറ്റുള്ളവരെപ്പോ ലെയാകും. ഹാജർ ബുക്കിലെ പേര് ഒന്നിന്പുറകെയ�ൊന്നാ യി ഉയർന്നു താഴ്ന്നു ക�ൊണ്ടിരുന്നു. ഒടുവിൽ ഹാജർ ബുക്കിലെ അവന്റെ പേര് ഉറക്കെ വിളിച്ചു.. "സത്യൻ പ�ൊലയൻ " ഹാജർ സാർ.... പക്ഷെ .,പതിവ് പ�ോലെ തന്നെ ആരും ആ ഹാജർ വിളികേട്ട് തിരിഞ്ഞു ന�ോക്കിയില്ല. അവർ പെൻസിൽ ബ�ോക്സിലെ വെളുത്ത റബ്ബർ മണപ്പിച്ചു ക�ൊണ്ട് വീണ്ടും ഉൾപ്പുളകം ക�ൊണ്ടു.

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

FtÃmkn

L.O.C

108

tNmc¡nSm§sf tNe¯p¼m tZl¯v sI«nbn«p {Sbn\n Ibdm³ Xnc¡pIq«p¶ sN«n¨nIÄ¡nSbneqsS Hcp abn¸oen¯p­>p ImWm\mbn... Hät¯mÀ¯ns«msc®¡dp¼³. tKmhÀ²s\mgnsI Bcpabmsf Xncn¨dnªnÃ. am[h³! Xoh­>n sh¬taL§Ä¡pta Idp¯ ]pI Xp¸nbt¸mÄ iymahÀ®sâ apcfn _lnjv¡cn¨hscms¡bpw tÌj\nencp¶v sNhns]m¯n. BImiw am{Xw BtcmSpw tNmZn¡msX kss[cyw Ccpfm\pw shfp¡m\papÅ \msfIÄ¡v shÅw Xfn¨psIm­>ncp¶p. 109

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

ഗ�ോപിക ഇടമുറിയില്‍

ബി ക�ോം എല്‍ എല്‍ ബി സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്

നമുക്ക് രണ്ടു മുഖങ്ങളുണ്ട് ഒന്ന്, നിറച്ചാലുകൾ ഒറ്റവരിയിൽ വരച്ചിട്ട അകത്തുള്ള ചിത്രം... രണ്ട്, യൂ ക്യാമിൽ ക�ൊത്തിമിനുക്കിയ മുഖപുസ്തകത്തിലെ ചിത്രം... അതിനിടയിൽ മുറിവേറ്റു നിറം മങ്ങിയ ചില സാദൃശ്യങ്ങളുണ്ട്... വേണ്ടപ്പെട്ടതെല്ലാം മരിക്കുമ്പോൾ പുനർജനിച്ച ചില ബ്യൂട്ടി ആപ്പുകളുണ്ട്.. അവ പിൻതുടരാതിരിക്കുന്നതാണ് നല്ലത്.. അവ ഏറ്റുവാങ്ങാത്തതാണ് നല്ലത്... കാരണം, അടിച്ചേല്പിക്കപ്പെട്ട ഈ സൗന്ദര്യത്തിനു പുറകിൽ തലമുറകളുടെ കണ്ണീരുണ്ട്... കരി പുരണ്ടവന്റെ വേദനയുണ്ട്.. കറുത്ത യ�ോനികളുടെ രക്തമുണ്ട്... പഴമകൾ ചരിത്രമാകുമ്പോൾ പുതുമകൾ കാഴ്ചയാവുന്നു... അവസാനം, മുഖങ്ങളെല്ലാം പഴകി ദ്രവിക്കുമ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു വിളിച്ചു പറയണം: നമുക്ക് നമ്മളായി തുടരേണ്ടേ? ചുവരുകളിൽ വരച്ചിടേണ്ടേ? "തൂവെള്ള മാത്രമല്ല എന്റെയും നിന്റെയും നമ്മുടെയും സൗന്ദര്യങ്ങൾ!" FtÃmkn

L.O.C

110

കണ്ടക്കുട്ടി ആനവായി

മുഖാമുഖം നില്ക്കുമ്പോൾ എന്നും ആദ്യ ചുവട് വെളുപ്പിന് കല്പ്പിച്ചു ക�ൊടുത്തതാര് ?

111

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

പ്രിന്‍സി സേവ്യര്‍

സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്

FtÃmkn

L.O.C

112

നി

ന്റെ പേര്‍ അന്ന എന്നായിരുന്നിരി ക്കണം. മരിയ എന്നുമാവാം, അത�ോ സൂസേയ്ന്‍ എന്നോ? പേരെന്തായാലും നിന്റെ മുഖം എനിക്ക് നല്ല നിശ്ചയമുണ്ട്. അഗാധമായ�ൊരു വിഷാദത്തെ ഓര്‍മ്മപ്പെടുത്തുന്ന വെളുത്ത കണ്ണുകളില്‍ പ്രതീക്ഷയുടെ നീലനിറമുള്ള തിളങ്ങുന്ന കൃഷ്ണമണികള്‍ ഉണ്ടാവണം നിനക്ക്. നീ ഏറെ പഴിച്ചിരിക്കാനി ടയുള്ള വെളുത്ത നിറമായിരുന്നിരിക്കണം നിനക്ക്.

വീതികുറഞ്ഞ ചുണ്ടുകളില്‍ സദാപ്രസരിക്കുന്ന പുഞ്ചിരി ഉണ്ടാവണം. പ്രഫസര്‍ ഡിക്കിനു കെടുത്താന്‍ കഴിയാതെ പ�ോയ അതെ പുഞ്ചിരി. എഡ്വേര്‍ട് സ്ട്രീറ്റില്‍ വെച്ചു മാര്‍ട്ടിന്‍ ലുതെര്‍ കിംഗിനെ ആദ്യമായി കണ്ടുമുട്ടുമ്പോഴും അതെ പുഞ്ചിരി നിന്റെ മുഖത്ത്‌ ഉണ്ടായിരുന്നിരിക്കണം. മാര്‍ട്ടിനെ പിരിഞ്ഞ ആ ദിവസത്തില്‍ ആ പുഞ്ചിരി മങ്ങിയിട്ടുണ്ടാകുമ�ോ ? നിന്നെ ഞാൻ അന്ന എന്നു വിളിക്കട്ടെ? . ധൃതിയില്‍ നീ നടക്കുക യായിരുന്നു.

113

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

വൈകിട്ട് നാലരക്ക് ചാപ്പലില്‍ എത്തണം എന്നല്ലേ മാര്‍ട്ടിന്‍ പറഞ്ഞത്. പ്രിയ സുഹൃത്ത് ദിമിത്രിയുടെ കൈവശം മാര്‍ട്ടിന്‍ ക�ൊടുത്തുവിട്ട കത്തിലെ അവസാന വരിയും അതായിരുന്നിരിക്കണം. ജ�ോണ്‍ വരാമെന്ന് ഏറ്റിരിക്കുന്നതും നാലരക്കാണ് . പള്ളിയില്‍ ഒന്നുമല്ല, ക�ോളേജ് കാന്റീനില്‍ ആണ്. ഒറ്റയ്ക്ക് അവനെ കാത്തിരിക്കുമ്പോഴാണ് എനിക്ക് നിന്നെ ഓര്‍മ്മ വന്നത്. മാര്‍ട്ടിന്റെ പതിവ് കത്തുകള്‍ക്ക് ഉണ്ടാവാറുള്ള തേജസ്സ് ആ കത്തിന് ഉണ്ടായിരുന്നിരിക്കില്ല അല്ലേ? ആ ബ�ോധ്യമായിരിക്കും തുകല്‍ ചെരിപ്പുകള്‍ക്ക് ഉള്ളില്‍ ഒളിപ്പിച്ച നിന്റെ കാലുകളുടെ വേഗത കൂട്ടിയത്.

"Ft¶mSv £an¡p A¶.. Rm³ Hcn¡epw \nsâ PohnX¯n hccpXmbncp¶p. Rm³ Hcp i]n¡s¸«h\mWv . ZpJ§Ä am{Xw XpWbmbn«pÅh³ . A§s\bpÅ Rm³ Hcn¡epw \nsâ XpW tXSn hccpXmbncp-¶p." "AXn\nt¸mÄ F´p@­mbn ]dbp " "H¶pw D­@mhmXncn¡m\mWv Rm³ Ct¸mÄ CXv ]dbp¶Xv. \½psS kvt\lw F\n¡v F{X hnes¸«XmtWm AXnt\¡mtfsd F\n¡v hnes¸«XmWv\nsâ kpc£nXXzw. \o F\n¡v \ãamIp¶Xns\ Ipdn¨v F\n¡v BtemNn¡m³ t]mepw h¿.

ജ�ോണിനെ കാണാന്‍ പ�ോകുമ്പോഴ�ൊക്കെയും എനിക്കും എന്തെന്നില്ലാത്ത ധൃതിയാണ് . പള്ളിയിലേക്കുള്ള നിന്റെ നടപ്പ് എനിക്ക് ഊഹിക്കാ വുന്നതേ ഉള്ളൂ. നെഞ്ചോടടുക്കിയ വേദപു സ്തകവും ബൈബിളും നിന്റെ ഹൃദയത്തിന്റെ പെരുമ്പറക്കോള്

FtÃmkn

L.O.C

114

സഹിക്കാന്‍ വയ്യെന്ന ഭാവത്തില്‍ ചെവികള്‍ പ�ൊത്തിയിട്ടുണ്ടാവും. ദേവാലയത്തിന്റെ കല്‍പടവുകള്‍ കയറുമ്പോള്‍ ഇതുവരെ യില്ലാത്തൊരു മുറുക്കവും ഭീതിയും നിനക്ക് ത�ോന്നിയ�ോ? മാര്‍ട്ടിന്‍ പള്ളിക്കകത്ത് തന്നെ ഉണ്ടായിരുന്നിരി ക്കണം. ആ കാര്യത്തില്‍ നീ ഭാഗ്യവതി ആണ് കേട്ടോ. ജ�ോണ്‍ എനിക്ക് വേണ്ടി ഒരിക്കലും കാത്തിരുന്നിട്ടില്ല. എന്തെങ്കിലും ആവശ്യങ്ങളുമായി ഓടിനടപ്പായിരുന്നു പാവം എപ്പോഴും. കൈവിരലുകള്‍ പിണച്ച് ക്രൂശിതനെ ന�ോക്കി നില്‍ക്കുന്ന മാര്‍ട്ടിനെ കണ്ടപ്പോള്‍ ഗത്സെമെനില്‍ പ്രാര്‍ത്ഥിച്ച യേശുവിനെ ആണ�ോ നിനക്ക് ഓര്‍മ്മ വന്നിരിക്കുക?: ദൈവമേ കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും അകന്നു പ�ോകേണമേ, എങ്കിലും എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ. നീയും കൈകള്‍ കൂപ്പി മുട്ട് കുത്തി തിരുവ�ോസ്തിക്ക് ആദരം നല്‍കി. എന്നത്തേയും പ�ോലെ, മാര്‍ട്ടിന്റെ ഹൃദയ വ്യഥകളുടെ ഭാരം കുറയ്ക്കണേ എന്നാകും നീ

പ്രാര്‍ഥിച്ചിരിക്കുക ഞാനും അങ്ങനെ തന്നെയാണ് പ്രാര്‍ഥിക്കാറ് അന്ന.. തനിക്ക് ചുറ്റുമുള്ളവരുടെ മുഴുവന്‍ കുരിശുകള്‍ തന്റെതാണെന്നു കരുതി ചുമക്കുന്ന ജ�ോണിന്റെ ക്ലേശങ്ങള്‍ കുറയ്ക്കണേ എന്ന്. പള്ളിയില്‍ വെച്ച് മാര്‍ട്ടിന്‍ എന്താണ് അന്ന നിന്നോട് പറഞ്ഞിരിക്കുക? “പറയു മാര്‍ട്ടിന്‍ എന്തിനാണ് അത്യാവശ്യമായ് കാണണം എന്ന് പറഞ്ഞത്?” എന്തെങ്കിലും പറയുന്നതിന് പകരം മാര്‍ട്ടിന്റെ കവിളുകളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍തുള്ളികള്‍ എന്നെ അമ്പരപ്പിച്ചു. കരിമ്പാറ കെട്ടുകള്‍ പ�ോലെ ഉറച്ച ആ കവിള്‍ത്തടങ്ങളില്‍ തിളങ്ങിയിരുന്ന ആ തുള്ളികള്‍ക്ക് ആഫ്രിക്കയിലെ ഒരു ഖനികളിലും കണ്ടെത്താനാവാത്ത വജ്രത്തിന്റെ ശ�ോഭയുണ്ടായിരുന്നു. അതിന്റെ കൂര്‍ത്ത അറ്റങ്ങള്‍ എന്റെ ഹൃദയത്തില്‍ ക�ോറി വരക്കുന്നതുപ�ോലെ എനിക്ക് ത�ോന്നി. എങ്കിലും എനിക്ക് അതിശയമാണ് ത�ോന്നിയത്. വെള്ളക്കാര്‍ പ�ോലും രഹസ്യമായ് ആരാധിക്കുന്ന, വര്‍ണ്ണവെറിക്കെതിരെ അഹ�ോരാത്രം പ�ോരാടുന്ന, കറുത്ത വര്‍ഗ്ഗക്കാരായ എന്റെ സുഹൃത്തുക്കള്‍ രക്ഷകനായി കരുതുന്ന, ക�ോളേജിലെ തീപ്പൊരി പ്രസംഗകന്‍ മാര്‍ട്ടിന്‍ ലുതെര്‍ കിംഗ്‌കരയുകയ�ോ? അതും ഈ പീറപെണ്ണിനു മുന്നില്‍? “മാര്‍ട്ടിന്‍ ക�ൊച്ചു കുട്ടികളെ പ�ോലെ കരയാതെ കാര്യം പറയു..”

മാര്‍ട്ടിന്‍ എന്റെ കൈകള്‍ അവന്റെ കൂപ്പിയ കൈകളില്‍ എടുത്തു. “എന്നോട് ക്ഷമിക്കു അന്ന.. ഞാന്‍ ഒരിക്കലും നിന്റെ ജീവിതത്തില്‍ വരരുതായി രുന്നു. ഞാന്‍ ഒരു ശപിക്കപ്പെട്ടവനാണ് . ദുഖങ്ങള്‍ മാത്രം തുണയായിട്ടുള്ളവന്‍ . അങ്ങനെയുള്ള ഞാന്‍ ഒരിക്കലും നിന്റെ തുണ തേടി വരരുതായിരുന്നു.” “അതിനിപ്പോള്‍ എന്തുണ്ടായി പറയു” “ഒന്നും ഉണ്ടാവാതിരിക്കാനാണ് ഞാന്‍ ഇപ്പോള്‍ ഇത് പറയുന്നത്. നമ്മുടെ സ്നേഹം എനിക്ക് എത്ര വിലപ്പെട്ടതാണ�ോ അതിനേക്കാളേറെ എനിക്ക് വിലപ്പെട്ടതാണ്‌ നിന്റെ സുരക്ഷിതത്വം. നീ എനിക്ക് നഷ്ടമാകുന്നതിനെക്കുറിച്ച് എനിക്ക് ആല�ോചിക്കാന്‍ പ�ോലും വയ്യ.

115

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

എന്ത് ചെയ്യണമെന്ന് എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല അന്ന”. “എന്നെ വേണ്ടെന്നു വച്ചാല്‍ ഒരു പക്ഷേ നിനക്കെങ്കിലും സമാധാനത്തോടെ ജീവിക്കാന്‍ കഴിഞ്ഞേക്കാം “. പറയാന്‍ ശ്രമിക്കുന്ന വാക്കുകള്‍ ത�ൊണ്ടയില്‍ കുരുങ്ങുന്നത് പ�ോലെ എനിക്ക് അനുഭവപ്പെട്ടു. ഒരു നിമിഷത്തേക്ക് ഈ ഭൂമി ഒന്ന് കീഴ്മേല്‍ മറിഞ്ഞതായെങ്കിലും എനിക്ക് ത�ോന്നിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. എന്നെങ്കിലും ഈ നിമിഷം വരുമെന്ന് എനിക്ക് ബ�ോധ്യമുണ്ടായിരുന്നോ? അറിയില്ല. മാര്‍ട്ടിന്റെ വ്യാകുലതകളത്രയും കേട്ടിട്ടും എന്റെ ഉള്ളില്‍ ഒരു വേലിയേറ്റവും ഉണ്ടാവാത്തതില്‍ എനിക്ക് അത്ഭുതം ത�ോന്നി. ആരെയാണ് ഞാന്‍ പഴിക്കേണ്ടത്? തന്നെയ�ൊരു കറുത്ത വര്‍ഗ്ഗക്കാരിയായി സൃഷ്ടിക്കാത്തതില്‍ ദൈവത്തിനെയ�ോ? അപ്പന്റെ മരണശേഷമെങ്കിലും ഈ നശിച്ച നാട് വിട്ടുപ�ോകാന്‍ സമ്മതിക്കാത്ത അമ്മയെയ�ോ? ഒരു വാക്കുപ�ോലും പറയാതെ തന്നെ വിട്ടു പ�ോയ പ്രഫസര്‍ ഡിക്കിനെയ�ോ? കറുത്തവരെങ്കിലും സ്നേഹം മാത്രം നല്‍കാന്‍ അറിയുന്ന എഡ്വേര്‍ട് സ്ട്രീറ്റിലെ ദാരിദ്രവാസികളെയ�ോ? അവരുടെയ�ൊപ്പം അവരുടെ ആരാധ്യനായ നേതാവ്‌ മാര്‍ട്ടിന്‍ ലുതെര്‍ കിംഗ്‌നെ സ്നേഹിക്കാന്‍ ത�ോന്നിയ നിമിഷത്തെയ�ോ? തെറ്റുപറ്റിയത് എനിക്കായിരുന്നു. മാര്‍ട്ടിനും അവന്റെ കുടുംബവും കറുത്തവരാണെന്നും നികൃഷ്ടരാണെന്നും മറ്റെല്ലാ വെള്ളക്കാരെയും പ�ോലെ താനും FtÃmkn

L.O.C

116

വിശ്വസിക്കണമായിരുന്നു. അവന്റെ കണ്ണിലെ ദിവ്യ തേജസ്സും വാക്കിലെ ധൃഡതയും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കണമായിരുന്നു. വര്‍ണ്ണവെറി പൂണ്ട വെള്ളക്കാര്‍ക്ക് എതിരെ സംഘടിക്കാനും അവന്റെ സ്വപ്നങ്ങളെ സഫലീകരിക്കാനും കൂട്ട് നില്‍ക്കരുതായിരുന്നു. ഇരുണ്ട മനസുള്ള ആ വെളുമ്പന്മാരുടെ മണ്ണില്‍ നിന്ന് ഭൂമിയുടെ വെളിച്ചമുള്ള എതെങ്കിലും ക�ോണിലേക്ക് മാര്‍ട്ടിന്റെ കൈ പിടിച്ചു ക�ൊണ്ട് ഓടാനാണ് എനിക്ക് ആദ്യം ത�ോന്നിയത്. ഏതറ്റം വരെ ഓടാനയിരുന്നു.? മനുഷ്യന്റെ മനസ് എല്ലായിടത്തും ഒരു പ�ോലെ ആണെന്ന് ഇപ്പോള്‍ ത�ോന്നുന്നു. “നമുക്ക് ഈ മണ്ണില്‍ ഒരുമിച്ച് ജീവിക്കാന്‍ ഒരിക്കലും സാധിക്കുകയില്ല അല്ലെ മാര്‍ട്ടിന്‍ ?” അവസാനം ഞാന്‍ ച�ോദിച്ചു. “എന്നെ വിശ്വാസിക്ക് അന്ന, കറുത്തവരും വെളുത്തവരും സഹ�ോദരരെ പ�ോലെ കഴിയുന്ന ഒരു ദിവസം തീര്‍ച്ചയായും വരും. എന്റെ സ്വപ്ന

നേരിപ്പോടിനുള്ളിലൂടെ എരിഞ്ഞു ആകാശത്തിലെ വെളിച്ചമില്ലാത്ത നക്ഷത്രങ്ങള്‍ക്ക് കൂട്ട് പ�ോയിട്ടുണ്ടാവും.

ത്തെ കുറിച്ച് നിനക്ക് അറിയില്ലേ.. അതിനായാണ് ഞാന്‍ ജീവിക്കുന്നത് തന്നെ, പക്ഷെ...” “വിഷമിക്കരുത് മാര്‍ട്ടിന്‍ നമ്മുടെ സ്നേഹത്തെക്കാള്‍ നമ്മുടെ നാടിനുവേണ്ടി നീ കാണുന്ന സ്വപ്‌നങ്ങള്‍.. അതില്‍ ഞാന്‍ വിശ്വസിക്കുന്നു.. നമുക്ക് പിരിയാം”. ഇത്രയും പറഞ്ഞു ക�ൊണ്ട് ഞാന്‍ തിരികെ നടന്നു. അദ്ദേഹത്തെ ഒരു ന�ോക്ക് കൂടി കാണണം എന്ന് എനിക്ക് ആഗ്രഹ മുണ്ടായിരുന്നെങ്കിലും എനിക്കതിനുള്ള ശക്തി ഉണ്ടായിരുന്നില്ല. മാര്‍ട്ടിന്റെ കവിളില്‍ അവസാനമായി നീ ഒരു

ചുംബനം ക�ൊടുത്തിരിക്കണം. ജ�ോണും അതിശയം വിചാരിച്ചിട്ടുണ്ടാവണം. ആദ്യമായും അവസാനമായും ഞാന്‍ അവനു നല്‍കിയ ചുംബനം അതായിരുന്നു അന്ന. എന്റെ കറുത്ത ചുണ്ടുകള്‍ അവന്റെ കവിളില്‍ പതിഞ്ഞപ്പോള്‍ അവനു പ�ൊള്ളിയിട്ടുണ്ടാകുമ�ോ? ഇനിയെന്താണ്? ഇനിയ�ൊന്നുമില്ല. അങ്ങനെ മാര്‍ട്ടിന്‍ ലൂധര്‍ കിംഗിന്റെ വെള്ളക്കാരി കാമുകി വിക്കിപീഡിയയുടെ ഒരു വരിയിലേക്കൊതുങ്ങി. അവരുടെ കത്തുകളും അവരുടെ മാത്രം കിനാവുകളും അന്നത്തെ രാത്രിയില്‍ ഒരു

117

ഇന്ന് എന്റെ സ്വപ്നങ്ങളുടെ ല�ോകവും അവസാനിക്കുകയാണ് അന്ന. കാലമിത്ര കഴിഞ്ഞിട്ടും മനുഷ്യന്റെ മനസ്സിന് മാറ്റമ�ൊന്നും ഇല്ലെന്നു നിനക്ക് അത്ഭുതം ത�ോന്നുന്നുണ്ടോ? ഈ നെരിപ്പോടിനകത്ത് എന്തൊരു തണുപ്പാണ് അന്ന. നീയാ തീയ�ൊന്നു കത്തിക്ക്. ഇതാ തീപ്പെട്ടി. ഞാനും എരിയട്ടെ. വെളിച്ചമില്ലെങ്കിലെന്താ ഞാനുമ�ൊരു നക്ഷത്രമാകട്ടെ.

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

FtÃmkn

L.O.C

118

ImsemSnª ]iphpambn Hcp B¼pe³kv sehÂt{Imkv IS¶v t]mIp¶p­>v. Xoh>­n \ndp¯n. AhnsS \n¶mWv Npaen `mchpambn hcp¶ a\pjys\ tKmhÀ²³ Xoh­>nbnte¡v ssI]nSn¨v IbänbXv.

119

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

സർവ്വേശ്വർ ദയാൽ സക്സേനയുടെ ഹിന്ദി കവിത പരിഭാഷ: പ്രസാദ് നീലേശ്വരം

വിശപ്പുമായി പ�ൊരുതാൻ നിൽക്കുന്നവന്റെ രൂപം മന�ോഹരമാണ്. റാഞ്ചാൻ വരുന്ന പരുന്ത് , പത്തി വിടർത്തിയ പാമ്പ്, മുള്ളുകൾക്കിടയിലൂടെ രണ്ടു കാലിൽ നിന്ന് കിളുന്നില കടിക്കുന്ന ആട്, പ�ൊന്തക്കാട്ടിൽ പതുങ്ങുന്ന പുലി, മരക്കൊമ്പിൽ കീഴ്ക്കാം തൂക്കായി പഴം ക�ൊത്തുന്ന തത്ത. അഥവാ ഇവരുടെയ�ൊക്കെ സ്ഥാനത്ത് മനുഷ്യനായിരുന്നെങ്കില�ോ? വിശപ്പുമായി പ�ൊരുതാൻ നിൽക്കുന്നവന്റെ രൂപം മന�ോഹരമാണ് FtÃmkn

L.O.C

120

ദില്‍ജിത്ത് സി

3rd സെമസ്റ്റർ എല്‍ എല്‍ എം സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്

വി

ഭാഗീയതയും വിദ്വേഷവും കലാപങ്ങളും സൃഷ്ടിച്ചുക�ൊണ്ട് വര്‍ഗീയ ഫാഷിസം ഇന്ത്യന്‍ സാമൂഹ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇടപെട്ടുക�ൊണ്ടിരിക്കുന്ന വര്‍ത്തമാനകാലസാഹചര്യമാണ് നമ്മെ അഭിമുഖീകരിക്കുന്നത്. രാജ്യത്തെ അനുദിനം ഗ്രസിച്ചുക�ൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാഷിസമെന്ന ഈ മഹാവിപത്തിനെ തുറന്നുകാണിക്കാനും പ്രതിര�ോധിക്കാനുമുള്ള രാഷ്ട്രീയവും ധൈഷണികവുമായ ഇടപെടലുകളാണ് കാലം നമ്മോടാവശ്യപ്പെടുന്നത്.

121

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

`mcXob ZÀi\§fpsS ImcysaSp¯m `mcXob AãZÀi\§fmb temImbXw, kmJyw, sshtijnIw, \ymbw, tbmKw, aoamwk, _p²nkw, ssP\nkw, F¶nhbn aoamwk ZÀi\w am{Xta ssZh¯nsâ AØnXzs¯ AwKoIcn¡p¶pÅpsh¶pw aäv ZÀi\§sfÃmw Xs¶ \ncoizchmZ]chpw, aX\nct]£hpamsW¶v ImWm³ Ignbpw. ഇതര സമഗ്രാധിപത്യ ഭരണകൂടസം വിധാനങ്ങളില്‍ നിന്ന് വിഭിന്നമായി ഫാഷിസം അതിന്റെ അധികാരം സ്ഥാപിക്കുന്നതും നിലനിര്‍ത്തുന്നതും ബലപ്രയ�ോഗത്തിലൂടെയ�ോ, സൈനി കമായ�ോ അല്ല മറിച്ച് ഒരു തത്വശാസ്ത്ര മെന്നപ�ോലെ നാം അതിനെ സര്‍വ്വാ ത്മനാ സ്വീകരിക്കുകയാണെന്നും നാം അതിനെ സ്വീകരിക്കുന്ന തരത്തില്‍ നമ്മുടെ സമൂഹത്തേയും ആശയമണ്ഡലങ്ങളേയും മാറ്റിത്തീര്‍ക്കുന്നതിലാണ് ഫാഷിസം വിജയിക്കുന്നതെന്നുമുള്ള സത്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. സാമൂഹ്യജീവിതത്തിന്റെ സൂക്ഷ്മതലങ്ങളില്‍ പ്രവര്‍ത്തനങ്ങളാരംഭിക്കുന്ന ഫാഷിസ്റ്റുകള്‍, മനുഷ്യസംബന്ധിയായ സകലതിനേയും മതവത്ക്കരിക്കുകയും ജഡിലവും, യുക്തിരഹിതവും അപരമത വിദ്വേഷത്തിലധിഷ്ഠിതമായ ആശയങ്ങള്‍ പ്രചരിപ്പിക്കുക വഴി മനുഷ്യമനസ്സുകളെ തങ്ങള്‍ക്കിണങ്ങുന്ന തരത്തില്‍ മാറ്റിത്തീര്‍ക്കുകയും ചെയ്യുന്നു. FtÃmkn

L.O.C

122

ഇന്ത്യന്‍ സാമൂഹ്യജീവിതത്തിലും, ആശയമണ്ഡലത്തിലും ഹിന്ദുത്വഫാഷിസം നടത്തുന്ന ഇടപെടലുകളെ സസൂക്ഷ്മം നിരീക്ഷിച്ചാല്‍ രണ്ട് രീതിയിലാണ് ഹിന്ദുത്വം തങ്ങളുടെ അജണ്ടകള്‍ ഇന്ത്യയില്‍ നടപ്പിലാക്കുന്നതെന്ന് കാണാന്‍ കഴിയും. ഇവര്‍ ഒരു ഭാഗത്ത് മതനിരപേക്ഷ ഇന്ത്യയുടെ ചരിത്രത്തെ വരെ വക്രീകരിച്ചുക�ൊണ്ട് ഏകശിലാത്മകമായ ഹിന്ദുത്വ രാഷ്ട്രനിര്‍മ്മാണത്തിനുള്ള ആശയപരമായ ഇടപെടലുകളും മറുഭാഗത്ത് അപരമതവിദ്വേഷം പരത്തി ആളുകളെ മൃഗീയമായ അക്രമണ�ോത്സുകതയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഫാഷിസ്റ്റുകള്‍ രാജ്യത്തോട് പറയുന്നത് മഹനീയമായ ഒരു ഭൂതകാലം നമുക്കുണ്ടെന്നും ചാതുര്‍വര്‍ണ്യവ്യവസ്ഥയിലധിഷ്ഠിത മായ ആര്‍ഷഭാരതസംസ്ക്കാരമാണ് ഭാരതീയസംസ്ക്കാരമെന്നും ഭാരതീയ ദര്‍ശനമെന്നാല്‍ ആത്മീയതയിലൂന്നിയ ശങ്കരദര്‍ശനമാണെന്നും

123

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

ഇസ്ലാമിന്റെയും വൈദേശികരുടേയും കടന്നുകയറ്റത്തോടെ ഇവ നഷ്ടപ്പെട്ടെന്നും ഇതിന്റെ പുന:സ്ഥാപനമാണ് ഓര�ോ ഭാരതീയന്റെയും ധര്‍മ്മമെന്നുമാണ്. എന്നാല്‍ ഇന്ത്യയുടെ സാംസ്കാരിക ചരിത്രം ഗൗരവമായ പഠനത്തിന് വിധേയമാക്കുന്ന ഏത�ൊരു വ്യക്തിയും മനസ്സിലാക്കുന്ന കാര്യമാണ് ആര്‍ഷഭാരതസംസ്ക്കാര ത്തിന് മുമ്പേ തന്നെ വികസിതമായ ഒരു സാമൂഹ്യജീവിതം ഇന്ത്യന്‍ ജനതയ്ക്കുണ്ടായി രുന്നെന്നും ആര്യന്‍ അധിനിവേശവും പ്രകൃതി ദുരന്തങ്ങളും തുടങ്ങി നാനാവിധകാരണങ്ങളാ ല്‍ ഇവ നശിക്കപ്പെട്ടെ ന്നും ഹാരപ്പയിലേയും മ�ോഹന്‍ജോദ�ോരയി ലേയും ഖനനത്തില്‍ ലഭിച്ച വസ്തുക്കള്‍ ഈ നിരീക്ഷണത്തിന് ശാസ്ത്രീയ അടിത്തറയും നല്‍കുന്നു. ഭാരതീയ ദര്‍ശനങ്ങളുടെ കാര്യമെ ടുത്താല്‍ ഭാരതീയ അഷ്ടദര്‍ശനങ്ങളായ ല�ോകായതം, സാഖ്യം, വൈശേഷികം, ന്യായം, യ�ോഗം, മീമാംസ, ബുദ്ധിസം, ജൈനിസം, എന്നിവയില്‍ മീമാംസ ദര്‍ശനം മാത്രമേ

ദൈവത്തിന്റെ അസ്ഥിത്വത്തെ അംഗീക രിക്കുന്നുള്ളുവെന്നും മറ്റ് ദര്‍ശനങ്ങളെല്ലാം തന്നെ നിരീശ്വരവാദപരവും, മതനിരപേക്ഷവുമാണെ ന്ന് കാണാന്‍ കഴിയും. ബൃഹസ്പതി ആവിഷ്ക്കരിച്ച ല�ോകായത ദര്‍ശനത്തിലെ ഒരു ശ്ലോകംപറയുന്നത് "അഗ്നിഹ�ോത്രം ത്രയ�ോവേദ ത്രിദണ്ഡം ഭസ്മഗുണ്ഠനം ബുദ്ധിപൗരുഷഹീനനാം ജീവിക ധാന്യനിര്‍മ്മിത" അതായത് അഗ്നിഹ�ോത്രം, മൂന്ന് വേദങ്ങള്‍, സന്യാസം,

FtÃmkn

L.O.C

124

ഭസ്മം ത�ൊടല്‍ എന്നിവ ബുദ്ധിയും പൗരുഷവും കെട്ടവരുടെ വിശപ്പടക്കാന്‍ ഉണ്ടാക്കിയ ഏര്‍പ്പാടുകളാണെന്ന്. ശാസ്ത്രവിരുദ്ധവും, ജഡിലവുമായ ഫാഷിസ്റ്റ് ചരിത്രവ്യാഖ്യാനങ്ങളെ പ്രചരിപ്പിക്കാന്‍ ICHR പ�ോലുള്ള അക്കാദമിക് സ്ഥാപനങ്ങളേയും ഇന്ത്യന്‍ ശാസ്ത്ര ക�ോണ്‍ഗ്രസ്സ് പ�ോലുള്ള ശാസ്ത്ര വേദികളും ഫാഷിസ്റ്റുകള്‍ ഉപയ�ോഗിക്കുന്നു. ഇവയെ ജനാധിപത്യപര മായി നേരിട്ട് ഇന്ത്യയുടെ മതനിരപേക്ഷ

ചരിത്രത്തെ സംരക്ഷിക്കാ നുള്ള ധൈഷണിക ഇടപെടലുകള്‍ ആരംഭി ക്കേണ്ടിയിരിക്കുന്നു. ഫാഷിസ്റ്റുകാലഘട്ടത്തില്‍ നിരന്തം ഉയര്‍ന്നു കേള്‍ക്കുന്ന ഒരു വാക്കാണ് 'ദേശീയത' എന്നത്. വര്‍ഗീയ ഫാഷിസ്റ്റുകള്‍ ആക്രോശിക്കുന്നത് ഇന്ത്യന്‍ ദേശീയതയെ ന്നാല്‍ ഹിന്ദുത്വമതമാ ണെന്നും അതിനെ എതിര്‍ക്കുന്നവരെല്ലാം പാക്കിസ്ഥാനിലേക്ക് പ�ോകണമെന്നുമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ എന്നും ഒറ്റുകാരുടെ രൂപത്തില്‍ മാത്രം പ്രവര്‍ത്തിച്ച, ഒരു സ്വാതന്ത്ര്യസമര നേതാ വിന്റെ പേരുപ�ോലും വിളിച്ചുപറയാന്‍ ഇല്ലാത്ത ഇവര്‍ ധീരരക്തസാക്ഷി ഭഗത് സിംഗിനേയും, പട്ടേലിനെയും തങ്ങളുടെ നേതാക്കളായി ചിത്രീകരിക്കുകയും ചെയ്യുന്നു. ഇവിടെയാണ് എന്താണ് ഇന്ത്യന്‍ ദേശീയതയെ ന്നും അതിന്റെ ആധാരശിലകള്‍ എന്തെല്ലാമെന്നുമുള്ള ചര്‍ച്ചകള്‍ ആവശ്യമായി വരുന്നത്. വൈവിധ്യങ്ങളാലും സമ്പന്നമായ ഒരു ബഹുസ്വരസമൂഹമാണ്

ഇന്ത്യയുടേത്, ബ്രിട്ടീഷ് ക�ൊള�ോണിയലി സത്തിനെതിരെയുള്ള സന്ധിയില്ലാസമരങ്ങളു ടെ ഭാഗമായാണ് ഇന്ത്യന്‍ ദേശീയത രൂപപ്പെട്ടത്. സാമ്രാജ്യത്വ വിരുദ്ധത മുഖമുദ്രയായ ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാനം ജനാധിപത്യവും മതനിരപേക്ഷതയുമാണ്. ഹിമാലയവും ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും അറബിക്കടലും അതിരിട്ട ഭൂമിശാസ്ത്രപരമായ ഇന്ത്യയല്ല മനുസ്മൃതിയി ലും മറ്റും വിശദീകരിച്ചിട്ടുള്ള തെന്നും വേദങ്ങളുടെ ഉത്ഭവപ്രദേശങ്ങളെല്ലാം ബ്രഹ്മര്‍ഷിദേശവും മാദ്രി ദേശവുമടക്കം ഇന്ന് പാക്കിസ്ഥാനിലാ ണെന്നുമുള്ള വസ്തുത ഫാഷിസ്റ്റ് വ്യാഖ്യാനങ്ങളിലെ മറ്റൊരു വൈരുദ്ധ്യമാണ്. ഇവിടെ ഒരു ഭാഗത്ത് ആശയപരമായ ഇടപെടലുകള്‍ നടത്തു മ്പോള്‍ മറുഭാഗത്ത് പുര�ോഗമനവാദികളേയും മതനിരപേക്ഷ വാദികളേയും ശാരീരികമായി ഇല്ലായ്മ ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലാണ് ഫാഷിസ്റ്റുകള്‍ വ്യാപൃതരാ

125

C´ybpsS kmwkvImcnI Ncn{Xw Kuchamb ]T\¯n\v hnt[bam¡p¶ GsXmcp hyànbpw a\Ênem¡p¶ ImcyamWv BÀj`mcX kwkv¡mc¯n\v apt¼ Xs¶ hnIknXamb Hcp kmaqlyPohnXw C´y³ P\Xbv¡p­@m bncps¶¶pw Bcy³ A[n\nthihpw {]IrXn Zp´§fpw XpS§n \m\mhn[ ImcW§fm Ch \in¡s¸s«¶pw lmc¸bntebpw taml³tPmtZmcbn tebpw J\\¯n e`n¨ hkvXp¡Ä Cu \nco£W¯n\v imkv{Xob ASn¯dbpw \ÂIp¶p.

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

യിരിക്കുന്നത്. ഇതില്‍ ചിലതാണ് ഇങ്ങ് പ്രബുദ്ധകേരളത്തില്‍ ഭാരതീയ ജ്ഞാനപീഠ പുരസ്ക്കാര ജേതാവും, ല�ോകമറിയുന്ന എഴുത്തു കാരനുമായ എം.ടി. വാസുദേവന്‍ നായരെ പരസ്യമായി അധിക്ഷേ പിച്ചത്. കേന്ദ്രസര്‍ക്കാരി ന്റെ കറന്‍സി നിര�ോധ നത്തെ വിമര്‍ശിച്ചു എം. ടിക്ക് കറന്‍സി നിര�ോധ നത്തെ വിമര്‍ശിക്കാന്‍ എന്തധികാരമെന്നാണ് ഫാഷിസ്റ്റുകള്‍ ആക്രോശിച്ചത്. കൂടല്ലൂരും നൈനിറ്റാളും വാരണാസിയും ഹസ്തനപുരിയും പശ്ചാത്തലങ്ങളായ തന്റെ രചനകളിലൂടെ ഫ്യൂഡല്‍ സമൂഹത്തിന്‍റെ യഥാസ്ഥിതകതയും അസ്ഥിത്വ ദുര്‍ഗ്ഗങ്ങള്‍ നേരിടുന്ന ആധുനിക സമൂഹത്തിലെ ജീവിതങ്ങ ളെയും എം.ടി അനുവാചക സമക്ഷം ക�ൊണ്ടു വന്നു.

KmÔnbptSbpw `KÕnwKnsâbpw s\lvdphnsâbpw auem\ AÐpÄIemw BkmZnsâbpw F.sI.tKm]mesâbpw ]n.IrjvW]nÅbptSbpw XpS§n t]cdnbp¶hcpw Adnbm¯hcpamb e£¡W¡n\v a\pjykvt\lnIfpsS XymK\nÀ`camb t]mcm«¯nsâbpw cà¯nsâbpw D¸¶amWv C´y³ tZiobX. ഇദ്ദേഹത്തെ മനുഷ്യനുവേണ്ടി സംസാരിച്ചതിനാണ് ഫാഷിസ്റ്റുകള്‍ അധിഷേപിച്ചത്. എം.ടി യെ അധിക്ഷേപിച്ചതിന്റെ മുറിവുണങ്ങും മുമ്പാണ് KFDC ചെയര്‍മാനും സുപ്രസിദ്ധ ചലചിത്രകാരനുമായ കമലിനെതിരെ ഫാഷിസം ഉറഞ്ഞു തുള്ളിയത്. കമലിനെ കമാലുദ്ദീനെന്നു വിളിക്കുകയും അദ്ദേഹത്തോട് രാജ്യം വിട്ട് പ�ോകണമെന്നാക്രോശിക്കുകയും ചെയ്തു ഫാഷിസ്റ്റുകള്‍. 2014 രാഷ്ട്രീയാധികാരം കയ്യാളിയ ഇവര്‍ അന്നുതന്നെ ജ്ഞാനപീഠപുരസ്കാര ജേതാവും ആര്‍ഷഭാരത സംസ്ക്കാരത്തിന്റെ ജഡിലതയെ തുറന്നുകാട്ടിയ 'സംസ്ക്കാര'എന്ന ന�ോവലിന്റെ രചയിതാവുമായ ഡ�ോ.യു.ആര്‍ അനന്തമൂര്‍ത്തിക്ക് പാക്കിസ്ഥാനിലേക്ക് വിമാന ടിക്കറ്റ് അയച്ചു ക�ൊടുത്തു. ല�ോകസഭാ തിരഞ്ഞെടുപ്പില്‍ ഫാഷിസ്റ്റുവിരുദ്ധ പക്ഷം ചേര്‍ന്നു പ്രവര്‍ത്തിച്ചു എന്നതായി രുന്നു ഇതിന് കാരണം.

'മഞ്ഞിലെ' വിമലയും അസുരവിത്തിലെ ഗ�ോവിന്ദന്‍കുട്ടിയും ഇന്നും മലയാളി മനസ്സുകളിലെ ജീവിക്കു ന്ന കഥാപാത്രങ്ങളാണ്. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടും കൂറ് പ്രഖ്യാപിച്ചിട്ടില്ലാത്ത FtÃmkn

L.O.C

126

ഇതേ കാലയളവില്‍ തന്നെയാണ് കല്‍ബുര്‍ഗി, ഗ�ോവിന്ദ് പന്‍സാരെ, നരേന്ദ്ര ദബ�ോല്‍ക്കര്‍ എന്നിവര്‍ ക�ൊല്ലപ്പെടുന്നതും തമിഴ്സാഹിത്യകാരന്‍ പെരുമാള്‍ മുരുകന് ഫാഷിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് എഴുത്ത് നിര്‍ത്തേണ്ടി വന്നതും. ഹൈദ്രബാദ് കേന്ദ്രസര്‍വ്വകലാശാല യില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ ര�ോഹിത് വെമുലയുടെ ആത്മഹത്യയും ഡല്‍ഹി JNU വിലെ വിദ്യാര്‍ത്ഥിക ളുടെമേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയതും അതിനെ തുടര്‍ന്ന് നജീബ് അഹമ്മദ് എന്ന വിദ്യാര്‍ത്ഥിയുടെ തിര�ോധാനവും. തങ്ങള്‍ക്ക് വഴങ്ങാത്ത അക്കാദമിക് സ്ഥാപനങ്ങളേയും ചിന്തിക്കുന്ന യുവത്വത്തേയും ഫാഷിസ്റ്റുകള്‍ എങ്ങിനെ കൈകാര്യം ചെയ്യുമെന്നതിന്റെ ഉദാഹരണങ്ങളായി. പശുവിന്റെ പേരില്‍ നടന്നുക�ൊണ്ടിരിക്കുന്ന ക�ൊലപാതകങ്ങളും ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമണങ്ങളും മദ്രാസ്

IITയില്‍ അംബേദ്കര്‍ - പെരിയാര്‍ സ്റ്റഡിസര്‍ക്കിളിന്റെ നിര�ോധനവും. ഇതേ സ്ഥാപനത്തില്‍ ബീഫ് ഫെസ്റ്റ് നടത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ചതും, താലിബാനെ അനുസ്മരിപ്പിക്കും വിധം കേരളാമുഖ്യമന്ത്രിയുടെ തലയ്ക്ക് വിലയിട്ടതും. രാജ്യത്തെ പ്രമുഖ പാര്‍ലന്‍റേറിയനായ ശ്രീ. സീതാറാം യെച്ചൂരി യെ കയ്യേറ്റംചെയ്തതും ഫാഷിസ്റ്റ് അക്രമണ�ോ ത്സുകതയുടെ തീവ്രത എത്ര ഭയാനകമാണെ ന്ന് നമുക്ക് കാണിച്ചു തന്നു.

സൃഷ്ടിക്കപ്പെടുന്നതെന്നും അവരില്‍ പിന്തിരിപ്പന്‍ ആശയങ്ങള്‍ എളുപ്പം കടന്നുകൂടുമെന്നും ആയതിനാല്‍ ഹിന്ദുത്വ ഫാഷിസത്തിനെതിരെയു ള്ളതും ആഗ�ോളീകരണ നയങ്ങള്‍ക്കെതിരെയുള്ള തുമായ പ�ോരാട്ടങ്ങളാണ് നാം നടത്തേണ്ടതും. ഇത്തരത്തിലുള്ള ബഹുമുഖമായ പ�ോരാട്ട ത്തിലൂടെ വിശ്വ കവി ടാഗ�ോര്‍ പാടിയപ�ോലെ

"മനുഷ്യന്‍ മനുഷ്യ നെ ചൂഷണം ചെയ്യാ ത്ത ഒരു പുതിയ ഇന്ത്യയെ നമുക്ക് നേടിയെടുക്കാം"

എന്തുക�ൊണ്ടാണ് ഉജ്ജ്വലമായ മതനിരപേക്ഷ പാരമ്പര്യ മുള്ള ഒരു ജനതയ്ക്കുമേല്‍ ഫാഷിസ്റ്റുകള്‍ക്ക് എളുപ്പം സ്വാധീനം വര്‍ദ്ധിക്കുന്നു എന്ന് പരിശ�ോധിക്കു മ്പോഴാണ് നാം നടപ്പിലാക്കുന്ന സാമ്പത്തിക നയങ്ങള്‍ പരിശ�ോധിക്കപ്പെടേണ്ട ത്. എന്തിലും ലാഭവും നഷ്ടവും കാണുന്ന നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്ന ഒരു രാജ്യത്ത് ചിന്താസ്വാതന്ത്ര്യമില്ലാ ത്ത മനുഷ്യത്വം നഷ്ടപ്പെട്ട ഒരു ജനതയാണ്

127

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

FtÃmkn

L.O.C

128

129

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

ആല�ോക് ദാസ്

മ�ോഡല്‍ എഞ്ചിനീയറിംഗ് ക�ോളേജ്



ട്ടിയും പൂച്ചയും നടക്കുന്ന വഴിയിലൂടെ മനുഷ്യന് നടന്നുകൂടെന്നു പറയുന്നത് കാട്ടാളത്തമാണ്.ഈ കാട്ടുനീതിയെ ജീവൻക�ൊടുത്തും തിരുത്തിക്കണം...." വൈക്കം സത്യാഗ്രഹത്തെപ്പറ്റി എ.കെ.ജി പറഞ്ഞ വാക്കുകൾ ഗുരുവായൂരപ്പനെ ത�ൊഴുതിറങ്ങി ഒരു പുസ്തക ക്കടയിൽ കയറി നാരായണീയം പരതുകയായിരുന്ന എന്റെ കണ്ണിലേയ്ക്ക് യാദൃശ്ചികമായാണ് എത്തിയ ത്.'എന്റെ ജീവിതകഥ'യുടെ പിൻചട്ട.പുറത്തേയ്ക്ക് ന�ോക്കി യാൽ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ ഓർമയ്ക്കായി നഗരസഭ നിർമിച്ച എ.കെ.ജി സ്മാരക കവാടം കാണാമാ യിരുന്നു. നിരീശ്വരവാദിയായ അദ്ദേഹം എന്തിനാണ് ഈ സമരത്തിന്റെ വ�ോളന്റിയർ ക്യാപ്റ്റനായത്...? സ്റ്റാലിൻഗ്രാഡിൽ പള്ളികൾ സംരക്ഷിയ്ക്കാനായി ശബ്ദമു യർത്തിയ നിരീശ്വരവാദിയായ ലെനിനെ ഞാന�ോർത്തു.

FtÃmkn

L.O.C

130

പുസ്തകശാലയിൽ നിന്നിറങ്ങി നടക്കുമ്പോൾ ഒ.എൻ.വി മാഷിന്റെ കൃഷ്ണപക്ഷത്തിലെ പാട്ടിന്റെ വരികൾ എന്റെ മനസിലേക്കു വന്നു. "ചുണ്ടോടണച്ച പുൽത്തണ്ടിന്നു പകരമ�ൊരു പ�ൊന്നിന്റെ കുഴൽ തന്നെ തീർത്തു.... നെറുകയിൽ മയിൽപ്പീലി മുടിയല്ല കനകമയ തിരുമകുടം അതിൽ മണിമകുടമതിൽ മണികൾ മിന്നി....'' മഴയുടെ ദേവനായ ഇന്ദ്രനെയും ധനത്തിന്റെ ദേവതയായ ലക്ഷ്മിയെയുമല്ല, മറിച്ച് മഴ പെയ്യിക്കുന്ന ഗ�ോവർദ്ധന പർവ്വതത്തെയും തങ്ങളെ സമൃദ്ധിയിലാക്കിയ കാലികളെ യുമാണ് ബഹുമാനിക്കേണ്ടത് എന്നു പറഞ്ഞ ആ ധീര വിപ്ലവ കാരിയെ ഞാന�ോർത്തു. ചെങ്കോലുപേക്ഷിച്ച് കാലിമേയ്ക്കുന്ന ക�ോലെടുത്ത, താണജാതിക്കാർക്കൊപ്പം വനഭ�ോജനം നടത്തിയ, ആ സമത്വവാദിയെ ആരാവും ആദ്യം പട്ടുചുറ്റിച്ചത്..? സ്വർണ ത്തിൽ കുളിപ്പിച്ചത്..? യാഥാസ്ഥിതികർ തങ്ങൾക്ക് എതിർത്ത് ത�ോൽപ്പിക്കാനാവാ ത്ത വിപ്ലവകാരികളെ ഏറ്റെടുത്ത് വളച്ചൊടിക്കുന്നതി ന്റെ പ്രതീകമായി സ്വാമി വിവേകാനന്ദന്റെയും 'തലപ്പാവ് വച്ച' ഭഗത് സിംഗിന്റെയും ചിത്രം പതിച്ച സംഘപരിവാർ പ�ോസ്റ്ററുകൾ വഴിയിലെമ്പാടും ഉണ്ടായിരുന്നു. എന്റെ കണ്ണനും.....

'ഞാനും നീയും മലത്തിൽ കിടന്നു പുളക്കുന്ന കൃമിയും ഒന്നാണെന്ന് പറഞ്ഞ പരമശിവന്റെ വൈക്കത്തമ്പലം.അതിനു പരിസരത്തുകൂടി നടന്നതിന് ഒരു സമൂഹത്തിനു നേരേയുണ്ടായ ക്രൂരതകളുടെ കഥ അച്ഛമ്മ പറഞ്ഞത് ഞാന�ോർത്തു. വലിയ മഴ. ഞാൻ ത�ൊട്ടടുത്ത് കണ്ട പള്ളിയിലേയ്ക്ക് ഓടിക്കയറി. ത�ൊഴുതിട്ടുപ�ോകാമെന്നു കരുതി അകത്തേയ്ക്കു നടന്നു. പ�ൊൻകുരിശിനു മുന്നിൽ മുട്ടുകുത്തി നിൽക്കുമ്പോൾ അൾത്താരയിൽ നിന്നൊരു മുഴക്കം.''കർത്താവിനെന്തിനാ പ�ൊൻകുരിശ്..?" ബേപ്പൂർ സുൽത്താന്റെ പഴയ ത�ോമ അവിടെ ഉണ്ടായിരുന്നില്ല. പകരം രൂപക്കൂട്ടിലിരുന്ന് ത�ോമാശ്ലീഹ പുഞ്ചിരിച്ചു. ത�ൊട്ടടുത്ത ധ്യാനകേന്ദ്രത്തിൽ നിന്നും മൈക്കിലൂടെ മറ്റൊന്നു കൂടി കേട്ടു."ഈ ല�ോകത്തെ മറ്റെല്ലാമതങ്ങളും സാത്താന്റേതാണ്." എന്നെ പള്ളിയിൽ കയറ്റാനെ ന്നവണ്ണം പെയ്ത മഴ പെട്ടെന്നു തന്നെ പ�ോയി. ക്രിസ്തുവിനെയും മനുഷ്യർ മാറ്റിക്കളഞ്ഞല്ലോ.ഞാൻ നടന്നു. കിരീടവും രാജ്യവും മാത്രമല്ല ഭാര്യയേയും മക്കളെയും പ�ോലും ത്യജിച്ച ബുദ്ധനു വേണ്ടി കെട്ടിയു യർത്തിയ സ്വർണപഗ�ോഡ കൾ സില�ോണിൽ ഞാൻ കണ്ടിട്ടുണ്ട്.അവിടെ പക്ഷേ ആരും വേലികെട്ടി

131

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

തിരിച്ചിരുന്നില്ല എന്നു മാത്രം.

കയ്യും മുഖവും കഴുകുകയാണ്.

ത�ൊട്ടടുത്ത മസ്ജിദിനു മുകളിലെ ല�ോഹത്തിൽ തീർത്ത ചന്ദ്രക്കലയിൽ തട്ടി കണ്ണിലേയ്ക്കടിച്ച വെളിച്ചം എന്നെ സന്തോഷിപ്പിച്ചു. വല്ലാത്തൊരു മനഃശാന്തി യ�ോടെ ഞാന�ോർത്തു. ഇവിടെ സ്വർണത്തിന്റെ കെട്ടിമാറാപ്പുകളില്ല. ചെയ്യുന്നവനും ചെയ്യിക്കുന്നവനും ഓക്കാനത്തോടെ നടത്തുന്ന വഴിപാടുകളുമില്ല.ആകെ യുള്ളത് മനസും ശരീരവും ഉണർത്തുന്ന ഒരു വ്യായാമം മാത്രം. അതിനായി ആളുകൾ

ഞാൻ അകത്തേയ്ക്കു നടന്നു.ഒരു കൈ എന്നെ നെഞ്ചത്ത് തള്ളിപ്പിടിച്ചു തടഞ്ഞു.ബ�ോധം വരുമ്പോൾ ഞാൻ ആശുപത്രിയിലാണ്. അവിടെ നിന്നും നിയമ പാലകര�ോട�ൊപ്പം യാത്ര. ജീപ്പിന്റെ കണ്ണാടിയിൽ ഞാൻ കണ്ടു.എന്റെ നെറ്റിയിലെ ചന്ദനം ച�ോരവീണ് മാഞ്ഞുപ�ോ യിരിക്കുന്നു. ജയിലിന്റെ വലിയ മതിലുകൾക്കകത്തേക്ക് പ്രവേശിക്കുമ്പോൾ ഞാൻ ചിരിച്ചുക�ൊണ്ട് പറഞ്ഞു "ഈമതിലുകൾ എനിക്കു

FtÃmkn

L.O.C

132

ദൃഷ്ടിഗ�ോചരമാണല്ലോ.. " എന്റെ മനസിൽ വാങ്കും മണിയടിയും ശംഖനാദവും ഒരുമിച്ച് ഉയർന്നു.അയ്യപ്പൻ, വാവർ, സെബസ്ത്യാന�ോ സ്-മതേതരവാദികളായ ഈ മൂന്നു സുഹൃത്തുക്കൾക്കും ഞാൻ അഭിവാദ്യങ്ങളർപ്പിച്ചു. ഇനി ജയിലിലേയ്ക്ക്. ഇവിടുത്തെ ഇരുട്ടിലും ഞാൻ സ്നേഹിച്ച വിപ്ലവകാരികളുടെ വെളിച്ചമുണ്ടാവും.അവർ ഈശ്വരന്മാരാണെങ്കിലും അല്ലെങ്കിലും.

പാത്തുമ്മു

നര�ോദ പാട്യ



ത്തിയിറക്കാൻ കാക്കുന്നില്ല അടയാളങ്ങൾ തീർക്കാനാരും..

പശുക്കൾക്കു വേണ്ടി ശുക്ലം സ്രവിക്കാൻ മനുഷ്യര�ോടാജ്ഞാപിക്കും മുമ്പ്‌ ഞാൻ, എന്റെ കുഞ്ഞിനെ പ്രസവിക്കും.. ഇണയെ ചുംബിക്കേണ്ടതെങ്ങനെയെന്ന മാന്വൽ നിങ്ങളിറക്കും മുമ്പെ തന്നെ...! നിറങ്ങളെച്ചൊല്ലി വേട്ട തുടങ്ങുമ്പോഴ�ൊക്കെ എടുത്തു ന�ോക്കാൻ അഹിംസയുടെ ഊന്നുവടിയിൽ കെട്ടിവച്ച നേര�ൊന്നുണ്ട്‌.. ചേറിൽ വിളഞ്ഞ കതിരല്ലാതെ നമുക്കു പതാകയിൽ ഒരു പച്ചയില്ലെന്ന്! അറിയുക, ചുട്ടുക�ൊന്നാൽ കെട്ടുപ�ോവില്ല അക്ഷരങ്ങളുടെ ശൂലമൂർച്ചയെന്ന്! നരികൾക്കറിയുമ�ൊ ജനാധിപത്യം ആലയിൽ കെട്ടിയിട്ട്‌തല്ലാനുള്ളതല്ലെന്ന്?! കണ്ണീർ കുടിക്കുന്ന മയിലുകളല്ല ഹേ , മജ്ജയും മാംസവുമുള്ള മനുഷ്യരാണു!

133

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

മുഹമ്മദ്‌ഫാരിസ് വി

4th സെമസ്റ്റർ എല്‍ എല്‍ എം (IP) P h d / I U C I P R S



രു പകലുണർന്നപ്പോൾ ഡാർവിൻ ചിരിച്ചു. ചൂണ്ടുവിരൽ തുമ്പത്തൊരു തുള അതില്‍ നിന്നൂർന്നു വീണ ചുവപ്പ് വളഞ്ഞുതിരിഞ്ഞെന്തൊക്കെയ�ോ പറയാതെ പറഞ്ഞു. അക്ഷരം പ�ോലെ എന്തോ ഒന്നെന്ന് തലമൂത്ത മൂപ്പൻ പറഞ്ഞു ഒത്തുന�ോക്കാൻ മ്യൂസിയം വരെ ചെന്നു അവിടെ അക്ഷരങ്ങളുടെ ഫ�ോസിലുകൾ... ജലമായിരുന്നില്ല ഇര അക്ഷരമായിരുന്നു. എഴുതിച്ചുവന്ന അക്ഷര വളവുകൾ, അവ നിവർത്തിപ്പിരിച്ചു ചൂടിയുണ്ടാക്കി കെട്ടിൽതൂക്കിയ പേനത്തുമ്പുകൾ രക്തസാക്ഷികൾ അതിനിടയിലൂടെ നടക്കവേ വീണ്ടും "ജന ഗണ മന " മുഴങ്ങി. ദേശഭക്തിയ�ോടെ ശ്വാസമെടുത്ത് ഞാൻ മുന്നോട്ട് നടന്നു.

FtÃmkn

L.O.C

134

ഞാനിനിയും പെറ്റിട്ടില്ലാത്ത വിപ്ലവത്തിന് ഡെഡിക്കേഷൻ

135

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

FtÃmkn

L.O.C

136

]ckv]cw Np­>nb tXm¡pIÄ¡nSbn hen¨psI«nb apÅpthenIÄ¡v ap³]n Hcn¡epsam¶n¡m¯ kam´c ]mf§fn \mSpIS¯s¸«hscÃmw Hcp ]¨ shfn¨¯n\v th­>n Im¯p \nev¡pIbmWv.

137

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

Cochin University Union 2016 -17

കാ

മ്പസുകൾ വിപ്ലവത്തിനു തുടർച്ചയായി അരങ്ങൊരുക്കിയിരുന്ന കാലഘട്ടത്തിലാണ് വിദ്യാർത്ഥി ശബ്ദങ്ങൾക്ക് ശക്തിയേകാൻ ചെയർമാൻ ശ്രീജേഷ് ബ�ോൺസ്ലെയും ജനറൽ സെക്രട്ടറി ശ്രീജിത്ത് എ വൈ യും നേതൃത്വം വഹിക്കുന്ന 9 അംഗ 2016-17 യൂണിയൻ തിരഞ്ഞെടുക്കപ്പെ ട്ടത്. ഈ കാലയളവിലത്രയും ഓര�ോ ചുവടിലും നിങ്ങൾക്കൊപ്പം നിൽക്കാൻ കഴിഞ്ഞുവെന്ന് വിശ്വസിച്ചു ക�ൊണ്ട് തുടങ്ങട്ടെ. ഒരു നീണ്ട അക്കാദമിക വർഷത്തിനാണ് ഈ യൂണിയൻ അധികാരമേൽക്കുകയുണ്ടായത്. തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ ഭാരവാഹികളെ ഇവിടെ പരാമർശിക്കുന്നു.

ചെയർമാൻ ശ്രീജേഷ് ബ�ോൺസ്ലെ ജനറൽ സെക്രട്ടറി ശ്രീജിത്ത് എ വൈ വൈസ് ചെയർപേഴ്‌സൺ അഞ്ജു മുരളീധരൻ സെക്രട്ടറി ജിജി സ�ോണിയ എക്സിക്യൂട്ടീവ് മെംബേർസ് ബൽറാം എസ് എ സിറാജ് സലിം നസ്റീൻ സി എ നിഖിൽ രാജ് സുശാന്ത് ഷാജി

FtÃmkn

L.O.C

138

സത്യപ്രതിജ്ഞ വിദ്യാർത്ഥി പ്രതിനിധികളെന്ന് അവകാശപ്പെടുന്നതിനു മണിക്കൂറുകൾ ബാക്കി നിൽക്കെ യൂണിയൻ മുന്നോട്ട് വച്ച ആദ്യ ആവശ്യം പ്രതിജ്ഞയെടുത്ത് അധികാരമേൽക്കുന്നത് എക്കാലത്തേയും പ�ോലെ കുസാറ്റ് വൈസ് ചാൻ സിലറുടെ ചേമ്പറില�ോ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ ഏതെങ്കിലും അടഞ്ഞ മുറികളില�ോ ആവരുത് , മറിച്ച് പ്രബു ദ്ധരായ കുസാറ്റിലെ വിദ്യാർത്ഥി സമൂഹത്തിനു മുന്നിൽ വച്ച് തന്നെയാവ ണം എന്നതായിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം 26/ 8/ 2016 നു കുസാറ്റ് സ്റ്റുഡൻറ്സ് യൂണിയൻ ഓഫീസിൽ വച്ച് എണ്ണ പ്പെട്ട വിദ്യാർത്ഥികളെ സാക്ഷിയാക്കി ഈ യൂണിയൻ പ്രതിജ്ഞയെടുത്തു.

ഓണാഘ�ോഷം

കുസാറ്റ് മെയിൻ കാമ്പ സിൽ ഓണാഘ�ോഷ ത്തോട് കൂടിയാണ് ഈ ക�ൊല്ലത്തെ പരിപാടി കൾക്ക് യൂണിയൻ തുടക്കം കുറിച്ചത്. ഡിപ്പാർ ട്ട്മെന്റുകൾ തമ്മിൽ വിവിധ മത്സരങ്ങൾ

സംഘടിപ്പിച്ച് 7/ 9/ 16 ന് കുസാറ്റ് അമിനിറ്റി സെന്ററിന് മുന്നിൽ വെച്ചും 8/ 9/ 16 ന് SOE കാമ്പസിലും കുട്ടനാട് കാമ്പസിലും ഓണാഘ�ോഷം നടത്തുക യുണ്ടായി.

ശബ്ദം 2015

നവാഗതർക്കായി സെപ്തംബർ 22 ന് സ്വാഗതപരിപാടികൾ ( ശബ്‍ദം 2017 ) സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് കാമ്പസിൽ വച്ച് നടത്തി.

ണ്ടായി. കവി ജയകുമാർ ചെങ്ങമനാട് , പ്രശസ്ത സംഗീത സംവിധായകൻ സച്ചിൻ വാരിയർ , സിനിമ സംവിധായകൻ ഗണേഷ് രാജ് തുടങ്ങിയ വർ വേദി പങ്കിട്ടു. ഉദ്ഘ ‌ ാ ടന ശേഷം "ആനന്ദം" സിനിമയുടെ അഭിനേതാ ക്കൾ കുസാറ്റിലെത്തി വിദ്യാർത്ഥികള�ോട് സംവദിക്കുകയും ശേഷം മെയിൻ കാമ്പസിലെ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

മെയിൻ ക്യാംപസ് സ്പോർട്സ്

യൂണിയൻ ഉദ്ഘാടന സമ്മേളനം വ്യത്യസ്ത ആശയങ്ങളെ വിദ്യാർഥികളിലേക്ക് എത്തിക്കുവാനും സാമൂഹിക ബ�ോധവത്ക രണത്തിനും യൂണിയൻ അത്യന്തം ശ്രദ്ധ ചെലു ത്തിയതിനുദാഹരണമാ ണ് മാറ്റി നിർത്തപ്പെടുന്ന ട്രാൻസ്‌ജൻഡർ വിഭാഗ ത്തെ ഈ യൂണിയൻ കൈ പിടിച്ച് കൂടെ കൂട്ടി എന്നത്. 19/ 10/ 2016 ന് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ യൂണിയൻ ഉദ്‌ഘാടനം നിർവഹിക്കു കയും പ്രമുഖ ട്രാൻസ്‍ജൻഡർ ആക്ടി വിസ്റ്റ് ശീതൾ ശ്യാം യൂണിയൻ ല�ോഗ�ോ പ്രകാശനം ചെയ്യുകയുമു

139

2017 ജനുവരി 3 മുതൽ 9 വരെ കുസാറ്റ് മെയിൻ ക്യാമ്പസ് സ്പോർട്സ് നടത്തുകയും ഉണ്ടായി.

സാഹിത്യ ക്യാമ്പ് തൂലികയെടുക്കാൻ ഭയക്കുന്ന കാലഘട്ട ത്തിൽ പുതിയ സാഹിത്യ കാരന്മാർ ജന്മമെടുക്കേ ണ്ടത് കാലത്തിൻറെ ആവശ്യകതയാണ്. എഴുത്തിനു പ്രാധാന്യം നൽകിക�ൊണ്ട്13/ 1/ 2017 ന് കുസാറ്റ് മെയിൻ ക്യാമ്പസ്സിൽ വച്ച് സാഹിത്യ ക്യാമ്പ് സംഘ ടിപ്പിച്ചു. ക്യാമ്പസിൽ നിന്നു തിരഞ്ഞെടുക്കപ്പെ ട്ട 30 വിദ്യാർത്ഥികൾക്കാ യി 3 ദിവസം നീണ്ടു

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

റിംഗ് ക്യാമ്പസ് ആർട്സ് ഫെസ്റ്റിവൽ ആയ വിപഞ്ചിക 2017 ഫെബ്രു വരി 9 , 10 , 11 ദിവസങ്ങ ളിലായി നടത്തുകയുണ്ടാ യി. മത്സരങ്ങളിൽക്കൊടു വിൽ ടീം ട�ോറസ് (മെ ക്കാനിക്കൽ ബ്രാഞ്ച് ) വിജയികളായി.

നിന്ന ക്യാമ്പ് നടത്തി. പ്രശസ്ത സാഹിത്യകാര ന്മാരായ ഉണ്ണി ആർ , ടി ഡി രാമകൃഷ്ണൻ , വീരാൻകുട്ടി മാസ്റ്റർ, ലാസർ ഷൈൻ എന്നിവ രുടെ ക്ലാസ്സുകളും വിദ്യാർ ത്ഥികളുടെ രചനകളും ക്യാമ്പിനെ ശ്രദ്ധേയമാക്കി. ക്യാമ്പിന് ശേഷവും എല്ലാ ആഴ്ചയിലും സ്വയം കൃതികളും തിരഞ്ഞെടുക്ക പ്പെട്ട കൃതികളും വായിച്ച് ചർച്ച നടത്തി ഈ കൂട്ടായ്മ നിലനിന്നു പ�ോകുന്നു.

സർഗ്ഗം 2017

ക്യാമ്പസുകൾ അക്കാദ മിക വിഷയങ്ങളിലേക്ക് മാത്രം കൂപ്പുകുത്താതിരിക്കാൻ യൂണിയൻ ശ്രമിച്ചിരുന്നു. അതിനായി കുസാറ്റ് അമിനിറ്റി സെന്ററിന് മുന്നിൽ വച്ച് ഐ എസ് എല്ലും പ്രശസ്ത ചലച്ചിത്രങ്ങ ളുടെ സ്ക്രീനിങ്ങും സംഘടി പ്പിക്കുകയുണ്ടായി. ക്യാമ്പ സ്സിന്റെ അടങ്ങാത്ത ആവേശത്തിന് പ്രതീക മായി പ്രദർശനം കാണാൻ വിദ്യാർത്ഥി കൾ തിങ്ങി നിറഞ്ഞിരു ന്നു.

കുസാറ്റ് ആർട്സ് ഫെസ്റ്റ് സർഗ്ഗം 2017 14/03/ 2017 ന് ആരംഭി ച്ചു. വൈവിധ്യങ്ങളുടെ പ�ോരാട്ടമാണ് സർഗ്ഗ ത്തിന്റെ വേദി എന്ന തികഞ്ഞ ബ�ോധത്തോടു കൂടി പതിവിനു വിപരീത മായി രജിസ്ട്രേഷൻ ഫ�ോമിൽ ലിംഗ വൈവി ധ്യങ്ങൾക്കും സ്ഥാനം നൽകിക്കൊണ്ട് ആൺ, പെൺ ക�ോളങ്ങൾക്കൊ പ്പം മറ്റുള്ളവർ എന്നൊരു ക�ോളം കൂടി ഉൾപ്പെടുത്തി ട്രാന്‍സ് ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെയും മത്സരങ്ങളിലേക്ക് ക്ഷണിച്ചു. അഞ്ചു ദിവസ ത്തെ ആര�ോഗ്യകരമായ മത്സരങ്ങൾക്കൊടുവിൽ സർഗ്ഗം'17 ന്റെ വിജയിക ളായി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പ സ് തിരഞ്ഞെടുക്കപ്പെട്ടു.

വിപഞ്ചിക 2017

ആർട്സ് ക്ലബ്

സ്കൂൾ ഓഫ് എഞ്ചിനീയ

സർവ്വകലാശാലയുടെ

ISL ,ചലചിത്ര പ്രദർശനങ്ങൾ

FtÃmkn

L.O.C

140

കീഴിലുള്ള വിവിധ കാമ്പ സുകളിൽ വിദ്യാർത്ഥികൾ ക്കായി ആർട്സ് ക്ലബ് നിർമിക്കുകയും കലാകാര ന്മാരെ മുന്നോട്ട് ക�ൊണ്ടു വരികയും ചെയ്തു. നല്ലൊരു വിഭാഗം ഉത്തരേന്ത്യൻ വിദ്യാർത്ഥി കളും ഭാഗവാക്കായ കുസാറ്റ് ക്യാമ്പസ്സിൽ വിവിധ ആഘ�ോഷങ്ങളും സംഘടിപ്പിക്കുകയുണ്ടായി.

ജ്വാല അവാർഡ് സമൂഹത്തിൽ പ�ൊരുതി നിന്ന് വിജയിച്ചു മുന്നേറുന്ന ഒരു കൂട്ടം സ്ത്രീകളെ പ്രോത്സാഹിപ്പി ച്ച്കൊണ്ട് കൈരളി ചാനലിന്റെ ആഭിമുഖ്യ ത്തിൽ നടത്തുന്ന "ജ്വാല" അവാർഡ് ദാന ചടങ്ങ് കുസാറ്റിലെ വിദ്യാർത്ഥി കൾക്ക് പ്രച�ോദനമാകുവാനായി കുസാറ്റിൽ വെച്ച നടത്താൻ യൂണിയനു കഴിഞ്ഞു. പ്രമുഖ നടൻ പത്മശ്രീ ഭരത് മമ്മൂട്ടി കുസാറ്റിലെത്തി തിരഞ്ഞെടുക്കപ്പെട്ട വനിതകൾക്ക് ഉപഹാരം നൽകി ആദരിച്ചു.

വനിതാ ബ�ോധവൽ ക്കരണ ക്ലാസ്സുകളും, സ്വയം പ്രതിര�ോധ ക്യാമ്പും സർവകലാശാലയിലെ വിദ്യാർത്ഥിനികളെ

നേതൃനിരയിലേക്ക് ക�ൊണ്ട് വരേണ്ടതിന്റെ യും അവർ സ്വയം ശക്ത രാകേണ്ടതിന്റെയും അനിവാര്യത മനസിലാ ക്കി 22/07/ 2017 ന് വനിതാ ബ�ോധവൽക്ക രണ ക്ലാസ്സുകളും 23/07/ 2017 ന് കേരള പ�ോലീ സിന്റെ ആഭിമുഖ്യത്തിൽ സ്വയം പ്രതിര�ോധ ക്യാമ്പും നടത്തി.

പുഷ്പകൃഷി ഓണാഘ�ോഷത്തിനുള്ള പൂക്കൾ ക്യാമ്പസ്സിൽ നിന്ന് തന്നെ കണ്ടെ ത്താനായി കുസാറ്റ് ലേഡീസ് ഹ�ോസ്റ്റലിലും സ്കൂൾ ഓഫ് എഞ്ചിനീയ റിംഗ് ക്യാമ്പസ്സിലും പുഷ്പ്പ കൃഷി ആരംഭിച്ചു.

മിക്സഡ് ബാഡ്മിന്റൺ ടുർണ്ണമെന്റ് ഓഗസ്റ്റ് 1 ,2 തീയതിക ളിലായി കുസാറ്റ് അമിനിറ്റി സെന്ററിൽ വച്ച് ഡിപ്പാർറ്റ്മെന്റുകൾ ക്കിടയിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പി ക്കുകയുണ്ടായി.

സമാപന സമ്മേളനം സർവ്വകലാശാല യൂണിയൻ സമാപന പരിപാടി ഓഗസ്റ്റ് 3 ന്

കുസാറ്റ് സെമിനാർ ക�ോംപ്ലക്സിൽ വെച്ച് സിന്റിക്കേറ്റ് മെമ്പർ ഡ�ോ.ജയരാജ് ഉദ്ഘാട നം നടത്തി. പരിപാടിക്ക് ആശംസ അർപ്പിക്കാൻ കുസാറ്റ് രജിസ്ട്രാർ ഡ�ോ.എസ്.ഡേവിസ് പീറ്റര്‍ സിനി-ഡയറ ക്ടർ ഒമർ ലുലു , ചലച്ചിത്ര താരങ്ങളായ ഹണി റ�ോസ്, ദൃശ്യ മുതലായവർ എത്തി. അത�ോട�ൊപ്പം വിദ്യാർ ത്ഥികളുടെ വിവിധ കലാപരികളും സംഘടിപ്പിച്ചു.

പുസ്തക പ്രകാശനം ഡ�ോ. ആർ.വി.ജി മേന�ോന്റെ ' ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ചരിത്രം' എന്ന പുസ്തക ത്തിന്റെ പ്രകാശനം കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സഹകര ണത്തോട് കൂടി കുസാറ്റ് പ�ോളിമർ സയൻസ് ആൻഡ് റബ്ബർ ടെക�്നോളജി ഓഡിറ്റോ റിയത്തിൽ വെച്ച് 2017 ഓഗസ്റ്റ് 7 ന് സംഘടിപ്പി ച്ചു. പുസ്തകത്തിന്റെ ആദ്യപ്രതി ക�ൊച്ചി സർവ്വകലാശാല വൈസ് ചാൻസലർ ഡ�ോ. ജെ. ലത യിൽ നിന്നും സർവ്വലാശാല യൂണിയൻ ചെയർമാൻ ശ്രീജേഷ് ബ�ോൺസ്ലെ ഏറ്റുവാങ്ങി.

141

ഒരു നാഴിക നടന്ന ദൂരമേ ഇന്ന് ഞങ്ങൾക്ക് അനുഭ വപ്പെടുന്നുള്ളു. പുറകിലേ ക്ക് തിരിഞ്ഞു ന�ോക്കു മ്പോൾ നീണ്ട ഒരു വർഷത്തെ യാത്രയും ഒരുപിടി മുഖങ്ങളും ദൃശ്യ മാണ്‌. താങ്ങായി കൂടെ നിന്ന എല്ലാവരെയും ഞങ്ങൾ ഹൃദയം നിറഞ്ഞ സ്നേഹത്തോട് കൂടിയും നന്ദിയ�ോട് കൂടിയും സ്മരിക്കുന്നു. ചുമതലകൾ കഴിവിലുമുപരി ഭംഗിയായി നിറവേറ്റാൻ ഞങ്ങൾക്ക് സാധിച്ചു എന്ന് വിശ്വസി ച്ചുക�ൊള്ളട്ടെ. ഓർക്കുക ! ഞങ്ങൾ കഴിഞ്ഞ പ�ോയ യൂണിയനിൽ നിന്നും മികച്ചത�ോ കുറഞ്ഞത�ോ അല്ല...ഞങ്ങൾ അവരുടെ തുടർച്ച മാത്രമാണ്...

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

Cochin University Union 2016 -17

FtÃmkn

L.O.C

142

ONAM CELEBRATION

143

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

UNION INAUGURATION

FtÃmkn

L.O.C

144

LITERATURE CAMP

145

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

FtÃmkn

L.O.C

146

ISL Screening

ജ്വാല വിപഞ്ചിക

women camp

പുഷ്പ കൃഷി

147

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

FtÃmkn

L.O.C

148

AhÀ ho­>pw bm{X¡v \nÀ_Ôn¡s¸«p. cmP{]oXn t\SmsX t]mbhÀ a®n\ptaehImianÃm¯ amen\yk©nIÄ t]mse then¡v ]pdt¯¡v hens¨dnbs¸«p. HSphn cmPymXnÀ¯n IS¡pt¼mÄ tKmhÀ²\v `qKÀ`]mXbnse Ccp«v cmPy§Ä c­>mbn ]Ips¯Sp¯Xmbn tXm¶n.

149

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

ശാരിക പി എസ്

2nd സെമസ്റ്റർ എല്‍ എല്‍ എം സ്കൂള്‍ ഫ�ോര്‍ ലീഗല്‍ സ്റ്റഡീസ്

'' കല്ലുകള്‍ക്ക് പകരം അവര്‍ ത�ോക്കുകള്‍ ഉപയ�ോഗിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.എങ്കിലെനിക്ക് ചെയ്യാനുള്ളത് ചെയ്യാമായിരുന്നു. ''



റൂഖ് അഹമ്മദ് ദര്‍ എന്ന യുവാവിനെ അഞ്ചു മണിക്കൂ റ�ോളം കവചമായി ജീപ്പിനു മുന്നില്‍ കെട്ടിയിട്ട മേജര്‍ ഗഗ�ോയിയെ ന്യായീകരിച്ചുക�ൊണ്ടുള്ള ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ വാക്കുകളാണിത്. കശ്മീരിലേതു പ�ോലുള്ള സംഘര്‍ഷാവസ്ഥകളില്‍ ചെറുത്തുനില്‍പ്പി നാവിശ്യമായ നൂതനമായ മാര്‍ഗമായിരുന്നു ദര്‍,എന്ന ജനറല്‍ റാവത്തിന്റെ വാക്കുകള്‍ക്ക് ജാലിയന്‍വാലാബാഗ് കൂട്ടക�ൊല യെ ന്യായീകരിച്ച ജനറല്‍ ഡയറിന്റെ വാക്കുകള�ോടുള്ള സാദൃശ്യം പ്രൊഫസര്‍ പാര്‍ത്ഥ ചാറ്റര്‍ജി തന്റെ 'In Kashmir, India Witnessing It's General Dyre Moment' എന്ന ലേഖനത്തില്‍ ചൂണ്ടികാണിക്കുന്നുണ്ട്.സമാധാന പാലനത്തിനു കശ്മീരില്‍ വിന്യസിക്കപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ സേന,കശ്മീരികള്‍ ത�ോക്കെടുക്കുന്നത് കാത്തിരിക്കുക യാണെന്ന് പറയാതെ പറയുന്ന ജനറല്‍ റാവത്തിന്റെ വാക്കുകള്‍ 1947 മുതല്‍ നാളിതുവരെ ഇന്ത്യന്‍ ഭരണകൂടം കശ്മീരിലെ ജനതയ�ോട് തുടരുന്ന വാഗ്ദാനലംഘനത്തിന്റെയും അനീതിയുടെയും താല്‍പര്യം വെളിപ്പെടുത്തുന്നുണ്ട്.

FtÃmkn

L.O.C

150

151

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

നിര്‍ണയത്തിലാണ് കലാശിച്ചത്.

വിഭജനാനന്തരം ദിര്‍റില്‍ നിന്നുണ്ടായ പാക് ഗ�ോത്രവര്‍ഗങ്ങളുടെ കടന്നുകയറ്റത്തിനെതി രെ ജമ്മു കശ്മീര്‍ പ്രവിശ്യയുടെ രാജാവായിരുന്ന ഹരിസിങ് ഇന്ത്യയുടെ സഹായം അഭ്യര്‍ഥിക്കുകയും, ഇന്ത്യയില്‍ ലയിക്കുമെങ്കില്‍ സഹായിക്കാമെന്ന നെഹ്‌റുവിന്റെ ഉറപ്പിന്മേല്‍ അദ്ദേഹം 1947 ഒക�്ടോബറില്‍ സംയ�ോജന ഉടമ്പടി ഒപ്പുവയ്ക്കുകയും ചെയ്തു. കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുന്ന പക്ഷം ജനഹിതം അനുസരിച്ച് സംയ�ോജന ത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് അന്നത്തെ ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ നിലപാട് സ്വീകരിച്ചു. കശ്മീരിന്റെ സ്വയം നിര്‍ണയാവകാശം കശ്മീര്‍ ജനതക്ക് മാത്രമല്ല ല�ോകത്തിനു തന്നെ ഇന്ത്യ നല്‍കുന്ന ഉറപ്പാണെന്ന് നെഹ്‌റുവും പ്രഖ്യാപിച്ചു. 1947 ഒക�്ടോബര്‍ 22 ആരംഭിച്ച് 1948 ജനുവരി ഒന്നുവരെ നീണ്ടു നിന്ന ഒന്നാം ഇന്ത്യാ പാക് യുദ്ധം നിയന്ത്രണ രേഖയുടെ

C´y IivaoÀ hnjbw bpF³ skIyqcnän Iu¬kn ap³]msI D¶bn¨Xns\ ¯pSÀ¶p­mb a[yØ{ia§fpsS `mKambn 1948  shSn\nÀ¯Â {]Jym]n¨p. ssk\y§fpw tKm{XhÀK¡mcpw ]n³hm§n kwLÀjmhØ ]qÀWambpw \nb{´W hnt[bamIpt¼mÄ bpF³ C´ym ]mIv I½njsâ (UNCIP) A[y£Xbn P\lnX ]cntim[\ \S¯msa¶pw Ccp cmPy§fpw bpF¶n Dd¸p \ÂIn.

FtÃmkn

L.O.C

152

ഇന്ത്യ കശ്മീര്‍ വിഷയം യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ മുന്‍പാകെ ഉന്നയിച്ചതിനെത്തുടര്‍ന്നു ണ്ടായ മധ്യസ്ഥശ്രമങ്ങളു ടെ ഭാഗമായി 1948 ല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. സൈന്യങ്ങ ളും ഗ�ോത്രവര്‍ഗക്കാരും പിന്‍വാങ്ങി സംഘര്‍ഷാവ സ്ഥ പൂര്‍ണമായും നിയ ന്ത്രണവിധേയമാകു മ്പോള്‍ യുഎന്‍ ഇന്ത്യാ പാക് കമ്മിഷന്റെ (UNCIP) അധ്യക്ഷതയില്‍ ജനഹിത പരിശ�ോധന നടത്താമെന്നും ഇരു രാജ്യങ്ങളും യുഎന്നില്‍ ഉറപ്പു നല്‍കി. 1950ലെ പ്രമേയത്തിലൂടെ യു എന്‍ സി ഐ പി ഇല്ലാതായതി നു ശേഷം മക്‌ന�ോട്ടണ്‍ നിര്‍ദേശങ്ങള്‍ക്കനുസരി ച്ച് ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലി ക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് സെക്യൂരിറ്റി കൗണ്‍സില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യത്തെ നിരാകരിച്ച് നാഷണല്‍ ക�ോണ്‍ഫറന്‍സ് കശ്മീരില്‍ ഭരണഘടനാ അസംബ്ലി തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തു.

1951ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ നാഷണല്‍ ക�ോണ്‍ഫറന്‍സ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപെടുകയും ഷെയ്ഖ് അബ്ദുള്ള പ്രധാനമന്ത്രിയാവുകയും ചെയ്തു. ഇന്ത്യന്‍ യൂണിയന്റെ ഭാഗമാകാനുള്ള നാഷണല്‍ ക�ോണ്‍ഫറന്‍സിന്റെ താല്‍പര്യവും, ഷെയ്ഖ് അബ്ദുള്ളയും ജവഹര്‍ലാല്‍ നെഹ്റു ‌ വും തമ്മിലുണ്ടായിരുന്ന സൗഹൃദവും 1952ലെ ഡല്‍ഹി കരാറിന്റെ രൂപീകരണത്തിനു കാരണമായി. കശ്മീരിലെ രാഷ്ട്രത്തലവനെ നിയമി ക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ രാഷ്ട്രപതിക്ക് അധികാരം നല്‍കുക, ഇന്ത്യന്‍ പതാകയ്ക്ക് ഇന്ത്യയിലെ അതേ പദവി കശ്മീരിലും ഉറപ്പാക്കുക, ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളും, ശിക്ഷയില്‍

ഇളവ് നല്‍കാനും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുമുള്ള രാഷ്ട്രപതിയുടെ അധികാരം കശ്മീരിനും ബാധകമാക്കുക, അന്തര്‍ സംസ്ഥാന തര്‍ക്കങ്ങളിലും മൗലികാവകാശങ്ങളിലും ഇന്ത്യന്‍ സുപ്രീം ക�ോടതിയുടെ അധികാര പരിധിയില്‍ കശ്മീരിനെ ഉള്‍പ്പെടുത്തുക എന്നിവയായിരുന്നു ഡല്‍ഹി കരാറിലെ പ്രധാന വ്യവസ്ഥകള്‍. സംയ�ോജന ഉടമ്പടിക്ക് അംഗീകാരം നല്‍കുന്ന കാര്യത്തില്‍ ജനങ്ങളാണു തീരുമാനമെടുക്കേണ്ടതെന്നായി രുന്നു ഷെയ്ഖ് അബ്ദുള്ളയുടെ നിലപാട്. ഭരണാഘടനാ അസംബ്ലി ഒരിക്കലും കശ്മീരിലെ ജനതയ്ക്ക് ഇന്ത്യ ഉറപ്പു നല്‍കിയ സ്വയം നിര്‍ണയാവകാശത്തിന് പകരമാകില്ലെന്നും അദ്ദേഹം വിശ്വസിച്ചു. ഉറച്ച ആ നിലപാട്

153

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

( കശ്മീര്‍ കരാര്‍ ) ഹിതപരിശ�ോധനയിലൂടെ സ്വയം നിര്‍ണയാവകാശം നേടാമെന്ന കശ്മീരികളുടെ പ്രതീക്ഷകള്‍ തകര്‍ത്തു.

1953ലെ അദ്ദേഹത്തിന്റെ അറസ്റ്റിന് കാരണമായി. പിന്നീട് കശ്മീര്‍ പ്രധാനമ ന്ത്രിയായി സ്ഥാനമേറ്റ ബക്ഷി ഗുലാം അഹമ്മദ് ഡല്‍ഹി കരാറിനും സംയ�ോജന ഉടമ്പടിക്കും ഒപ്പം കശ്മീരിന് ഇന്ത്യയ�ോടുള്ള അഭേദ്യമായ ബന്ധവും അംഗീകരിച്ചു.

1948ലെ പ്രമേയം പാസാക്കി അധികം പിന്നിടുന്നതിനു മുന്‍പ് അഭിപ്രായ വ�ോട്ടെടുപ്പു നടക്കുന്നതുവരെ കശ്മീരിനെ സ്വതന്ത്രഭരണ പ്രദേശമായി കണക്കാക്കാമെന്നത് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളെല്ലാം ഇന്ത്യന്‍ ഭരണകൂടം ലംഘിക്കുകയാണുണ്ടായ ത്. കശ്മീരിന് പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള അനുച്ഛേദം 370 ഭരണഘടനയില്‍ സ്ഥാനം പിടിച്ചതും ഇതിന് ഉദാഹരണമാണ്. എന്നാല്‍ ഭരണഘടനാ രൂപീകരണ സമയത്തു വിഭാവനം ചെയ്ത പ്രത്യേക പദവിയില്‍ 1952ലെ ഡല്‍ഹി കരാറും തുടര്‍ന്നുണ്ടായ രാഷ്ട്രപതി യുടെ ഉത്തരവുകളും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

പ്രതിര�ോധാവശ്യങ്ങള്‍ക്കു മേല്‍ നടന്ന വിലപേശലാണ് സംയ�ോജന ഉടമ്പടി. അതിന്റെ നിര്‍ബന്ധിത സ്വഭാവത്തില്‍ ബ�ോധവാനായിരുന്നു ഷെയ്ഖ് അബ്ദുള്ളയെ സ്ഥാനത്തു നിന്നു നീക്കം ചെയ്യുകയും പകരക്കാരനെ തെരഞ്ഞെടുക്കുകയും ചെയ്തത് കശ്മീരിലെ ഇന്ത്യന്‍ ആധിപത്യം ശക്തിപ്പെടുത്തി. ബംഗ്ലാദേശ് വിമ�ോചന പ്രക്ഷോഭങ്ങളുടെ ഭാഗമാ യുണ്ടായ 1971ലെ മൂന്നാം ഇന്ത്യാ-പാക് യുദ്ധാനന്തരം ഇന്ത്യ സിംല കരാറില്‍ ഒപ്പുവെച്ചു. ഈ സാഹചര്യം മുതലെടുത്ത് ഷെയ്ഖ് അബ്ദുള്ള ജമ്മുകശ്മീരില്‍ ഹിതപരിശ�ോധന ഉറപ്പുവരുത്താന്‍ ശ്രമിച്ചു വെങ്കിലും 1974ലെ ഷെയ്ഖ്-ഇന്ദിര കരാര്‍

ജവഹര്‍ലാല്‍ നെഹ്‌റു തന്റെ അമേരിക്കന്‍

FtÃmkn

L.O.C

154

പര്യടനത്തിനിടെ യു എസ് ക�ോണ്‍ഗ്രസി നെ അഭിസംബ�ോധന ചെയ്തു പറഞ്ഞ വാക്കുകള്‍ ഏറെ പ്രസക്തമാണ്. '' എവിടെയാണ�ോ സ്വാതന്ത്ര്യവും നീതിയും ഹനിക്കപ്പെടുന്നത്, എവിടെയാണ�ോ സമാധാനം ലംഘിക്കപ്പെടുന്നത് അവിടെ നമുക്ക് നിഷ്പക്ഷരാകാന്‍ സാധ്യമല്ല.'' 1987ലെ എണ്‍പത് ശതമാന ത്തോളം ജനങ്ങള്‍ വ�ോട്ട് ചെയ്ത തെരഞ്ഞെടുപ്പ് അട്ടിമറിക്കപെട്ടതിന് ശേഷം കശ്മീരില്‍ ശക്തി പ്രാപിച്ച സായുധ കലാപങ്ങളുടെ പ്രധാന കാരണം ഇന്ത്യന്‍ ഭരണകൂടം കാണിച്ച അനീതിയാണ്. നിരന്തരം നീതി നിഷേധത്തിനും കൂട്ടക�ൊലക്കും വിധേയമാകുന്ന ജനത ആയുധമേന്താന്‍ തീരുമാനിക്കുന്നതില്‍ ഭരണകൂടത്തിനും സൈന്യത്തിനുമുള്ള പങ്ക് മറച്ചു പിടിക്കുന്നത് നീതിയല്ല. ശക്തമായ സൈനിക സന്നാഹമാണ് ഇന്ത്യ കാശ്മീരില്‍ നിലനിര്‍ത്തു ന്നത്. സൈന്യത്തിന് പ്രത്യേകാധികാരം

നല്‍കുന്ന അഫ്‌സ്പ 1990 മുതല്‍ കാശ്മീരില്‍ പ്രാബല്യത്തിലുണ്ട്. സ്വാതന്ത്ര്യവും സ്വയം നിര്‍ണയാവകാശവും ആവശ്യപ്പെടുന്ന ജനവിഭാഗങ്ങള�ോട് ആധുനിക ദേശ രാഷ്ട്രങ്ങള്‍ സ്വീകരിക്കുന്ന സമീപനത്തിന്റെ തുടര്‍ച്ചയാണ് കശ്മീരിലും നടക്കുന്നതെന്ന് നമുക്ക് കാണാനാവും.ആ പ്രദേശം തങ്ങളുടെ അഭിവാജ്യഭാഗമാണെ ന്ന് പറയുകയും അവിടത്തെ പൗരന്‍മാര്‍ക്ക് അടിസ്ഥാന മൗലികാവകാശങ്ങള്‍

നിഷേധിക്കുകയും ചെയ്യുന്ന വിര�ോധാഭാസ മാണ് ഇവിടെ നടക്കുന്നത്. ചൈനക്കെ തിരെ ടിബറ്റിലും പാക്കിസ്ഥാനെതിരെ ബലൂചിസ്ഥാനിലും നടക്കുന്ന സമാന പ്രക്ഷോഭങ്ങളെ പ്രത്യക്ഷമായ�ോ പര�ോക്ഷമായ�ോ പിന്തുണക്കുന്ന ഇന്ത്യന്‍ ഭരണകൂടമാണ് ഇത് ചെയ്യുന്നതെന്ന് ഓര്‍ക്കണം.ജനങ്ങളുടെ റിപ്പബ്ലിക്കായ ഒരു രാജ്യത്ത് സൈന്യത്തിന് അമിതാധികാരം നല്‍കി ജനതയെ അടിച്ചമര്‍ത്തു മ്പോള്‍ ആരുടെ

155

റിപ്പബ്ലിക്കാണിതെന്ന ച�ോദ്യമുയരുന്നത് സ്വാഭാവികമാണ്. ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം വധിച്ചതിന് ശേഷം ഒരു വര്‍ഷമായി തുടരുന്ന സംഘര്‍ഷാവസ്ഥക്ക് കശ്മീരില്‍ ഇപ്പോഴും അയവ് വന്നിട്ടില്ല. കശ്മീര്‍ ജനതയെ വിശ്വാ സത്തിലെടുക്കാതെ ആയുധം ക�ൊണ്ട് സംസാരിക്കാനാണ് സൈന്യം ശ്രമിച്ചുക�ൊണ്ടേയിരിക്കു ന്നത്.പത്രങ്ങള്‍ നിര�ോധിച്ചും ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തിയും

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

തുടര്‍ച്ചയായ കര്‍ഫ്യു ഏര്‍പ്പെടുത്തിയും കശ്മീര്‍ സര്‍ക്കാറും അധികാരം നല്‍കിയ ജനതയുടെ അവകാശങ്ങളെ ധ്വംസിക്കുന്നു. പുരുഷന്മാരുടെ നിര്‍ബന്ധിത തിര�ോധനമാണ് കാശ്മീര്‍ നേരിടുന്ന മനുഷ്യാവകാശലംഘനങ്ങളില്‍ ആദ്യത്തേത് കാരണമില്ലാതെ സുരക്ഷാ സേനകളും പ�ോലീസും വീടുകളില്‍ നിന്ന് പിടിച്ചുക�ൊണ്ടു പ�ോകുന്നവരും, ജ�ോലിസ്ഥലങ്ങളി ലേക്കും വിദ്യാലയങ്ങളിലേക്കും പ�ോകുന്നവരും പിന്നീട�ൊരിക്കലും തിരിച്ചു വരാതിരിക്കുന്നത് കുടുംബ ജീവിതങ്ങള്‍ താറുമാറാക്കുന്നു. തങ്ങളുടെ പ്രിയപെട്ടവരെ അന്വേഷിച്ചു പുറപ്പെടുന്നവര�ോടാകട്ടെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പ�ോലും പണം ആവശ്യ പ്പെടുകയും തെറ്റായ വിവരങ്ങള്‍ നല്‍കി വര്‍ഷങ്ങള�ോളം ദുരിതത്തിലാഴ്ത്തുകയുമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. കാണാതാവുന്നതില്‍ വളരെ ചുരുക്കം പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും അവരെ ഏറ്റുമുട്ടലില്‍ ക�ൊല്ലപ്പെട്ട തീവ്രവാദികളായി പ്രഖ്യാപിക്കുകയും ചെയ്യും. ഏറ്റുമുട്ടലില്‍ ക�ൊല്ലപ്പെടുന്നവ രെല്ലാം തീവ്രവാദികളെന്ന സൈന്യ ത്തിന്റെ വാദം 2011, 2012 വര്‍ഷങ്ങളിലെ കൂട്ടക്കുഴിമാടങ്ങളുടെ കണ്ടെത്തല�ോടെ പ�ൊളിഞ്ഞു വീണു. മൂന്ന് ജില്ലകളിലെ 54 ഗ്രാമങ്ങളിലായി ഏകദേശം മൂവായിരത്തോളം കുഴിമാടങ്ങള്‍ കണ്ടെത്തി. അതില്‍ അഞ്ഞൂറ്റിമുപ്പത�ോളം മൃതദേഹങ്ങള്‍ കാണാതായ നാട്ടുകാരുടേതായിരു ന്നു. പ്രസ്തുതവിഷയത്തില്‍ മറ്റെല്ലാ വിഷയങ്ങളിലേതുമെന്ന പ�ോലെ ശരിയായ അന്വേഷണങ്ങള�ൊന്നും FtÃmkn

L.O.C

156

തന്നെ നടന്നില്ല. ഇത്തരത്തില്‍ ഇനിയും കുഴിമാടങ്ങള്‍ കശ്മീരിന്റെ ഭൂമികയില്‍ ഉണ്ടെന്നാണ് റിപ�ോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുരുഷന്മാരെ ത�ോക്കിനിരയാക്കിയും പിടിച്ചുക�ൊണ്ടുപ�ോയും സ്ത്രീകളെ വൈധവ്യത്തിലേക്കും അര്‍ദ്ധവൈധവ്യ ത്തിലേക്കും തള്ളിയിടുന്നതിനു പുറമെ അവരെ ലൈംഗീകാതിക്രമങ്ങള്‍ക്കും ഇരകളാക്കുന്നു . 1991 ഫെബ്രുവരി 23 നു പരിശ�ോധനയുടെ പേരില്‍ നൂറിലധികം സ്ത്രീകളാണ് കുപ്വ ‌ ാര ജില്ലയിലെ കൂനന്‍, പ�ോഷ്‌പ�ോറ ഗ്രാമങ്ങളില്‍ ബലാത്സംഗ ത്തിനിരയായതു . എന്നാല്‍ ഈ സംഭവത്തെ അടിസ്ഥാനരഹിതമെന്ന് പറഞ്ഞു തള്ളിക്കളയുകയാണ് ഭരണകൂടം ചെയ്തത്. 2009 ല്‍ ഷ�ോപ്പിയാന്‍ ജില്ലയില്‍ രണ്ടു സ്ത്രീകള്‍ ബലാത്സംഗം ചെയ്തു ക�ൊല്ലപ്പെട്ട സംഭവവും പ്രക്ഷോഭങ്ങള്‍ക്ക് കാരണമായെങ്കിലും ഫലപ്രദമായ അന്വേഷണം ഉണ്ടായില്ല. കശ്മീരിലെ സംഘര്‍ഷാവസ്ഥയെ സാമുദായിക പ്രശ്‌നം മാത്രമാക്കി ചുരുക്കുന്നതായിരുന്നു മറ്റൊരു തന്ത്രം. പണ്ഡിറ്റുകള്‍ അടക്കമുള്ള ഹിന്ദുക്കളുടെ കൂട്ട പലായനത്തിന് പരിഹാരം കാണാന്‍ രണ്ടു സമുദായങ്ങളും ചേര്‍ന്നു നടത്തിയ ശ്രമങ്ങള്‍ ലക്ഷ്യം കാണാതിരുന്നത് അന്നത്തെ ഗവര്‍ണര്‍ ജഗ്മോഹന്‍ മല്‍ഹോത്രയുടെ ഇടപെടല്‍ മൂലമാണെന്നു ബല്‍രാജ് പുരി 'Kashmir Towards Insurgency 'എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. പലായനം ചെയ്ത

ഹിന്ദുക്കളില്‍ പലരും വീടുകളുടെ താക്കോല്‍ ഏല്‍പ്പിച്ചിരിക്കുന്നത് അയല്‍വാസികളായ മുസ്ലീങ്ങളുടെ കയ്യിലാണ്. 2000 ത്തിലെ ചത്തിസിങ്പുര സംഭവവും 2003 ലെ നന്ദിമാര്‍ഗ് കൂട്ടക്കൊലയും തീവ്രവാദി അക്രമങ്ങളാണെന്നു സൈന്യം പറയുമ്പോളും തടവിലാക്കപ്പെട്ടവരെ ഉപയ�ോഗിച്ച് നടപ്പിലാക്കപ്പെടുന്ന നാടകങ്ങളാണവയെ ന്നാണ് പ്രദേശവാസികളുടെ വാദം .നിരന്തരമായ സംഘര്‍ഷാവസ്ഥ കാശ്മീരെന്ന ഭൂമിയിലെ സ്വര്‍ഗത്തില്‍ ജീവിതം ദുരിതപൂര്‍ണമാക്കിയിരി ക്കുന്നു. കാശ്മീര്‍ താഴ്വ ‌ ര യില്‍ കൂടി വരുന്ന post traumatic stress disorderനെ കുറിച്ച് jammu and kashmir coalition of civil socitey യുടെ റിപ്പോര്‍ട്ട് പുറത്തുവിട്ട വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. വിദ്യാലയങ്ങളില്‍ നിന്നുള്ള ക�ൊഴിഞ്ഞു പ�ോക്കും ഇതിന�ോടു ചേര്‍ത്തു വായിക്കേണ്ട തുണ്ട്. കശ്മീരിലെ കുട്ടികളില്‍ 56 ശതമാനവും അനാഥരാണ്. കശ്മീരികളുടെ വിശേഷിച്ചു

ഭര്‍ത്താക്കന്‍മാരും ആണ്‍മക്കളും എവിടെയെന്ന് പ�ോലും അറിയാതെ ജീവിച്ച് തീരുന്ന സ്ത്രീ ജീവിതങ്ങളെ കുറിച്ച് അഫ്‌സാന റാഷിദിന്റെ വിധവങ്ങളും അര്‍ധ വിധവകളുമെന്ന പുസ്തകം സംസാരിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ എഴുപതാണ്ടുകള്‍ പിന്നിടു മ്പോള്‍ ചരിത്രത്തിലിന്നു വരെ കീഴടക്കലുകള്‍ നടത്താത്തവരെന്നു സ്വയം വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തി ന്റെ കീഴില്‍ നിരന്തരം അടിച്ചമര്‍ത്തലുകള്‍ക്കും അവകാശലംഘനങ്ങ ള്‍ക്കും വിധേയരായി കശ്മീരിലെ ജനത ഇനിയും സ്വാതന്ത്ര്യത്തിനായി കാത്തിരിക്കുകയാണ്. ന്യൂഡല്‍ഹി കേന്ദ്രീകരിച്ചു ഭരണ സംവിധാനം നിലനില്‍ക്കുന്നതും കാശ്മീരില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ദൂരക്കുറവും ഇന്ത്യയെ പ�ോല�ൊരു ആണവ ശക്തി കശ്മീരില്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കു ന്യായമാകില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവ കാശങ്ങള്‍ കശ്മീരിലെ

157

ജനങ്ങള്‍ക്ക് കിട്ടാക്കനി മാത്രമാണ്. അവരെ മനുഷ്യരായിപ്പോലും അംഗീകരിക്കാത്തിട ത്തോളം കാലം കാശ്മീരികള്‍ ഇന്ത്യക്കെ തിരെ കല്ലെറിഞ്ഞു ക�ൊണ്ടേയിരിക്കും.ഒരു ജനതയെ ഒന്നാകെ ശത്രുപക്ഷത്ത് നിര്‍ത്തി ആയുധം ക�ൊണ്ട് നിയന്ത്രിച്ച് രാജ്യമ�ൊട്ടാകെ തീവ്രദേശീയ വികാരമുണര്‍ത്തിയല്ല ഒരു ജനാധിപത്യ രാജ്യത്തെ ഭരണകൂടം പെറുമാറേണ്ടത് എന്ന് പറയാന്‍ പ�ോലും സാധിക്കാത്ത സ്ഥിതി ഒട്ടും ആശാവഹമല്ല. സ്‌കൂളുകളില്‍ നിന്നും യൂണിവേഴ്സ ‌ ിറ്റികളില്‍ നിന്നും പുറത്തിറങ്ങി കല്ലുകളുമായി തെരുവില്‍ നിറയുന്ന പെണ്‍കുട്ടികള�ോട് പെല്ലറ്റ് ത�ോക്കുകള്‍ ക�ൊണ്ടല്ല സംസാരിക്കേണ്ടതെന്ന് ഭരണകൂടത്തെ ബ�ോധ്യ പെടുത്താന്‍ ഇന്ത്യന്‍ ജനത തയ്യാറാവുമ്പോഴാണ് താഴ്വ ‌ രയില്‍ ജനാധിപത്യം പുലരുക.

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

FtÃmkn

L.O.C

158

കെവിന്‍ ജെയിംസ്

ബി ബി എ - എല്‍ എല്‍ ബി സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്

18, 2017 ഞായറാഴ്ച്ച ജൂൺ ല�ോക ക്രിക്കറ്റിനു

ഉത്സവവും ഇന്ത്യൻ ആരാധകർക്ക് വേദനയും സമ്മാനിച്ച് കടന്നു പ�ോയി. ജസ്പ്രിതിന്റെ പിഴവ് മുതലെടുത്ത് കന്നി സെഞ്ച്വറി നേടിയ ഫക്കർ സമാനും തീ തുപ്പുന്ന പന്തുകൾ ക�ൊണ്ട് ഇന്ത്യൻ ബാറ്റിംങ് നിരയുടെ മുനയ�ൊടിച്ച മുഹമ്മദ് ആമിറും ചേർന്ന് പാക്കിസ്ഥാന് ചാംപ്യൻസ് ട്രോഫി ഫൈനലിൽ വിജയം നേടി ക�ൊടുത്തു. ഇന്ത്യൻ ആരാധകൻ എന്ന രീതിയിൽ വിഷമം സമ്മാനിച്ചെങ്കിലും ഒരു ക്രിക്കറ്റ് പ്രേമിയെ സംബന്ധിച്ച്

ഉശിരൻ പ�ോരാട്ടം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ , അത് ഏത് കളിയിലായാലും അവിടെ തീപ്പൊരി പാറും. ഇരു രാജ്യത്തേയും ഇഷ്ട കായിക ഇനമായ ക്രിക്കറ്റിൽ ആകുമ്പോൾ പ്രത്യേകിച്ചും. സർവ്വ കളികളുടേയും മാതാവ് എന്ന് ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങളെ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ പലപ്പോഴും രാഷ്ട്രീയ സാഹചര്യങ്ങളും തീവ്രവാദവും ഇതിനിടയിൽ രസം ക�ൊല്ലിയായി എത്തുന്നു.

159

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

ഒരിക്കൽ ഒരേ രാജ്യത്തിനു വേണ്ടി കളിച്ചിരുന്നവർ 1947 ൽ ഇന്ത്യാ വിഭജനത്തോടെ രണ്ടായി. ല�ോകം കണ്ട ഏറ്റവും വലിയ പലായന ത്തോടനുബന്ധിച്ചുണ്ടായ ഭീകര കലാപവും പിന്നീടു ണ്ടായ യുദ്ധങ്ങളും ഇരു രാജ്യങ്ങളും തമ്മിൽ അതിതീവ്ര ശത്രുതയിലേ ക്ക് നയിച്ചു. അത് സമസ്ത മേഖലകളെയും ബാധിച്ചതു പ�ോലെ കായിക മേഖലയെയും ബാധിച്ചു.

Nm¨m jn¡m-tKm F¶dnbs¸Sp¶ apl½Zv _joÀ C´ym ]mInØm³ aÕc§Ä \S¡pt¼mÄ Kymednbnse \nd km\n²yamWv. At±lw ]mInØm\p th@­n BÀ¯p hnfn¡pt¼mÄ kp[oÀ KuXsa¶ k¨nsâ F¡mes¯bpw Xo{h Bcm[I³ C´y¡mbpw BÀ¯p hnfn¡p¶p . F¶m Ccphcpw \à kplr¯p¡fmWv, {In¡äneqSpÅ kulrZw

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആദ്യ ടെസ്റ്റ് പരമ്പര 1951-52 കാലഘട്ടത്തിൽ പാക്കിസ്ഥാന്റെ ഇന്ത്യ സന്ദർശനത്തോടെ ആരംഭിച്ചു. 1954-55 ൽ ഇന്ത്യ ആദ്യമായി പാക്കിസ്ഥാൻ സന്ദർശിച്ചു. 1962 നും 1977 നും ഇടയിൽ വലിയ രണ്ട് യുദ്ധങ്ങൾ കാരണം മത്സരങ്ങൾ ഒന്നും നടന്നില്ല. 1999ലെ കാർഗിൽ യുദ്ധവും 2008ൽ നടന്ന മുംബൈ ഭീകരാക്രമണവും ഇരു രാജ്യങ്ങൾ തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങളെ ബാധിച്ചു. ഇപ്പോൾ, ഇന്ത്യാ ഗവൺമെന്റിന്റെ അനുമതിയില്ലാതെ ഒരു പരമ്പരക്കും തങ്ങൾ

FtÃmkn

L.O.C

160

തയ്യാറല്ലെന്ന് ഇന്ത്യാ ക്രിക്കറ്റ് ബ�ോർഡ് പ്രഖ്യാപിച്ചിരിക്കുന്നു. രാഷ്ട്രീയ സാഹചര്യവും തീവ്രവാദവും ഇരു രാജ്യങ്ങൾ തമ്മിലുള്ള ക്രിക്കറ്റിനെ വല്ലാതെ ഞെരുക്കുന്നു. ഒരു കായിക വിന�ോദത്തെ അതിന്റെ അന്തസത്തയ്ക്ക് മുകളിൽ ഒരു യുദ്ധമായി കാണുന്നിടത്ത് അതിന്റെ ആത്മാവ് നഷ്ടപ്പെടുന്നു. പ്രഗല്‍ഭരായ കളിക്കാർ അണിനിരക്കുന്ന രണ്ട് നിരകളുടെ സുന്ദരമായ പ�ോരാട്ടം ഓര�ോ ക്രിക്കറ്റ് പ്രേമിക്കും നഷ്ടമാവുകയാണ്. തങ്ങളുടെ ടീമിന് ആവ�ോളം പിന്തുണ ക�ൊടുക്കുമ്പോഴും നന്നായി കളിക്കുന്നവരെ അഭിനന്ദിക്കുന്നവരാണ് ഇരു രാജ്യത്തെ ക്രിക്കറ്റ് പ്രേമികളും. എന്നാൽ സ്വാര്‍ത്ഥ താത്പര്യങ്ങ ളെ മുന്നിൽ കണ്ട് ഇതിനെ ഒരു യുദ്ധമായി തീർക്കുന്നവർ എല്ലാ വിധ സൗഹൃദാന്തരീക്ഷത്തെ യും നശിപ്പിക്കുന്നു. ആരാധകരുടെ ഇടയിൽ വിഷം കുത്തി വയ്ക്കാൻ ഇവർ പല മാർഗങ്ങൾ ഉപയ�ോഗിക്കുന്നു. 'ചാച്ചാ ഷിക്കാഗ�ോ ' എന്നറിയപ്പെടുന്ന

മുഹമ്മദ് ബഷീർ ഇന്ത്യാ പാകിസ്ഥാൻ മത്സരങ്ങൾ നടക്കുമ്പോൾ ഗ്യാലറിയിലെ നിറ സാനിദ്ധ്യമാണ്. അദ്ദേഹം പാകിസ്ഥാനു വേണ്ടി ആർത്തു വിളിക്കു മ്പോൾ സുധീർ ഗൗതമെന്ന സച്ചിന്റെ എക്കാലത്തെയും തീവ്ര ആരാധകൻ ഇന്ത്യക്കായും ആർത്തു വിളിക്കുന്നു . എന്നാൽ ഇരുവരും നല്ല സുഹൃത്തുക്കളാണ്, ക്രിക്കറ്റിലൂടുള്ള സൗഹൃദം. ചാച്ചയുടെ ഇഷ്ട താരമാണ് എം.എസ്. ധ�ോണി. ചാംപ്യൻസ്

ട്രോഫിയിൽ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹം വീണ്ടും വാർത്ത കളിൽ നിറഞ്ഞു. വിരാടിന് അനേകം ആരാധകർ പാകിസ്ഥാ നിലുണ്ട്. ഇങ്ങനെ സത്യസന്ധമായി ക്രിക്കറ്റിനെ പ്രണയിക്കുന്നവർ കളത്തിലെ കളി കാര്യമായും പുറത്തെ കളികളെ നിസ്സാരമായും എടുക്കുന്നു. ഇനിയെങ്കിലും ക്രിക്കറ്റിനെ രാഷ്ട്രീയാവശ്യങ്ങൾക്ക് ഉപയ�ോഗിക്കാതെ; ല�ോക ക്രിക്കറ്റിലെ

161

രണ്ട് വൻശക്തികൾ മാറ്റുരയ്ക്കുന്ന ഉത്സവങ്ങൾ കൂടുതൽ നടത്താൻ ഇരു രാജ്യത്തേയും ക്രിക്കറ്റ് ബ�ോർഡുകൾ തയ്യാറാകു മെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയുടെ ബാറ്റിംഗ് നിരയും പാക്കിസ്ഥാ ന്റെ ബ�ോളിംഗ് നിരയും ഒന്നിക്കുന്ന ഒരു ടീം സ്വപ്നം കാണാത്ത ക്രിക്കറ്റ് പ്രേമികൾ വിരളമാണ്. നശിച്ച വിഭജനം!!!

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

ശ്രീജേഷ് ബ�ോണ്‍സ്ലെ

4th സെമസ്റ്റർ എല്‍ എല്‍ എം സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്

FtÃmkn

L.O.C

162

ഇറ�ോം... തേനിന് കയ്പ്പാണ്, പതിനാറു കാലങ്ങൾ, അതിജീവനത്തിന്റെ രസമുകുളങ്ങളിൽ ത�ൊട്ടു തന്ന വെടിമരുന്നു ചുവയ്ക്കുന്ന കയ്പ്പ്. പട്ടാള ബൂട്ടുകൾക്കടിയിൽ അലറിക്കരഞ്ഞ പതിറ്റാണ്ടുകളുടെ രക്തത്തിന്റെ കയ്പ്പ്. വിശന്ന് മരിക്കുന്നവനും മരിക്കാൻ മനസ്സിലാത്തവർക്കുമിടയിൽ വളർന്ന ദൃഡനിശ്ചയത്തിന്റെ മൂക്കിലേക്ക് നീളുന്ന ആവേശ ട്യൂബുകൾ.

2

016 മാർച്ച് മാസം പന്ത്രണ്ടിന് മണിപ്പൂരെന്ന വടക്കുകിഴക്കൻ സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ വ�ോട്ടുകൾ എണ്ണി തീർന്നപ്പോൾ, ല�ോകം ഉറ്റു ന�ോക്കിയത് ആകെയുള്ള അറുപത് സീറ്റുകളെ പങ്കിട്ടെടുത്ത രാഷ്ട്രീയക്കാരുടെ വിജയ�ോത്സവങ്ങളിലേ ക്കോ, സർക്കാർ രൂപീകരണത്തിന് മുൻപിലെ അനിശ്ചിതത്വത്തിലേക്കോ ആയിരുന്നില്ല. വ്യക്തിസ്വാത ന്ത്ര്യത്തിന്റെ സംരക്ഷണവലയം തകർത്ത് അർദ്ധരാത്രി പ�ോലും ഭരണകൂടത്തിന്റെ ത�ോക്കിനറ്റം തലക്കു നേരെ തിരിച്ചു പിടിക്കപ്പെട്ട ജനതയുടെ ജീവിതം പ�ോലെ ചിന്തകളും മരവിച്ച് തുടങ്ങിയതെന്തായിരുന്നു എന്നാണ് ചർച്ചകൾ നടന്നത് . കാലമവരെ ശരികൾ തിരിച്ചറിയാൻ കഴിയാത്തവണ്ണം ഒരു പക്ഷെ പിന്നോട്ടടിച്ചിരിക്കാം. അതുമല്ലെങ്കിൽ ആദർശങ്ങളെക്കാളും, പ്രത്യയ ശാസ്ത്രങ്ങളെക്കാളും കനമുള്ള വികല രാഷ്ട്രീയ ബ�ോധത്തിന്റെ പടുകുഴിയിൽ

163

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

പെട്ടുപ�ോയിരിക്കാം. എണ്ണിയ�ൊടുങ്ങിയപ്പോൾ കിട്ടിയ 90 ശരികളുടെ രാഷ്ട്രീയമാണ് നമുക്ക് ചർച്ച ചെയ്യേണ്ടത് .ജനാധിപത്യം വിജയിച്ച കഥകളുടെ നടുക്കു നിന്നും നീട്ടിവിളിച്ച കരച്ചില�ോടെ വ�ോട്ടിംങ്ങ് മെഷീൻ ഇറ�ോം ശർമിളക്ക് എണ്ണിക്കൊടുത്തത് 90 വ�ോട്ടുകളാണ്. ഒന്നര പതിറ്റാണ്ടിന്റെ പ്രതിര�ോധം രാഷ്ട്രീയ അസംതൃപ്തിയുടെ ന�ോടക്ക് (NOTA) മുൻപിൽ പ�ോലും ദയനീ യമായി ത�ോറ്റു വീഴേണ്ടി വന്നു. ഇറ�ോം ത�ോറ്റു പ�ോയപ്പോൾ ത�ോറ്റത് നാമ�ോര�ോരുത്തവരും,

FtÃmkn

L.O.C

164

ഉയർത്തിപ്പിടിക്കാറുള്ള ജനാധിപത്യ മൂല്യങ്ങളുമാണ്. ജനങ്ങളുടെ ച�ോയിസുകളെ കൃത്യമായി ഇവിടെയ�ൊക്കെ ഹൈജാക്ക് ചെയ്യപ്പെടുന്നുണ്ട്. പ�ോളിംങ് ബൂത്തിൽ വിരലിൽ മഷി പുരളുന്ന നേരത്ത് സൗകര്യപരമായി ജനങ്ങൾ ചിലത�ൊക്കെ മറന്നു പ�ോയിട്ടുണ്ടാവും. 2000 മാണ്ട് നവമ്പർ മാസം രണ്ടാം തീയതി മല�ോമിലെ ബസ് സ്റ്റാന്റിന് മുൻപിൽ വെച്ച് പട്ടാളത്തിന്റെ കിരാത പ്രവർത്തനങ്ങൾ കണ്ട് ഒരു കവയത്രി ഒരു സമൂഹത്തിന്റെ മുഴുവൻ ശബ്ദമാവാൻ തീരുമാനിച്ച കാലം വരെ രാജ്യം വടക്ക്

t]mfnwMv _q¯n hncen ajn ]pcfp¶ t\c¯v kuIcy]cambn P\§Ä NnesXms¡ ad¶p t]mbn«p­@mhpw. 2000 am@­v\h¼À amkw c­@mw XobXn atemanse _kv Ìmâ n\v ap³]n sh¨v ]«mf¯nsâ IncmX {]hÀ¯\§Ä I@­vHcp Ihb{Xn Hcp kaql¯nsâ apgph³ iÐamhm³ Xocpam\n¨ Imew hsc cmPyw hS¡v Ing¡³ ae{¼tZi§sf¸äntbm AhcpsS PohnX kmlNcy§sf¸äntbm A[nIsam¶pw kwkmcn¨p ImWm³ CSbnÃ. kac§fpsS kacambn cmPyw apgph³ A§s\ Ctdmw iÀ½nf Nm\pw F¶ t]cv Dcphn«t¸mÄ `cWIqS§Ä ad¨p ]nSn¨ \nba§fpsS {IqcapJ§Ä ]pd¯p h¶p

കിഴക്കൻ മലമ്പ്രദേശങ്ങളെപ്പറ്റിയ�ോ അവരുടെ ജീവിത സാഹചര്യങ്ങളെപ്പറ്റി യ�ോ അധികമ�ൊന്നും സംസാരിച്ചു കാണാൻ ഇടയില്ല. സമരങ്ങളുടെ സമരമായി രാജ്യം മുഴുവൻ അങ്ങനെ ഇറ�ോം ശർമ്മിള ചാനും എന്ന പേര് ഉരുവിട്ടപ്പോൾ ഭരണകൂടങ്ങൾ മറച്ചു പിടിച്ച നിയമങ്ങളുടെ ക്രൂരമുഖങ്ങൾ പുറത്തു വന്നു. അതിർത്തിയുടെ വേലി മുള്ളുകൾ പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യത്തെ കുത്തി ന�ോവിക്കാൻ തുടങ്ങിയപ്പോൾ ച�ോദ്യം ചെയ്യപ്പെടാനാവാത്ത ദേശീയ സങ്കല്‍പ്പങ്ങൾക്ക് നേരെ അവര�ൊരു ഒറ്റയാൾ പ�ോരാട്ടം നടത്തി. പതിനാറു വർഷങ്ങൾ ക�ൊണ്ട് അവർ പഠിപ്പിച്ച ത�ൊന്നും പഠിക്കാത്ത വികൃതിക്കുട്ടികളെ പ�ോലെ ജനങ്ങൾ ഇപ്പോൾ സ്വയം ത�ോറ്റു ക�ൊടുത്തിരിക്കുന്നു. ഇറ�ോം ഒരു വ്യക്തിയായും, ഒരു രാഷ്ട്രീയ മായും വിലയിരുത്തപ്പെടേണ്ടതുണ്ട്. യൗവ്വന തീക്ഷ്ണതയുടെ കാലമത്രയും അവർ ബലി കഴിപ്പിച്ചത് Armed Force (Special Powers) Act എന്ന അതിർത്തി നിയമത്തിന്റെ ക്രൂരശക്തിക്കെതിരെയായിരുന്നു. നീതിപീഠത്തിന്റെ മുൻപിൽ അവര�ൊരിക്കൽ പറഞ്ഞിരുന്നു " എനിക്ക് ജീവിക്കണം, എനിക്ക് വിവാഹം കഴിക്കണം, എനിക്ക് പ്രണയിക്കണം, പക്ഷെ എനിക്കിത�ൊക്കെ ചെയ്യാൻ കഴിയുന്നതിന് മുൻപ് എനിക്ക് മണിപ്പൂരിൽ നിന്ന് ഈ വികലനിയമ ങ്ങൾ തുടച്ചുനീക്കണം" ഒരു വ്യക്തിയെന്ന നിലയിൽ ഇറ�ോമി ന്റെ നിശ്ചയദാർഢ്യം അവരെ ഉന്നത ങ്ങളിലേക്കെത്തിക്കുന്നതാണ്. അതു ക�ൊണ്ട് തന്നെയാവണം അവർ

165

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

പ്രണയിക്കുന്നതിന് മുൻപ് തന്നേ രാജ്യം അവരുടെ ആദർശത്തെയും, ദർശനങ്ങളെയും ആരാധിച്ചത്. അതിന്റെ കാര്യത്തിൽ ആർക്കും സംശയമില്ല. ഒരു വ്യക്തി എന്നതിന് പുറത്ത് അവർ മുന്നോട്ട് വെച്ച രാഷ്ട്രീയം മനുഷ്യത്വത്തിന്റേത് മാത്രമാണ്. അതിർത്തിയിലെ വെടിക്കോപ്പുകളുടെ പരീക്ഷണശാലകളായി ഒരു ഇടവും മാറാൻ കഴിയില്ലെന്ന് അവർ ഉറക്കെ പ്രഖ്യാപിച്ചു. അത് ല�ോകവും അങ്ങനെ തന്നെ ചർച്ച ചെയ്തു. എന്നിട്ടും അവര�ൊരു ജനപ്രതിനിധിയുടെ നിലവാരത്തിലേക്ക് ഉയർന്നിട്ടില്ലത്രേ! ഇക്കാലമത്രയും ഇറ�ോം എന്ന പ്രതിനിധിയി ലൂടെയായിരുന്നു മണിപ്പൂർ രാഷ്ട്രീയം പുറത്തു പറഞ്ഞിരുന്നത്.

പതിനാറു വർഷങ്ങളുടെ ജീവൻമരണ പ�ോരാട്ടങ്ങ ളുടെ അനുഭവങ്ങള�ൊ ക്കെ രാഷ്ട്രീയത്തിന്റെ ബാലചാപല്യങ്ങളായി ചിലര�ൊക്കെ വിലയിരു ത്തി. ഒരു നല്ല ഭരണകർ ത്താവാകാൻ അവർക്ക് കഴിയില്ലെന്നും ചിലര�ൊ ക്കെ കണ്ടെത്തി . പക്ഷെ അവരുടെ കൂടെ നില്ക്കാൻ 90 പേരുണ്ടാ യിരുന്നു. സത്യം തിരിച്ചറി ഞ്ഞ 90 ശരികളായിരുന്നു ഇറ�ോമിന്റെ ജീവിത സമ്പാദ്യം; ജനാധിപത്യ ത്തിന്റെയും. വർഷങ്ങൾക്കിപ്പുറം മുഖത്തെ മറ്റൊരവയവ മായി മാറിയിരുന്ന ട്യൂബ് വിഛേദിച്ച് സമരമവസാനിപ്പിച്ച് മറന്നു പ�ോയിരുന്ന മധുരം നാവിൽ ഇറ�ോം കരഞ്ഞതിലുമുച്ചത്തിൽ സ്വാതന്ത്യ മ�ോഹങ്ങൾ ഇപ്പോൾ കരയുന്നു ണ്ടാവണം.

ഇറ�ോം ! നിങ്ങൾ ത�ോറ്റ് പ�ോയിരിക്കുന്നു. ത�ോൽപ്പിച്ചത് ഭരണകൂടമ�ോ പട്ടാളബൂട്ടുകള�ോ അല്ല , നിങ്ങളാരെ ജയിപ്പിക്കാൻ ശ്രമിച്ചുവ�ോ അവർ നിങ്ങളെ ത�ോ ല്പിച്ചിരിക്കുന്നു. FtÃmkn

L.O.C

166

അവരറിയുന്നില്ല, അവർ സ്വയം ത�ോറ്റു പ�ോയതാണെന്ന്.

FtÃmkn

L.O.C

167

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

ശ്രീജിത്ത് എ വൈ

4th സെമസ്റ്റർ എം എസ് സി ഫിസിക്സ്‌ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്സ്‌

FtÃmkn

L.O.C

168

Cs¶´gIn¡dp¼n¡nSm¯nIÄs¡sâ \m«mcpsS I®nset¶m, ckw! C¶nhÀt]ipw Xangv XangÃXm \n¶nhÀ ]mSp¶ ]mt« at\mlcw. sI«n¸pWcphm³ ssI\o«n \n¡bmw tIcat\mlctIcft¯m¸pIÄ! Rmt\mÀ¯pt]mIbmWn½e\mSXn Zq\ØnXnbneIs¸« \mÄIfn Ct§mSnsb¯n¯pWbv¡phm³ \n¶nhÀ ap§n¡pfn¡m¯ sIm§cmsWt¸mgpw. hmfbmd¸pdsa¯p¶Xn³ ap³]p IqensImSp¯p \mw kwkvImcaähÀ ! \q\w atlm¶Xw Xt¶ ae\mSp am\n¨pbÀ¯n¸nSn¡p¶ ta·IÄ C¯dhmSn¯tLmjWs¯t¸mse hr¯nsI«n«nà asäm¶paqgnbn !!

- കറുത്ത ചെട്ടിച്ചികള്‍ ഇടശ്ശേരി



നുഷ്യവംശത്തിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് മനുഷ്യന്റെ കുടിയേറ്റ സ്വഭാവത്തിനും. കാട്ടില്‍ നായാടി നടന്ന കാലത്തു നിന്നും സ്ഥിര താമസത്തിനായി ഗുഹകളിലും നദീതീരത്തും വാസമുറപ്പിച്ചപ്പോളും അറിയാത്ത നാടുകളിലേക്കുള്ള അലച്ചിലും പലായനവും അവസാനിച്ചിരുന്നില്ല.

ഇന്ന് ചന്ദ്രനും ച�ൊവ്വയും ത�ൊട്ട് വന്ന മനുഷ്യന്‍ ഭൂമുഖത്തെ പലായനത്തി ന് ഒരു കുറുവും വരുത്തിയിട്ടില്ല. യുദ്ധവും പ്രകൃതിക്ഷോഭങ്ങളും വംശീയ ആക്രമണങ്ങളും പലയിടങ്ങളിലും നിര്‍ബന്ധിത കുടിയേറ്റത്തിന് മനുഷ്യരെ സജ്ജീകരിക്കു മ്പോള്‍, മികച്ച വേതനത്തിനും ത�ൊഴിലിനും

169

ജീവിതസാഹചര്യത്തിനു വേണ്ടിയും മനുഷ്യന്‍ നിരന്തരം കൂടും നാടും മാറിക്കൊണ്ടേയിരിക്കു ന്നു. മലയാള നാടുണ്ടാവുന്നതിനും മുമ്പേ തുടങ്ങിയതാണ് കേരളീയന്റെ കുടിയേറ്റ ചരിത്രം. കേരളത്തിനക ത്തേക്കും പുറത്തേക്കുമായി നടന്ന കുടിയേറ്റങ്ങള്‍ അനവധി യാണ്. ക്രിസ്തുവിനും മുമ്പ് അറേബ്യന്‍

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

നാടുകളും ചൈനയുമായു മെല്ലാം പുലര്‍ത്തിയ വ്യാപാരബന്ധവും, AD 1-ാം നൂറ്റാണ്ടില്‍ തന്നെ St.Thomas വഴി കേരള ത്തില്‍ എത്തിയ ക്രിസ്തു മതവും, AD 8 - ാം നൂറ്റാണ്ടില്‍ കേരളത്തില്‍ പ്രചരിച്ച ഇസ്ലാം മതവും, അതിനും മുന്‍പേ വാഗ്ദത്ത ഭൂമിക വിട്ടെത്തിയ ജൂതന്മാരും എല്ലാം കേരളത്തില്‍ കുടിയേറ്റത്തിന്റെ പലവിധ ക�ൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയിരുന്നു. കേരള ചരിത്രത്തിലെ വലിയ കുടിയേറ്റങ്ങളില�ൊന്ന് നടന്നത് 4 - ാം നൂറ്റാണ്ടില്‍ നടന്ന ബ്രാഹ്മണ കുടിയേറ്റമായിരുന്നു. പിന്നീട് കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക അധികാരമണ്ഡലങ്ങളെ യാകെ മാറ്റിമറിച്ച കുടിയേറ്റം കൂടിയായിരുന്നു അത്. ആധുനികകാലത്തും കേരളത്തിനകത്തേക്കും പുറത്തേക്കുമായി കുടിയേറ്റങ്ങള്‍ തുടര്‍ന്നുക�ൊണ്ടേയിരു ന്നു. 1940കളില്‍ മദ്രാസിലേക്കും ബ�ോംബേയിലേക്കും ജ�ോലി തേടി ചേക്കേറിയ മലയാളി പ്രവാസത്തിന്റെ പുത്തന്‍ പടികള്‍

km¼¯nIambpw kmaqlnIambpw D¶Xnbnse¯nb aebmfnIfpsS sXmgn k¦Â]§fnepw C¡mebfhn henbtXmXn amä§fp­@mbn. XmcXtay\ imcocnIm[zm\w IqSpX Bhiys¸Sp¶, ZnhkthX\mSnØm\¯n e`n¡p¶ tPmenIÄ¡v aebmfnIÄ F¯msXbmbn. C¯c¯nte¡pÅ km[yXIfnte¡mWv Xangv\m«n \n¶pw, ]n¶oSv _wKmÄ, _olmÀ, N¯okvKVv XpS§nb D¯tc´y³ kwØm\§fn \n¶psaÃmw sXmgnemfnIÄ F¯n¯pS§nbXv.

FtÃmkn

L.O.C

170

ചവിട്ടുകയായിരുന്നു. അന്നത്തെ സാമൂഹിക സാംസ്കാരിക ഇടങ്ങളി ലെല്ലാം ഈ മറുനാടന്‍ മലയാളികള്‍ ശക്തമായ സാനിധ്യങ്ങളായിരുന്നു. 1970-കളില്‍ അക്കരപ്പച്ച തേടി, എണ്ണപ്പണത്തിന്റെ ചിറകിലേറി വളര്‍ന്നു ക�ൊണ്ടിരിക്കുന്ന ഗള്‍ഫ് മേഖലയായി പിന്നീട് മലയാളിയുടെ കുടിയേറ്റ ഭൂമിക. ആ യാത്ര ഇന്നും തുടര്‍ന്നു ക�ൊണ്ടിരിക്കുക യാണ്. അതിനും മുന്‍പ് മലയാളി മലേഷ്യയിലേ ക്കും, സില�ോണിലേക്കും സിംഗപ്പൂരിലേക്കും എത്തിയിരുന്നു. നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയവര്‍ അമേരിക്കയിലേക്കും യൂറ�ോപ്യന്‍ നാടുകളിലേക്കും ചേക്കേറുന്നത് പതിവ് രീതികളായി. ഇങ്ങനെ കുടിയേറ്റത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റി, നിരന്തരമായ ക�ൊടുക്കല്‍ വാങ്ങലുകള്‍ കൂടി ഉള്‍പ്പെട്ടതാണ് ഇന്നത്തെ മലയാളിയുടെ വളര്‍ച്ച. കേരളമിന്ന് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാമൂഹിക, സാമ്പത്തിക ആര�ോഗ്യ കാര്യങ്ങളിലെല്ലാം വളരെ മുന്നിലാണ്. കേരളത്തിന്റെ സാമൂഹിക നിലവാരം

പല വികസിക രാജ്യങ്ങള്‍ക്കു മ�ൊപ്പം നില്‍ക്കുന്നതുമാണ്. ഒരു കാലത്ത് സാമ്പത്തിക മായി ഏറെ പിന്നോക്കം നിന്നിരുന്ന സംസ്ഥാനമായ കേരളമിന്ന് ദേശീയ ശരാശരി യേക്കാള്‍ വരുമാനമുള്ള സംസ്ഥാനമായി മാറി. ഇതില്‍ പ്രവാസി മലയാളികളുടെ പങ്ക് വിസ്മരിക്കാനാവാത്ത വിധം വലുതാണ്. സാമ്പത്തികമായും സാമൂഹികമായും ഉന്നതിയിലെ ത്തിയ മലയാളികളുടെ ത�ൊഴില്‍ സങ്കല്‍പങ്ങളിലും ഇക്കാലയളവില്‍

വലിയത�ോതില്‍ മാറ്റങ്ങളുണ്ടായി. താരതമ്യേന ശാരീരികാധ്വാനം കൂടുതല്‍ ആവശ്യപ്പെടുന്ന, ദിവസവേത നാടിസ്ഥാനത്തില്‍ ലഭിക്കുന്ന ജ�ോലികള്‍ക്ക് മലയാളികള്‍ എത്താതെയായി. ഇത്തരത്തിലേക്കുള്ള സാധ്യത കളിലേക്കാണ് തമിഴ്നാട്ടില്‍ നിന്നും, പിന്നീട് ബംഗാള്‍, ബീഹാര്‍, ചത്തീസ്ഗഢ്,ഒറീസ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമെല്ലാം ത�ൊഴിലാളികള്‍ എത്തിതുടങ്ങിയത്.

171

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

hr¯nbnÃm¯hsc¶pw,Ipfn¡m¯hsc¶pw Idp¯hsc¶pw ]dªv \mw AIänbncp¶p Ahsc. ]m­@n, A®m¨n F¶Xv ]pXnb Imes¯ sXm«pIqSm¯hcmbn. C¶nt¸mÄ Xangv sXmgnemfnIfpsS F®w Ipdsª¦nepw D¯tc´y³ kwØm\§fn \n¶pw sX¡pIng¡³ kwØm\§fn \n¶pw [mcmfw t]À sXmgnet\zjn¨v tIcf¯nse¯p¶p@­v, ശമ്പളം കുറച്ച് നല്‍കിയാല്‍ മതിയെന്നും മലയാളികളായ ത�ൊഴിലാളികളെ ലഭിക്കാതെയായതും മലയാളികള്‍ക്ക് ഇവര്‍ പ്രിയപ്പെട്ടവരായി. മലയാളിയെ അപേക്ഷിച്ച് വേതനം കുറവെങ്കിലും സ്വന്തം നാട്ടിലുള്ളതി നേക്കാള്‍ മെച്ചപ്പെട്ട വേതനം ലഭിക്കുന്നത് ഇവരേയും സന്തുഷ്ടരാക്കി. എന്നാല്‍ മലയാളി ഏറെക്കാലം പടിക്കു പുറത്ത് നിര്‍ത്തിയ സാമ്പത്തിക അസമത്വം വളരെ വേഗത്തില്‍ തലപ�ൊക്കി. ട്രേഡ് യൂണിയനുകളും, ത�ൊഴിലാളി സംഘടനകളും അവകാശ പ�ോരാട്ടം നടത്തി വിജയിച്ച മണ്ണില്‍ തന്നെ, മലയാളി 600 രുപ ദിവസവേതനം

മേടിക്കുന്ന ത�ൊഴിലില്‍ ബംഗാളിയ�ോ ബീഹാറിയ�ോ ആയാല്‍ 450 ഓ അതില്‍ കുറവ�ോ മതിയെന്നിടത്തായി ധാരണകള്‍. ഗള്‍ഫ് പണത്തില്‍ പച്ചപിടിച്ച് തുടങ്ങിയ കേരളത്തില്‍ ആദ്യം ത�ൊഴിലിനായി പുറത്തു നിന്നും എത്തിയത് തമിഴ്നാട്ടില്‍ നിന്നുമായിരുന്നു. പകലന്തിയ�ോളം പണി യെടുത്തിട്ടും വേതനം കുറച്ച് നല്‍കി മലയാളി തമിഴരില്‍ നിന്നും ലാഭം കണ്ടെത്തി. അതേസമയം നമ്മുടെ മുഖ്യധാരയില്‍ നിന്നുമെല്ലാം അവരെ അകറ്റിനിര്‍ത്തി പുതിയ�ൊരു അയിത്ത ബ�ോധം മലയാളി സൃഷ്ടിച്ചെടുത്തു. വൃത്തിയി ല്ലാത്തവരെന്നും, കുളിക്കാത്തവരെന്നും

FtÃmkn

L.O.C

172

കറുത്തവരെന്നും പറഞ്ഞ് നാം അകറ്റിയിരുന്നു അവരെ. പാണ്ടി, അണ്ണാച്ചി എന്നത് പുതിയ കാലത്തെ ത�ൊട്ടുകൂടാത്ത വരായി. ഇന്നിപ്പോള്‍ തമിഴ് ത�ൊഴിലാളികളുടെ എണ്ണം കുറഞ്ഞെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം പേര്‍ ത�ൊഴിലന്വേഷിച്ച് കേരള ത്തിലെത്തുന്നുണ്ട്, ഏറ്റവും പുതിയ സെന്‍സസ് പ്രകാരം ഏകദേശം 25 ലക്ഷത്തോളമുണ്ട് കേരളത്തിലെ ഇതരസംസ്ഥാന ത�ൊഴിലാളികള്‍. ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ത�ൊഴി

ലാളികള്‍ക്ക് നമുക്കുള്ള വിളിപ്പേര് 'ബംഗാളി' എന്നത് തന്നെ. ഇങ്ങനെ എത്തുന്നവര്‍ക്ക് സ്വന്തമായി പേര�ോ, നാട�ോ, വിലാസമ�ോ നാം തിരക്കാറില്ല. അവരെല്ലാം 'ബംഗാളികളായ' 'ഭായി' മാരാണ്. അങ്ങനെ ഭായിയിലും അണ്ണാച്ചിയിലും മലയാളി പുതിയ കീഴാള ജനങ്ങളെ സൃഷ്ടിച്ചു ക�ൊണ്ടിരിക്കുന്നു. ഒരേ രാജ്യക്കാരാണെന്നിരിക്കെ അയല്‍പക്കക്കാര്‍ പ�ോലുമല്ലാത്ത അന്യസംസ്ഥാന ത�ൊഴിലാളികള്‍ മാത്രമാണ് നമുക്കവര്‍. ഇന്ത്യ എന്ന ബഹുസ്വര ജനാധിപത്യരാജ്യ ത്തില്‍ അതിന്റെ ഭരണഘടന ഒരു പൗരന് രാജ്യത്തെവിടെയും ഒരേതരം അവകാശ ത്തോടെ ജ�ോലി തേടാനും താമസി ക്കാനും അവകാശം നല്‍കുമ്പോള്‍, കേരളം ഇതരസം സ്ഥാന ത�ൊഴിലാളിക ള�ോട് കാണിക്കുന്നത് കുറ്റകര മായ വിവേചനമാണ്. സാമ്പത്തികമായി അസമത്വം കാണിക്കുന്നു എന്നത് മാത്രമല്ല, സാമൂഹികമായും വലിയ അന്തരം സൃഷ്ടിക്കുന്നുണ്ട് ' മലയാളിക്കും' ' ബംഗാളി 'ക്കുമിടയില്‍ നമ്മള്‍. എല്ലാ ഇന്ത്യക്കാ രും സഹ�ോദരി സഹ�ോദ രന്‍മാരാണെന്ന് പാടിപ്പറഞ്ഞ നാവുകള്‍ തന്നെയാണ് പാടിപ്പറ ഞ്ഞ നാവുകള്‍ തന്നെയാണ് ഉള്ളടക്കത്തിലുള്ള സഹ�ോദര്യത്തോട് യാത�ൊരു നീതിയും പുലര്‍ത്താത്ത 'ഭായി'

173

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

ap³]v ZnÃnbnte¡pw t_mws_bnte¡pw sXmgnet\zjns¨¯nbncp¶ aebmfnIsf

'Imem a{Zmkn ' F¶ hnfn F{X AIänbncps¶¶ Ncn{Xt_m[ysa¦nepw D­@mhWw \ap¡v. Ah ChnsS XpScm\Ã. Xncp¯epIÄ km[yamsW¶ Xncn¨dnhpIfmWv th@­Xv. വിളികളും 'അണ്ണാച്ചി 'പറച്ചിലുകളും നടത്തുന്നത്. ഉന്നത ശ്രേണിയില്‍ നിന്നും കീഴാളര�ോടുള്ള ആജ്ഞാ പനത്തിന്റെയും അധികാരത്തിന്റെയും എല്ലാ ശബ്ദങ്ങളുമുണ്ട് ഇന്നതില്‍ ഇതര സംസ്ഥാന ത�ൊഴിലാളികള്‍ ഏറെയുള്ള എറണാകുളം ജില്ലയില്‍ തന്നെ, ഉത്തരേന്ത്യന്‍ സ്ത്രീകള്‍ ബസ്സില്‍ കയറുമ്പോള്‍ യാത�ൊരു കാരണവുമില്ലാതെ അവരെ ഇറക്കിവിടുന്നത് സ്ഥിരം കാഴ്ചയാണ്. വേഷവിധാനങ്ങള്‍ മാത്രം ന�ോക്കി ഇത്തരത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടാണ് സാമൂഹിക പ്രവര്‍ത്തക കൂടിയായ ദയാഭായിക്കും അവഹേളനം നേരിടേണ്ടി വന്നത്. നാലാള്‍ കൂടുന്ന പ�ൊതുയിടത്തൊരു മ�ോഷണം നടന്നാല്‍ , ആദ്യം നമ്മള്‍ വിരല്‍

ചൂണ്ടുന്നത് ത�ൊട്ടടുത്തുള്ള ഇതരസംസ്ഥാനക്കാര നിലേക്കായിരിക്കും. അയാളെ പരിശ�ോധിച്ച ശേഷം മാത്രമേ മറ്റുള്ളവരെ പരിശ�ോധി ക്കേണ്ടതുള്ളൂ എന്നിടത്തേ ക്കെത്തിയിരിക്കുന്നു മലയാളിയുടെ സാമൂഹികബ�ോധം. മ�ോഷണങ്ങള്‍ക്കും, ക�ൊലപാതകങ്ങള്‍ക്കും, ആക്രമണങ്ങള്‍ക്കു മെല്ലാം പ്രതിയെ തിരഞ്ഞ് ഇതര സംസ്ഥാന ത�ൊഴിലാളിയുടെ ലേബര്‍ക്യാമ്പുകളില്‍ പതിവ് പരതലുകള്‍ നടത്തുമ്പോള്‍ ഒരു ജനതയുടെ വിശ്വാസ്യത യേയും ആത്മവീര്യത്തെ യുമാണ് നാം അതേ രാജ്യത്ത് വച്ച് കശാപ്പ് ചെയ്യുന്നതെന്നോ ര്‍ക്കണം. മുന്‍പ് ദില്ലിയിലേക്കും ബ�ോംബെയിലേക്കും ത�ൊഴിലന്വേഷിച്ചെത്തിയി

FtÃmkn

L.O.C

174

രുന്ന മലയാളികളെ 'കാലാ മദ്രാസി' എന്ന വിളി എത്ര അകറ്റി യിരുന്നെന്ന ചരിത്രബ�ോ ധ്യമെങ്കിലും ഉണ്ടാവണം നമുക്ക്. അവ ഇവിടെ തുടരാനല്ല. തിരുത്തലുകള്‍ സാധ്യമാണെന്ന തിരിച്ചറിവുകളാണ് വേണ്ടത്. കേരളത്തിലെ മാത്രം കാഴ്ചയല്ലിത്. കുടിയേറുന്നവര്‍ക്കെ തിരെ ല�ോകമെങ്ങും വിദ്വേഷചിന്തകള്‍ വളരുന്നുണ്ട്. പലയിടങ്ങളിലായി വംശമഹാത്മ്യ ചിന്തകളു യരുന്നതിന്റെ ഫലമാണ് ബ്രെക്സിറ്റും ട്രംപിന്റെ ജയവുമെല്ലാം. കുടിയേറിയവരെപ്പറ്റി ആകുലതകള്‍ പറയുന്ന നാട്ടുകാര്‍ ചിന്തിക്കേണ്ടത് തങ്ങളുടെ പൂര്‍വ പിതാമ ഹന്‍മാരെക്കുറിച്ചാണ്. കുടിയേറ്റങ്ങള്‍ സാധ്യമാവാത്തൊരു ല�ോകത്ത് നമ്മളിവിടെ എത്തിച്ചേരുമ�ോ എന്ന്. ചരിത്രത്തിലെ ഏറ്റവും വലിയ വംശീയ ക�ൊലപാതകം നടത്തി അമേരിക്ക കയ്യേറിയ ഒരു ജനത ഇന്ന് കുടിയേറ്റത്തെപ്പറ്റി ആകുലപ്പെടുന്നതിനേ ക്കാള്‍ വലിയ തമാശയാവില്ലത്.

FtÃmkn

L.O.C

175

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

AXnÀ¯n IS¶v Xoh>­n ho­>pw ]mbpIbmWv. DsÅcnªv ]pdwXÅnb Xoh­>n¸pI BImis¯ c­>mbn ]Ip¯v cmPy§Ä¡v hn«psImSp¯t¸mÄ, `qanbn a®ncIfpsS hbän Zln¡m¯ c­>p cmP\oXnIÄ sIm¼v tImÀ¯t¸mÄ, AhÀ \mSpIS¯s¸«p. Hä¡mbn t]mIpsa¶p IcpXnb bm{Xbnte¡v \n\¡msX IS¶v h¶hscsbms¡ tKmhÀ²³ amdn amdn t\m¡n . P\mebneqsS shfnbnte¡v P·\mSv Iev¸n¨v X¶ kt¦X¯nsâ hnimeXbnte¡v t\m¡n Ccn¡pIbmbncp¶p AhÀ. AXn\nSbn HcmÄ icnbpw sXäpw X½nepÅ bp²¯n ]SbpsS hep¸w sIm>­v sXäv Pbn¡pIbpw, icnIÄ th«bmSs¸SpIbpw sN¿p¶Xnsâ \ymbs¯¸än tNmZn¨p. "P\m[n]Xyw" tKmhÀ²â s]s«¶pÅ adp]Sn tI«v FÃmhcpw Ahs\ t\m¡n. "ChnsS `qcn]£w am{XtabpÅq. sXäpw icnbpsams¡ BÀ¡v thWw?" tIÄhn¡mÀ tKmhÀ²s\ A\pIqent¨m {]XnIqent¨m H¶pw ]dªnÃ. ]s£, CXphsc {i²n¡msX t]mb Hcp a\pjys\ I®n s]«Xnsâ BImw£ ]eÀ¡pap­>mbncp¶p.

FtÃmkn

L.O.C

176

"Ahscms¡ ambmPme¡mcmWv ; \qdv sXäpIÄ ]dªv kXyam¡p¶hÀ. AXns\ FXnÀ¡p¶ imkv{Xhpw a\pjycpw D³aqe\w sN¿s¸Spw. Nnescms¡ sXcphn Nhn«nbc¡s¸Spw" ]dªp XoÀ¯Xn\v tijw shape I¿nep>­mbncp¶ ISemkv \nhÀ¯n BßlXy¡pdn¸n Hcp hcn IqSn FgpXnt¨À¯p. "F\n¡v th>­n Icbp¶hcn Fsâ LmXIcp­>mhcpXv " ap¶n DbÀ¯ns¡«nb then¡¼pIÄ AhcpsS CS§fn \n¶v amän \ndp¯nbXnsâ IY AhÀ D¨¯n ]dbpIbmWv. thenapÅpIÄ sIm>­v hoW apdnhpIÄ AhÀ ]ckv]cw Xpd¶v Im«n. AXn\nbpw DW§nbn«nÃ. IY ]dbp¶Xnsâ Dugw amdn amdn Ahkm\aXv tKmhÀ²\nte¡v F¯n. tKmhÀ²³ BcmsW¶v BÀ¡pw AdnbnÃmbncp¶p. Adnbs¸Sm¯hcpsS {]Xn\n[nbmbn Ah³ koänte¡v Nmcn I®p]q«nbncp¶p. tKmhÀ²s\ kw_Ôn¨v Cu bm{X ]dªp sImSp¡ms\mcp taÂhnemkanÃm¯hsâ A\mYXzw a®v hn«v a®ntet¡mSemWv.

177

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

" Rm³ F´v ]dªv \n§sf ]cnNbs¸Sp¯pw?" tKmhÀ²³ Hcp hfª tNmZyNnÓ¯n Xq§nbmSn. P\n¨ a®pw , P\n¸n¨ P·§fpw kz´aÃm¯hÀ¡v \n§fpsS \ymb§fpw, \nba§fpw tNcnÃ. ]nd¶ Ipetam tZiobXtbm kz´aÃm¯tXm Adnbm¯tXm Bbn \ne\n¸n\v th­>n ]emb\w sN¿p¶ a\pjysc \n§Ä GXv Xncn¨dnb ImÀUv sIm>­v _Ôn¸n¡pw? " Rm³ tKmhÀ²³!, IqsS tNÀ¡phm³ taÂhnemk§Ä H¶panÃms¯mcp A`bmÀ°n " ChnsSbpw AØnXzw Xncªp]nSn¡m³ NneÀ Ahsâ ASpt¯¡v F¯psa¶pÅ `bw Ah\p­>mbncp¶p. saenª Igp¯pIft\zjn¨v Xq¡pac§Ä cmPykvt\l¯nsâ ImÀUv tNmZn¨v hcpt¼mÄ HmSnsIm­>ncn¡p¶ Xoh>­nbn \n¶v FSp¯p NmSmw. HcÂ]w Poh³ _m¡n \n¡psa¦n ]ns¶bpw a®n \n¶v a®nte¡v ]emb\w sN¿pw.

FtÃmkn

L.O.C

178

PmXnbpw ,aXhpw, cmPyhpw, tZiobXbpsam¶panÃm¯ a\pjysc GXv t]cn«v hnfn¡pw F¶dnbnÃ. F¦nepw AhcpsS {]Xn\n[nbmbn tKmhÀ²\pw AXnÀ¯n hc¡v ]pdt¯¡v hens¨dnbs¸«ncn¡pIbmWv . Xoh­>n N{I§Ä tZiw amdnbXdnbmsX ]ns¶bpw Dcp>­p. CSs¡t¸mtgm sXm«Sp¯ {Sm¡neqsS FXnÀ Znibnte¡v kam\amb Hcp {Sbn³ AXnÀ¯n¡v t\sc t]mIp¶Xv FÃmhcpw I­>p. AXn kz´w apJ§Ä {]Xn^en¡p¶Xv t\m¡n AhÀ ho­>pw bm{X XpSÀ¶p.

179

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime

Ahkm\ tÌj\n h­>n \n¶p . i{XpcmPy¯nsâ bm{X¡msc AhnsSbmcpw hcth¡pItbm sImÃpItbm sNbvXnÃ. ImXS¸n¡p¶ ]«mf_q«nsâ iЧġnSbneqsS Hcp Kk Ahsc tXSnsb¯n. tKmhÀ²\pw Iq«cpw AXnsâ DdhnSt¯¡v \S¶p . AhnsS PmXnbpw, aXhpw, hÀ®hpw tZihpw AXncp hc¡m¯ Nph¶ ]chXm\nbn lmÀtamWnb¯n\v ]n¶nencp¶v Kpemw Aen ]mSn.

FtÃmkn

L.O.C

180

]q¨v IÀ tacm ]Xm, hàv dmtbKm \m Itcm ta tXm _©mcm lqw, Iym Pmt\ InXÀ Pmhp¦m! lÀ Xc^v Zq´v sl, PpKp\p sl\m NncmKv sImbn... tIm³ s]lNms\ Km, _kvXn ta AKÀ PmhpwKm. kn´Ko.. ta^n apkm^nÀ lq tXcn IivSn Im....." `qanbnse thens¡«pIÄ¡v apIfn DbÀ¶p ]d¡p¶ ]£nIsf t\m¡n tKmhÀ²³ ]m«ns\m¸w Np­>\¡n

181

amKkn³ 2017

| sIm¨n imkv{X kmt¦XnI

kÀÆIemime



ഴുതാൻ മറന്ന വിരലുകളുമായി സമാന്തരപാളങ്ങൾ കൂട്ടിമുട്ടുന്ന അറ്റത്തേക്കുള്ള യാത്രയിൽ ഉയിര് ക�ൊടുത്ത് കൂടെ ടിക്കറ്റെടുത്തവർക്ക്, യാത്രക്ക് കൈപിടിച്ച് കയറ്റിയ സഖാക്കൾക്ക്, നിന്നു തളർന്നപ്പോൾ ഇരിപ്പിടം തന്ന സഹൃദയർക്ക്, അതിർത്തി കടന്നോടിയപ്പോൾ അപായച്ചങ്ങല വലിക്കാത്തവർക്ക്, അനുഭവം കടം തന്ന പഴയ യാത്രക്കാർക്ക്, യാത്രക്കിടയിൽ പ�ൊള്ളുന്ന ചായ വാങ്ങി തന്നവർക്ക്, പാതിവഴിയിലെവിടെയ�ോ ഇറങ്ങിയ അജ്ഞാതക്ക്, പ്രിയാ മാഡത്തിന്, പ്രജിലേട്ടന്, അങ്ങനെ കൂടെ നിന്ന എല്ലാവർക്കും അതിരുകളില്ലാത്ത നന്ദി. പകല�ൊടുങ്ങാത്ത യൂണിയൻ ഓഫീസിനും, ഒത്തുകൂടാൻ വേദിയിട്ട നാലുമണിച്ചായക്കും മസാലദ�ോശക്കും, കാക്കപ്പാർക്കിലെ നീളൻ ബെഞ്ചിനും, ച�ൊവ്വാഴ്ച്ചകളിൽ അക്ഷരങ്ങളെ പ്രസവിക്കുന്ന പേരാലിനും നന്ദി ! എഡിറ്റര്‍

FtÃmkn

L.O.C

182

LoC - CUSAT Magazine.pdf

Page 1 of 182. amKkn3 2017 | sIm ̈n imkv{X kmt¦XnI. kÀÆIemime. 1. Page 1 of 182. Page 2 of 182. FtÃmkn. 2. L.O.C. Page 2 of 182. Page 3 of 182. amKkn3 2017 | sIm ̈n imkv{X kmt¦XnI. kÀÆIemime. 3. Page 3 of 182. LoC - CUSAT Magazine.pdf. LoC - CUSAT Magazine.pdf. Open. Extract. Open with. Sign In. Main menu.

25MB Sizes 7 Downloads 477 Views

Recommend Documents

Loc Azud Model Helix.pdf
Page 3 of 60. 3. INDICE. Sinopsis ....................................................................................................................................5. Capítulo 1 .....................................................................

LOC ASTRAGALO_REV[1].pdf
no detecta las lesiones tipo I. Es el estudio de imagen de elección para la planificación. quirúrgica, ya que edema de la RM puede magnificar el tamaño real de ...

An Integrated Solution for Examination ... - DSpace at CUSAT
Apr 27, 2011 - degree of Master of Computer Applications of Cochin University of ... system we can search the marks and details of any student of any year. .... Computer Applications is one of the thrust areas in science and technology. In.

CUSAT CAT Previous year question paper Maths 2009 Answer Key.pdf
CUSAT CAT Previous year question paper Maths 2009 Answer Key.pdf. CUSAT CAT Previous year question paper Maths 2009 Answer Key.pdf. Open. Extract.

20151207 - Interrogazione Rifiuti Loc. Cava Covalca.pdf
20151207 - Interrogazione Rifiuti Loc. Cava Covalca.pdf. 20151207 - Interrogazione Rifiuti Loc. Cava Covalca.pdf. Open. Extract. Open with. Sign In.

Marketing Using Multilevel MAIN PROJECT ... - DSpace at CUSAT
I sincerely thank to Mr. G. Indrakanth, HR manager SDSOFT Solutions (India) Pvt. Ltd., for ... Hence it will save a large amount of time for the clients as well as the administrator. Now, as of ...... Data storage is represented by an open-ended.

CUSAT CAT Previous year question paper 2010 - Mathematics ...
CUSAT CAT Previous year question paper 2010 - Mathematics Answer Key.pdf. CUSAT CAT Previous year question paper 2010 - Mathematics Answer Key.pdf.

2014 registered vendors company name loc products paid fee elec ...
COMPANY. NAME. LOC PRODUCTS. PAID FEE ELEC/TABLE EMAIL. PHONE NOTES. 1 Absolute Imperfection Pottery. Jennie Killen beautifully colored pottery.

Control System Engineering April 2009 (2006 Ad ... - DSpace at CUSAT
B. Tech Degree VI Semester Examination, April 2009. CS/EC/EB/EI 605 CONTROL SYSTEMS ENGINEERING. (2006 Scheme). Maximum Marks : 100. PART — ...

An Integrated Solution for Examination ... - DSpace at CUSAT
Apr 27, 2011 - The development phase is the most exciting phase of the SDLC. ... Since we have done a web application, the product will be uploaded into the.

CUSAT CAT Previous year question paper Physics 2009 Answer ...
Page 1 of 1. CUSAT CAT Previous year question paper Physics 2009 Answer Key.pdf. CUSAT CAT Previous year question paper Physics 2009 Answer Key.pdf.

Control System Engineering April 2009 (2006 Ad ... - DSpace at CUSAT
(15 x 4 = 60). Determine the transfer function CIR of a system shown in figure using block diagram ... Explain frequent domain performance charu:.'-t-..-:'istics.

Marketing Using Multilevel MAIN PROJECT ... - DSpace at CUSAT
Submitted in partial fulfillment of the requirement for the award of the Degree of. Master of ... All this can be done in a simplified way by our online facility, allowing an .... assures smooth processes and timely results-all at an affordable cost.

cusat-previous-year-questions-answers-resonance-third-semester ...
Q) Define net positive suction head and explain how this ... -year-questions-answers-resonance-third-semester-fluid-mechanics-heat-engine-pec-cape.pdf.

Stor Loc to Stor Loca 2 steps 313 and 315.pdf
Stor Loc to Stor Loca 2 steps 313 and 315.pdf. Stor Loc to Stor Loca 2 steps 313 and 315.pdf. Open. Extract. Open with. Sign In. Main menu.